Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ മുസ്ലിം ലീഗിന്റെ മുദ്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2024, 03:00 am IST
in India
ഉത്തര്‍പ്രദേശിലെ ഷഹരണ്‍പൂരില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുന്നു

ഉത്തര്‍പ്രദേശിലെ ഷഹരണ്‍പൂരില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുന്നു

ഷഹരണ്‍പൂര്‍: കോണ്‍ഗ്രസ് പ്രകടനപത്രികയിലുടനീളം മുസ്ലിം ലീഗിന്റെ മുദ്രകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രകടനപത്രികക്ക് ഭാരതത്തിന്റെ അഭിലാഷങ്ങളുമായി ഒരു ബന്ധവും ഇല്ല. യുപിയിലെ ഷഹരണ്‍പൂരില്‍ തെര. യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ ഭാരതത്തിന്റെ അഭിലാഷങ്ങളില്‍ നിന്നും ആഗ്രഹങ്ങളില്‍ നിന്നുമെല്ലാം കോണ്‍ഗ്രസ് പൂര്‍ണമായും വിഛേദിക്കപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യ സമരകാലത്ത് മുസ്ലിം ലീഗിലുണ്ടായിരുന്ന ആശയങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ കാണുന്നത്. പത്രികയുടെ ബാക്കിയുള്ള ഭാഗത്ത് ഇടതു പക്ഷത്തിന്റെ ആശയങ്ങളും.

പത്രികയില്‍ കോണ്‍ഗ്രസിനേ കാണാനേ ഇല്ല. രാജ്യവികസനത്തിനുള്ള മൂര്‍ത്തമായ ഒരു പദ്ധതി പോലും അതിലില്ല.കോണ്‍ഗ്രസിന്റെ സ്വാതന്ത്ര്യസമര പാരമ്പര്യമൊക്കെ പൊയ്‌പ്പോയി. ഇന്ന് ആ പാര്‍ട്ടിക്കു പോലും പ്രസക്തിയില്ലാതായി. രാജ്യതാത്പര്യമുള്ള നയങ്ങളില്ല, രാജ്യപുരോഗതിക്കുള്ള കാഴ്ചപ്പാടില്ല. മോദി പറഞ്ഞു.

പൗരത്വ നിയമഭേദഗതിയെപ്പറ്റി ഒരക്ഷരം പറയാത്ത പത്രികയില്‍ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ മുസ്ലീങ്ങള്‍ക്ക് ഇഷ്ടമുള്ള വേഷം ധരിക്കാനും ഭക്ഷണം കഴിക്കാനും അനുമതി നല്കുമെന്നും വ്യക്തിനിയമം (ശരിയത്ത്) പാലിക്കാന്‍ അനുവാദം നല്കുമെന്നുമൊക്കെയാണ് ഉള്ളത്. പൊതു സിവില്‍ കോഡും അതില്‍ പരാമര്‍ശിക്കുന്നില്ല. ഇതാണ് മോദിയുടെ വിമര്‍ശനത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത്.

കോണ്‍ഗ്രസ്-സമാജ്‌വാദി പാര്‍ട്ടി സഖ്യത്തേയും മോദി വിമര്‍ശിച്ചു. പയ്യന്മാരുടെ (രാഹുലിന്റയും അഖിലേഷിന്റെയും) പൊൡഞ്ഞുപോയ സിനിമ വീണ്ടും ഇപ്പോള്‍ റിലീസ് ചെയ്യുകയാണ്. തങ്ങളുടെ ശക്തികേന്ദ്രങ്ങള്‍ എന്ന് പറയുന്ന സ്ഥലങ്ങളില്‍ പോലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ചിലയിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളായി നിശ്ചയിച്ചവര്‍ നാമനിര്‍ദേശ പത്രിക പോലും സമര്‍പ്പിച്ചില്ല.
വിജയിക്കാന്‍ അല്ലാതെ ബിജെപിയുടേയും എന്‍ഡിഎയുടേയും സീറ്റുകള്‍ കുറയ്‌ക്കാന്‍ വേണ്ടി മാത്രം പ്രതിപക്ഷം മത്സരിക്കുന്ന ഒരു തെരഞ്ഞെടുപ്പ് ഞാന്‍ ആദ്യമായി കാണുകയാണ്. സ്ഥാനാര്‍ത്ഥികളെ അടിക്കടി മാറ്റേണ്ട അവസ്ഥയിലാണ് സമാജ്‌വാദി പാര്‍ട്ടി.

കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പോലും കഴിയുന്നില്ല. പത്തുകൊല്ലം കൊണ്ട് ബിജെപി ജനവിശ്വാസം ആര്‍ജിച്ചു. ജനഹൃദയം കീഴടക്കി. രാഷ്‌ട്രീയമല്ല ദേശീയ നയമാണ് ബിജെപി നടപ്പാക്കിയത്. അതാണ് ഇതിനു കാരണം. വിവേചനമില്ലാത്ത ഭരണമാണ് ബിജെപിയുടേത്.

370-ാം വകുപ്പ് നീക്കുക എന്നത് ഞങ്ങളുടെ ദൗത്യമായിരുന്നു. കശ്മീരിലെ കല്ലേറുകാര്‍ എറിഞ്ഞ കല്ലുകള്‍ പെറുക്കിയെടുത്ത് ഞങ്ങള്‍ വികസിത ജമ്മുകശ്മീര്‍ പണിയാനാരംഭിച്ചു, അദ്ദേഹം പറഞ്ഞു.

 

Tags: ShahranpuriMuslim LeagueNarendra ModiUttar PradeshLoksabha Election 2024Modiyude GuaranteeCongress Manifesto
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

Kerala

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

India

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

Kerala

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

പുതിയ വാര്‍ത്തകള്‍

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.