Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സാർജ്ജന്റിന് രാത്രി ഡ്യൂട്ടിക്കിടെ വിശ്രമിക്കാം ; തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി സുരക്ഷയില്‍ ആശങ്ക

ഒരാളെ മാത്രം ഡ്യൂട്ടിക്ക് നിശ്ചയിക്കുകയും അയാള്‍ക്ക് ഒരുമണിക്കൂര്‍ വിശ്രമത്തിന് നിര്‍ദ്ദേശിക്കുകയും ചെയ്തത് ആശുപത്രിയുടെയും രോഗികളുടെയും സുരക്ഷയെ ബാധിക്കുമെന്ന് ആശങ്ക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2024, 03:43 pm IST
in Thiruvananthapuram, Kerala

മെഡിക്കൽ കോളേജ് : മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ രാത്രി ഡ്യൂട്ടിയ്‌ക്കെത്തുന്ന സാർജ്ജൻ്റിന് ഡ്യൂട്ടിക്കിടെ രാത്രി ഒരു മണി വരെ വിശ്രമിക്കാമെന്ന നിർദ്ദേശം സുരക്ഷാവീഴ്ചയ്‌ക്ക് ചുണ്ടുപലകയാകുന്നു. ആശുപത്രിക്കുള്ളിലെ സാമൂഹ്യ വിരുദ്ധ ശല്ല്യം ഒഴിവാക്കി പൂർണ്ണ സുരക്ഷ ഒരുക്കുന്നതിനാണ് ഇത്തരത്തിലുള്ള ക്രമീകരണം ഏർപ്പെടുത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം.

രാത്രി ഒരു മണി മുതൽ രാവിലെ 6 വരെയുള്ള സമയത്താണ് കവർച്ചയ്‌ക്കും മറ്റ് ക്രിമിനൽ പ്രവൃത്തികൾക്കായി സാമൂഹ്യ വിരുദ്ധർ ആശുപത്രിയ്‌ക്കുള്ളിൽ കയറിക്കൂടുന്നതെന്നാണ് കണ്ടെത്തൽ. അതുകൊണ്ട് വിശ്രമത്തിന് ശേഷം ഒരു മണി മുതൽ രാവിലെ 6 വരെ അത്യാഹിത വിഭാഗത്തിലും വാർഡുകളിൽ ചുറ്റിനടന്ന് നിരീക്ഷിക്കണമെന്നും സംശയം തോന്നുന്നവരെ പിടികൂടി നിയമ നടപടിക്ക് വിധേയമാക്കണമെന്നാണ് സെക്യൂരിറ്റി ഓഫീസറുടെ അറിയിപ്പിൽ പറയുന്നത്.

ഫെബ്രുവരി 21നാണ് രേഖാമൂലമുള്ള അറിയിപ്പ് പുറത്ത് വിട്ടത്. എന്നാൽ സെക്യൂരിറ്റി ഓഫീസറുടെ പുതിയ നിർദ്ദേശം ആശുപത്രിയിലെ സുരക്ഷയെ ഇല്ലാതാക്കാനല്ലാതെ മറ്റൊന്നിനും കഴിയില്ലായെന്നാണ് ജീവനക്കാർ പറയുന്നത്. രാത്രിയിൽ ഒരു സാർജ്ജൻ്റിനെ മാത്രമാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. വൈകിട്ട് 7.30 ന് ഡ്യൂട്ടിക്ക് കയറിയ ഉടനെ സാർജ്ജൻ്റ് വിശ്രമിക്കണമെന്ന് പറയുന്നത് സെക്യൂരിറ്റി വ്യവസ്ഥയെ അട്ടിമറിക്കുകയാണ് സെക്യൂരിറ്റി ഓഫീസർ ചെയ്യുന്നത്. രാത്രി 9 മുതൽ 1 വരെയാണ് അത്യാഹിത വിഭാഗത്തിൽ തിരക്ക് അനുഭവപ്പെടുന്നത്. ഈ സമയത്താണ് അനധികൃതമായി സാമൂഹ്യ വിരുദ്ധർ ഉൾപ്പെടെയുള്ളവർ ആശുപത്രിക്കുള്ളിലേയ്‌ക്ക് കടക്കാൻ ശ്രമിക്കുന്നത്.

ഈ സമയം സാർജ്ജൻ്റ് വിശ്രമിക്കാൻ പോയാൽ അത്യാഹിത വിഭാഗം സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമായി മാറും. മാത്രവുമല്ല നിയമപ്രകാരം സാർജ്ജൻ്റ് ഡ്യൂട്ടിയിലാണ്. എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ സെക്യൂരിറ്റി ഓഫീസറുടെ നിർദേശത്തിൽ വിശ്രമത്തിന് പോയ സാർജ്ജൻ്റ് കുറ്റക്കാരായി മാറും. സാർജ്ജൻ്റുമാർക്കെതിരെയുള്ള ആസൂത്രിത പദ്ധതിയാണോയെന്നും സംശയിക്കപ്പെടുകയാണ്.

അടുത്ത കാലങ്ങളിൽ അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ച് കയറുന്നതുൾപ്പെടെയുള്ള പല സംഭവങ്ങളും സാർജ്ജൻ്റുമാരാണ് നേരിട്ടത്. ഭരണപക്ഷ രാഷ്‌ട്രീയ സ്വാധീനമുള്ളവരാണ് സാർജ്ജൻ്റുമാരെ കയ്യേറ്റം ചെയ്ത് ആശുപത്രിയ്‌ക്കുള്ളിൽ കയറാൻ ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പാർട്ടിക്കാർക്ക് യഥേഷ്ടം ആശുപത്രിക്കുള്ളിൽ അനധികൃതമായി ചുറ്റി നടക്കാനുള്ള അവസരത്തിന് വേണ്ടിയാണോ സെക്യൂരിറ്റി ഓഫീസറുടെ പുതിയ വ്യവസ്ഥയെന്നാണ് ജീവനക്കാരുടെ ആക്ഷേപം.

Tags: ThiruvananthapuramThiruvananthapuram Medical College
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

Kerala

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

Kerala

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

Education

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനത്തില്‍ നിന്ന്‌
Sports

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ മൂന്നു ദിവസം ഓട്ടോ,കാർ ടാക്‌സി വാഹന സമരം പ്രഖ്യാപിച്ചു

ഭാരതം ഏറ്റവും വലിയ ശക്തികളിൽ ഒന്ന്; ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെൻ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി; പഞ്ചരാഷ്‌ട്ര പര്യടനത്തിന്റെ അവസാന ഘട്ടം

പ്രധാനമന്ത്രി ഇറ്റലിയില്‍, ‘വെല്‍കം ടു റോം മൈ ഫ്രണ്ട്’ എന്ന് ഫോട്ടോ പങ്കുവെച്ച് ജോര്‍ജിയ മെലോണി

മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉത്തര- ദക്ഷിണ കേരളത്തിന്റെ 26-ാമത് സംയുക്ത സംസ്ഥാന വാര്‍ഷികം
ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ നിര്‍വഹിക്കുന്നു

ബാലസമൂഹം അതിജീവന ശീലമുള്ളവരാകണം: ആര്‍. പ്രസന്നകുമാര്‍

കേരള ആരോഗ്യ സര്‍വകലാശാല ബിരുദദാന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവവും ആരോഗ്യരംഗത്ത് അനിവാര്യം: ഗവര്‍ണര്‍

സാമുദായിക സന്തുലനം അട്ടിമറിക്കപ്പെട്ടു; ചരിത്രത്തിലാദ്യമായി ഹിന്ദു ന്യൂനപക്ഷ മന്ത്രിസഭ, വലിയ നഷ്ടം ഈഴവ സമുദായത്തിന്

ഈ രീതിയിലുള്ള ഗണേശ വിഗ്രഹങ്ങളാണോ വീട്ടിലുള്ളത്? എങ്കില്‍ ഇവ അറിയുക

ഇവ പൂജാമുറിയില്‍ ഉണ്ടെങ്കില്‍ ഭാഗ്യങ്ങള്‍ക്ക്‌ പകരം ദോഷം വന്നു ചേരുമോ? അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.