Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍: ആഭ്യന്തര വകുപ്പിന്റെ നീക്കം ദുരൂഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2024, 02:10 am IST
in Kerala

തിരുവനന്തപുരം: സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളുടെ കേസുകള്‍ നാലുവര്‍ഷത്തോളം പൂഴ്‌ത്തിവച്ചശേഷം ദേശീയ അന്വേഷണ ഏജന്‍സിക്ക്(എന്‍ഐഎ) കൈമാറിയതില്‍ ദുരൂഹത. 2019 മുതല്‍ രജസിറ്റര്‍ ചെയ്ത കേസുകളില്‍ ഭീകരവാദബന്ധം അന്നുമുതലെ വ്യക്തമായിരുന്നു. എന്നിട്ടും കേസുകള്‍ എന്‍ഐയ്‌ക്ക് കൈമാറാത്തത് തെളിവുകള്‍ നശിപ്പാക്കാനെന്ന് ആരോപണം.

പതിനാലു സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 20 കേസുകള്‍ എന്‍ഐഎക്ക് കൈമാറി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത് ഈമാസം 16ന്. മലപ്പുറം ജില്ലയില്‍ മാത്രം ഏഴുകേസുകളും കോഴിക്കോട് കസബയില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ചുകേസുകളും ഉള്‍പ്പെടെയാണ് എന്‍ഐഎയ്‌ക്ക് കൈമാറിയത്. മലപ്പുറം സൈബര്‍ ക്രൈം, പെരിന്തല്‍മണ്ണ എന്നിവടങ്ങളിലെ രണ്ടുവീതം കേസുകളും തിരൂരങ്ങാടി, കൊളത്തൂര്‍, മഞ്ചേരി എന്നിവിടങ്ങളിലെ കേസുകളാണ് മലപ്പുറത്തേത്ത്. എറണാകുളം സെന്‍ട്രല്‍, തൃക്കാക്കര, കൊരട്ടി, പാലക്കാട് നോര്‍ത്ത്, കൊപ്പം, കണ്ണൂര്‍ മുഴക്കുന്ന്, കാസര്‍കോട് അമ്പലത്തറ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ചെയ്ത ഓരോ കേസുകളുമാണ് ഇപ്പോള്‍ കൈമാറിയത്.

2019 മുതലുള്ള കേസുകള്‍ നാലുവര്‍ഷമാണ് സര്‍ക്കാര്‍ കാര്യമായി അന്വേഷിക്കാതെ എന്‍ഐഎയ്‌ക്ക് കൈമാറാതിരുന്നത്. 2019 ല്‍ മലപ്പുറം മഞ്ചേരി സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്തതാണ് പട്ടികയിലെ പഴക്കമുള്ള കേസ്. പിന്നാലെ 2020ല്‍ കണ്ണൂര്‍ റൂറലിലെ മുഴക്കുന്നു സ്റ്റേഷന്‍ പരിധിയിലും സമാന രീതിയില്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി. കേരളപോലീസ് അന്വേഷിച്ചതല്ലാതെ കൂടുതല്‍ പ്രതികളിലേക്ക് അന്വേഷണം കടന്നില്ല. ഇതോടെ എക്‌സേഞ്ചുകളുടെ എണ്ണം മലബാര്‍ മേഖലയില്‍ വ്യാപകമായി. 2021ല്‍ 10 ഉം 2022 ല്‍ ആറും സമാന്തര എക്‌സചേഞ്ചുകള്‍ കണ്ടെത്തി.

2022 ല്‍ മലപ്പുറം കൊളത്തൂരില്‍ കണ്ടെത്തിയത് വിദേശത്തു നിന്നും നിയന്ത്രിക്കുന്നവയാണ്. പുലാമന്തോള്‍, കട്ടുപ്പാറ, ആമയൂര്‍ എന്നിവിടങ്ങളില്‍ നിന്നും പിടിച്ചെടുത്ത ഉപകരണങ്ങള്‍ അത്യാധുനിക സംവിധാനത്തോടെ ഉള്ളതായിരുന്നു. ഒരേ സമയം 512 സിംകാര്‍ഡുകള്‍ ഉപയോഗിച്ച് വിളിക്കാന്‍ ശേഷിയുള്ളവയാണ് പിടിച്ചെടുത്ത ഉപകരണങ്ങള്‍. വിദേശബന്ധം അടക്കമുള്ളവ കേരള പോലീസിന് അന്വേഷിച്ച് കണ്ടെത്താനാകില്ലെന്ന് അന്നുതന്നെ വ്യക്തമായിരുന്നു.

എന്നിട്ടും പോലീസ് ദേശീയ ഏജന്‍സികള്‍ക്ക് കേസ് കൈമാറിയില്ല. വര്‍ഷങ്ങള്‍ കഴിയുന്നതോടെ കേസിലെ കൂടുതല്‍ അന്വേഷണത്തിനുള്ള സാധ്യതമങ്ങും. ഇതിനുവേണ്ടി ആഭ്യന്തരവകുപ്പ് കേസുകളില്‍ തുടര്‍ നടപടികളെടുക്കാതെ വൈകിപ്പിക്കുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഭീകരവാദ സംഘടനകള്‍ക്ക് ഇടത് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണം ഇതോടെ ശക്തമായിട്ടുണ്ട്.

സാമന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ കണ്ടെത്തിയപ്പോള്‍ തന്നെ കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല.

 

Tags: Home departmentNIAParallel Telephone ExchangesMysteriousTerrorist links
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

Kerala

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

India

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

Kerala

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

India

പട്യാലയിലെ റെയിൽവേ ട്രാക്കിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ; എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.