Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബൈപ്പാസ് വരുന്നുണ്ട് സാറേ… പക്ഷേ പഴയറോഡുകളില്‍ യാത്രചെയ്യാനാകുന്നില്ല

Janmabhumi Online by Janmabhumi Online
Mar 22, 2024, 02:47 pm IST
in Kerala
യാത്രസൗകര്യമില്ലെന്ന് വി.മുരളീധരനോട് പരാതി പറയുന്ന നാട്ടുകാര്‍

യാത്രസൗകര്യമില്ലെന്ന് വി.മുരളീധരനോട് പരാതി പറയുന്ന നാട്ടുകാര്‍

FacebookTwitterWhatsAppTelegramLinkedinEmail

ആറ്റിങ്ങല്‍: ബൈപ്പാസ് വരുന്നതിനാല്‍ ഞങ്ങള്‍ക്ക് മറ്റുവഴികളൊന്നും ശരിയാക്കി തരുന്നില്ല സാറേ…. ഇതിന്റെ പേരില്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്…. ചുറ്റിക്കറങ്ങിപ്പോകാന്‍ വഴിയുണ്ടെങ്കിലും പൊടിപറക്കുന്ന റോഡിലൂടെയുള്ള യാത്ര വലിയ ദുരിതമാണ് സാറേ… എന്തെങ്കിലും നടപടി സ്വീകരിക്കണം. ഒരു പ്രദേശത്തെ ജനങ്ങളൊന്നാകെ ആറ്റിങ്ങല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.മുരളീധരനുമുന്നില്‍ വച്ച ആവശ്യം ഇതായിരുന്നു.

ബൈപ്പാസ് നിര്‍മാണം നടക്കുന്നിടത്ത് സംസ്ഥാനസര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നാട്ടുകാരുടെ യാത്രാസൗകര്യം ഒരക്കുന്നില്ല. ഇതിനാലാണ് നാട്ടുകാര്‍ വി.മുരളീധരനെ കണ്ടത്. തന്നെ ജയിപ്പിച്ചാല്‍ യാത്രാദുരിതത്തിന് സ്ഥായിയായ പരിഹാരമുണ്ടാക്കുമെന്നും ബൈപ്പാസ് നിര്‍മാണം വേഗം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അവര്‍ക്ക് ഉറപ്പുനല്‍കി. ഇത്തവണ മുരളീധരന്‍ എന്ന് പറഞ്ഞായിരുന്നു ജനങ്ങള്‍ സന്തോഷം പങ്കുവച്ചത്.

ബൈപ്പാസ് നിര്‍മാണം നടക്കുന്ന ഭാഗങ്ങളില്‍ മുമ്പുണ്ടായിരുന്ന റോഡുകളിലൂടെ യാത്രക്കുള്ള സൗകര്യം സുഗമമായി ഏര്‍പ്പാടാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നാണ് നാട്ടുകാരുടെ പരാതി. കടയ്‌ക്കാവൂര്‍ ഗ്രാമ പഞ്ചായത്തിലെ കുടവൂര്‍ക്കോണം തൊപ്പിചന്ത നിവാസികളാണ് ഇതുമൂലം യാത്രാദുരിതത്തിന്റെ കെട്ടഴിച്ചത്. കുടവൂര്‍ കോണത്തു നിന്നും തൊപ്പിചന്തയിലേക്കും തിരിച്ചുമുള്ള സുഗമമായ ഗതാഗത സൗകര്യമാണ് ബൈപാസ് നിര്‍മ്മാണം മൂലം ഏറെ നാളുകളായി തടസപ്പെട്ടിരിക്കുന്നത്. റോഡുപണിയുടെ ഭാഗമായി പലേടത്തും വലിയ കുഴികളെടുത്ത് നിര്‍മാണം നടക്കുന്നതിനാല്‍ ചുറ്റിയുള്ള വഴികളിലൂടെയാണ് യാത്ര ചെയ്യേണ്ടത്. എന്നാല്‍ അവയെല്ലാംതന്നെ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ചിലതെല്ലാം മണ്‍പാതയാണ്. വേനല്‍ക്കാലമായതിനാല്‍ പൊടിയുടെ ശല്യവും രൂക്ഷമാണ്. മണ്‍പാതയിലൂടെയുള്ള യാത്ര വലിയ ദുരിതമാണ്.

അധികൃതരോട് നിരന്തരം പരാതി ഉന്നയിച്ചെങ്കിലും ഗതാഗത സൗകര്യമൊരുക്കുന്നില്ല. പൊടി ശല്യം മൂലം എതിരെ വാഹനം വന്നാല്‍ കാണാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. കേന്ദ്രമന്ത്രിയും ആറ്റിങ്ങലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ വി മുരളീധരന്‍ എത്തുന്നതറിഞ്ഞ് നിരവധി നാട്ടുകാര്‍ പരാതിയുടെ ഭാണ്ഡവുമായി കാണാനെത്തുകയായിരുന്നു. കുട്ടികളും മുതിര്‍ന്നവരും വൃദ്ധരും സംഘമാണ് എത്തിയത്. മുരളീധരന്റെ ഉറപ്പില്‍ സംതൃപ്തരായാണ് നാട്ടുകാര്‍ മടങ്ങിയത്. ഇത്തവണ മുരളീധരന് വോട്ടെന്ന് എല്ലാപേരും പറയുന്നുമുണ്ടായിരുന്നു.

Tags: Loksabha Election 2024Modiyude GuaranteecandidateattingalBypassv.muraleedharan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവര്‍ണറെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത് അടിയന്തരാവസ്ഥയ്‌ക്ക് സമം: വി. മുരളീധരന്‍

Kerala

എതെങ്കിലും വർഗീയവാദിയുടെ വോട്ടിന് വേണ്ടി അഴകൊഴമ്പൻ നിലപാട് സ്വീകരിക്കുന്നവർ അല്ല ഞങ്ങളെന്ന് എം. സ്വരാജ്

Kerala

നിലമ്പൂരില്‍ 12 സ്ഥാനാര്‍ത്ഥികള്‍, പി വി അന്‍ വറിന് 52 കോടി രൂപയുടെ ആസ്തി

Kerala

അഡ്വ മോഹന്‍ ജോര്‍ജ്ജ് മലയോര ജനതയുടെ പ്രതിനിധി: എന്‍ഡിഎ

Kerala

നിലമ്പൂരില്‍ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും

പുതിയ വാര്‍ത്തകള്‍

സ്വന്തമെന്ന ചരടില്‍ എല്ലാവരെയും കോര്‍ത്തിണക്കുന്നതാണ് ആര്‍എസ്എസ് പ്രവര്‍ത്തനം: ഡോ. മോഹന്‍ഭാഗവത്

നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്റെ സ്വപ്നം യാഥാർഥ്യമായി, കുടുംബം പുതിയ വീട്ടിലേക്ക്

ഉക്രെയ്നിൽ മിസൈൽ മഴ വർഷിച്ച് റഷ്യ ; ശനി, ഞായർ രാത്രികളിൽ മാത്രം തൊടുത്ത് വിട്ടത് 477 ഡ്രോണുകളും 60 മിസൈലുകളും

എസ്എഫ്ഐ സമ്മേളനത്തിന് സർക്കാർ സ്കൂളിന് അവധി; വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം നിരസിക്കാനാവില്ലെന്ന് ഹെഡ്മാസ്റ്റർ

കീം ഫലം ഉടൻ പ്രഖ്യാപിക്കും; സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് മാർക്ക് കുറയില്ല, നടപ്പാക്കുന്നത് തമിഴ്നാട് മോഡൽ

അറസ്റ്റിലായ കഹ്കാഷ ബാനോ, മുഹമ്മദ് കൈഫ് 

ദളിത് പെൺകുട്ടിയെ മതംമാറ്റാൻ കേരളത്തിലേക്ക് കടത്തിയ രണ്ടുപേർ യുപിയിൽ പിടിയിൽ

വിദ്യാഭ്യാസരംഗത്തും തൊഴിലിലും രാഷ്‌ട്രീയത്തിലും സമുദായത്തെ അവഗണിക്കുന്നു: വെള്ളാപ്പള്ളി

റഷ്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന അപാര്‍ട്‌മെന്റ് കെട്ടിടം വീക്ഷിക്കുന്ന ഉക്രൈന്‍ പൗരന്‍

റഷ്യ വ്യോമാക്രമണം ശക്തമാക്കി; സഹായം തേടി ഉക്രൈന്‍

അയോദ്ധ്യ രാമക്ഷേത്രത്തില്‍ 5.5 കോടിയിലധികം ഭക്തര്‍ ദര്‍ശനം നടത്തി

ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖായിരുന്ന ആര്‍. ഹരി രചിച്ച മൂന്ന് കൃതികളുടെ വിവര്‍ത്തനങ്ങള്‍ ന്യൂ
ദല്‍ഹി കേശവകുഞ്ജില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി പ്രകാശനം ചെയ്തപ്പോള്‍. എച്ച്എന്‍ബിസി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ശ്രീപ്രകാശ് സിങ്, ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റ്, ദല്‍ഹി സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി ആശിഷ് സൂദ്, പ്രജ്ഞാപ്രവാഹ് പ്രതിഷ്ഠാന്‍ ചെയര്‍മാന്‍ ബി.കെ. കുഠ്യാല, കിത്താബ്വാലെ എംഡി പ്രശാന്ത് ജെയിന്‍ എന്നിവര്‍ സമീപം

ആര്‍. ഹരിയുടെ മൂന്ന് കൃതികളുടെ വിവര്‍ത്തനങ്ങള്‍ പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies