Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ബോംബുരാഷ്‌ട്രീയം; വിശദീകരിക്കാന്‍ സിപിഎം വിയര്‍ക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2024, 03:26 am IST
in News

തിരുവനന്തപുരം: വലിയൊരു ഒരിടവേളയ്‌ക്കുശേഷം, ഒരു തെരഞ്ഞെടുപ്പു വേളയില്‍ തന്നെ നിര്‍മാണത്തിനിടെ ബോംബു പൊട്ടിത്തെറിച്ചതും സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതും സിപിഎമ്മിന് കുരുക്കാകും. കൊല്ലപ്പെട്ട ഷിറിലിനും പരിക്കേറ്റവര്‍ക്കും പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും മറ്റും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ളവര്‍ വാദിച്ചാലും ജനങ്ങളുടെ തിരിച്ചറിവ് തിരുത്താനാവില്ല. തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ പാര്‍ട്ടി നന്നെ കഷ്ടപ്പെടും.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും വ്യാപകമായി കള്ളവോട്ട് ചെയ്യിക്കാനുമുള്ള വഴിവിട്ട നടപടികളുടെ ഭാഗമാണ് ബോംബു നിര്‍മാണമെന്നാണ് വ്യാപകമായ സംശയം. പണ്ടും തെരഞ്ഞെടുപ്പ് സമയത്ത് ഇവര്‍ അക്രമം അഴിച്ചുവിട്ടിരുന്നത് ഇങ്ങനെ തന്നെയാണ്.

മരിച്ചയാള്‍ പാര്‍ട്ടി പ്രവര്‍ത്തകനാണ്. നിരവധി ക്രിമിനില്‍, രാഷ്‌ട്രീയ കേസുകളില്‍ പ്രതിയാണ്. ഗുരുതരമായി പരിക്കേറ്റയാള്‍ സിപിഎം ലോക്കല്‍ കമ്മിറ്റി നേതാവിന്റെ മകനാണ്. മാത്രമല്ല പ്രതി മുന്‍ മന്ത്രി കെ.കെ. ശൈലജക്കൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. പാനൂര്‍ സിപിഎമ്മിന്റെ നെടുങ്കോട്ടയാണ്. മറ്റേതു പാര്‍ട്ടിക്കാരനും ആശങ്കയോടെ മാത്രം കയറുന്ന മേഖല. അവിടെയാണ്, പണിതു കൊണ്ടിരുന്ന വീടിന്റെ ടെറസില്‍ സ്‌ഫോടനമുണ്ടായത്. അതിനാല്‍ മറ്റേതെങ്കിലും പാര്‍ട്ടിക്കാരന്റെ തലയില്‍ വെച്ചുകെട്ടാനുള്ള ശ്രമം വിജയിക്കില്ല. അതിനാലാണ് പ്രതികളെ തങ്ങള്‍ മുന്‍പ് പുറത്താക്കിയതാണെന്ന ക്യാപ്‌സ്യൂളുമായി നേതാക്കള്‍ ഇറങ്ങിയത്. പക്ഷെ ആ വാദവും പൊളിഞ്ഞിട്ടുണ്ട്.

മരിച്ചയാള്‍ക്കും പരിക്കേറ്റവര്‍ക്കും മുഖത്തും നെഞ്ചത്തും കൈകളിലുമാണ് പരിക്ക്. കൈപ്പത്തികള്‍ തകര്‍ന്നു. വിരലുകള്‍ 30 അടി അകലേക്ക് തെറിച്ചുവീണു. മാത്രമല്ല വീടിന്റെ ടെറസിലുമാണ്. അതിനാലാണ് ഉത്തരവാദിത്തം മറ്റാരുടെയെങ്കിലും തലയില്‍ വച്ചുകെട്ടാന്‍ പാര്‍ട്ടി തുനിയാത്തതും. മുഖത്തും കൈയിലും മറ്റുമാണ് പരിക്കെന്നാല്‍ ബോംബ് നിര്‍മിക്കുമ്പോഴാണ് അപകടമെന്നുറപ്പ്. അങ്ങനെയും ഒരു ക്യാപ്
സൂള്‍ സാധ്യതയാണ് അടഞ്ഞത്.

തെരഞ്ഞെടുപ്പിന് വെറും 20 ദിവസം മാത്രമിരിക്കെ സിപിഎമ്മിന്റെ അക്രമ ബോംബു രാഷ്‌ട്രീയം, കുറഞ്ഞ പക്ഷം വടക്കന്‍ മേഖലയിലെങ്കിലും ചര്‍ച്ചയാകുമെന്നുറപ്പ്. അഴിമതിയാരോപണങ്ങളില്‍, പ്രത്യേകിച്ച് മാസപ്പടിയും കരുവന്നൂരും, പാര്‍ട്ടി ആടിയുലയുമ്പോള്‍, അക്രമരാഷ്‌ട്രീയം കൂടി വീണ്ടും ചര്‍ച്ചയാകുന്നത് പാര്‍ട്ടിക്ക് പ്രതിസന്ധി സൃഷ്ടിക്കും. പൂക്കോട്ടെ വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ അരുംകൊല ഉയര്‍ത്തിയ വിവാദത്തിനു പിന്നാലെയാണ് ഇതും ചര്‍ച്ചയാകുക.

Tags: mv govindancpmCPM Bomb Politics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

Kerala

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

Kerala

വഴി തടഞ്ഞ് സമരം : സിപിഎം നേതാവ് പി പി ചിത്തരഞ്ജന് കോടതി പിരിയും വരെ നില്‍പ് ശിക്ഷ

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുക് നിരാഹാരം അനുഷ്ഠിക്കുന്നു (ഇടത്ത്) ബ്രഡ് പക്കോഡയും നൂഡില്‍സും തട്ടിവിടുന്ന കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ(വലത്ത്)

സോനം വാങ്ങ് ചുക്ക് നിരാഹാരത്തില്‍, പക്കോഡയും നൂഡില്‍സും കഴിച്ച് കോക്രോച്ച് പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ; വിമര്‍ശനം ഉയരുന്നു

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

കമൽ ഹാസൻ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീവിദ്യയോട് പറഞ്ഞു, വിവാഹമറിഞ്ഞ് കരഞ്ഞു

സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.