Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാർജ്ജന്റിന് രാത്രി ഡ്യൂട്ടിക്കിടെ വിശ്രമിക്കാം ; തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി സുരക്ഷയില്‍ ആശങ്ക

ഒരാളെ മാത്രം ഡ്യൂട്ടിക്ക് നിശ്ചയിക്കുകയും അയാള്‍ക്ക് ഒരുമണിക്കൂര്‍ വിശ്രമത്തിന് നിര്‍ദ്ദേശിക്കുകയും ചെയ്തത് ആശുപത്രിയുടെയും രോഗികളുടെയും സുരക്ഷയെ ബാധിക്കുമെന്ന് ആശങ്ക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2024, 03:43 pm IST
in Kerala, Thiruvananthapuram

മെഡിക്കൽ കോളേജ് : മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ രാത്രി ഡ്യൂട്ടിയ്‌ക്കെത്തുന്ന സാർജ്ജൻ്റിന് ഡ്യൂട്ടിക്കിടെ രാത്രി ഒരു മണി വരെ വിശ്രമിക്കാമെന്ന നിർദ്ദേശം സുരക്ഷാവീഴ്ചയ്‌ക്ക് ചുണ്ടുപലകയാകുന്നു. ആശുപത്രിക്കുള്ളിലെ സാമൂഹ്യ വിരുദ്ധ ശല്ല്യം ഒഴിവാക്കി പൂർണ്ണ സുരക്ഷ ഒരുക്കുന്നതിനാണ് ഇത്തരത്തിലുള്ള ക്രമീകരണം ഏർപ്പെടുത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം.

രാത്രി ഒരു മണി മുതൽ രാവിലെ 6 വരെയുള്ള സമയത്താണ് കവർച്ചയ്‌ക്കും മറ്റ് ക്രിമിനൽ പ്രവൃത്തികൾക്കായി സാമൂഹ്യ വിരുദ്ധർ ആശുപത്രിയ്‌ക്കുള്ളിൽ കയറിക്കൂടുന്നതെന്നാണ് കണ്ടെത്തൽ. അതുകൊണ്ട് വിശ്രമത്തിന് ശേഷം ഒരു മണി മുതൽ രാവിലെ 6 വരെ അത്യാഹിത വിഭാഗത്തിലും വാർഡുകളിൽ ചുറ്റിനടന്ന് നിരീക്ഷിക്കണമെന്നും സംശയം തോന്നുന്നവരെ പിടികൂടി നിയമ നടപടിക്ക് വിധേയമാക്കണമെന്നാണ് സെക്യൂരിറ്റി ഓഫീസറുടെ അറിയിപ്പിൽ പറയുന്നത്.

ഫെബ്രുവരി 21നാണ് രേഖാമൂലമുള്ള അറിയിപ്പ് പുറത്ത് വിട്ടത്. എന്നാൽ സെക്യൂരിറ്റി ഓഫീസറുടെ പുതിയ നിർദ്ദേശം ആശുപത്രിയിലെ സുരക്ഷയെ ഇല്ലാതാക്കാനല്ലാതെ മറ്റൊന്നിനും കഴിയില്ലായെന്നാണ് ജീവനക്കാർ പറയുന്നത്. രാത്രിയിൽ ഒരു സാർജ്ജൻ്റിനെ മാത്രമാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. വൈകിട്ട് 7.30 ന് ഡ്യൂട്ടിക്ക് കയറിയ ഉടനെ സാർജ്ജൻ്റ് വിശ്രമിക്കണമെന്ന് പറയുന്നത് സെക്യൂരിറ്റി വ്യവസ്ഥയെ അട്ടിമറിക്കുകയാണ് സെക്യൂരിറ്റി ഓഫീസർ ചെയ്യുന്നത്. രാത്രി 9 മുതൽ 1 വരെയാണ് അത്യാഹിത വിഭാഗത്തിൽ തിരക്ക് അനുഭവപ്പെടുന്നത്. ഈ സമയത്താണ് അനധികൃതമായി സാമൂഹ്യ വിരുദ്ധർ ഉൾപ്പെടെയുള്ളവർ ആശുപത്രിക്കുള്ളിലേയ്‌ക്ക് കടക്കാൻ ശ്രമിക്കുന്നത്.

ഈ സമയം സാർജ്ജൻ്റ് വിശ്രമിക്കാൻ പോയാൽ അത്യാഹിത വിഭാഗം സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമായി മാറും. മാത്രവുമല്ല നിയമപ്രകാരം സാർജ്ജൻ്റ് ഡ്യൂട്ടിയിലാണ്. എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ സെക്യൂരിറ്റി ഓഫീസറുടെ നിർദേശത്തിൽ വിശ്രമത്തിന് പോയ സാർജ്ജൻ്റ് കുറ്റക്കാരായി മാറും. സാർജ്ജൻ്റുമാർക്കെതിരെയുള്ള ആസൂത്രിത പദ്ധതിയാണോയെന്നും സംശയിക്കപ്പെടുകയാണ്.

അടുത്ത കാലങ്ങളിൽ അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ച് കയറുന്നതുൾപ്പെടെയുള്ള പല സംഭവങ്ങളും സാർജ്ജൻ്റുമാരാണ് നേരിട്ടത്. ഭരണപക്ഷ രാഷ്‌ട്രീയ സ്വാധീനമുള്ളവരാണ് സാർജ്ജൻ്റുമാരെ കയ്യേറ്റം ചെയ്ത് ആശുപത്രിയ്‌ക്കുള്ളിൽ കയറാൻ ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പാർട്ടിക്കാർക്ക് യഥേഷ്ടം ആശുപത്രിക്കുള്ളിൽ അനധികൃതമായി ചുറ്റി നടക്കാനുള്ള അവസരത്തിന് വേണ്ടിയാണോ സെക്യൂരിറ്റി ഓഫീസറുടെ പുതിയ വ്യവസ്ഥയെന്നാണ് ജീവനക്കാരുടെ ആക്ഷേപം.

Tags: ThiruvananthapuramThiruvananthapuram Medical College
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

Kerala

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Thiruvananthapuram

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പുതിയ വാര്‍ത്തകള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.