Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ് എഫ് ഐക്കാര്‍ തല്ലിക്കൊന്ന സിദ്ധാര്‍ത്ഥിനെതിരെ പരാതിയുമായി പെണ്‍കുട്ടി; പെണ്‍കുട്ടിയുടെ പരാതി മറ്റൊരു കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ?

എസ് എഫ് ഐക്കാര്‍ 130ഓളം വരുന്ന കാഴ്ചക്കാര്‍ക്ക് മുന്‍പില്‍ വെച്ച് ക്രൂരമായി ബെല്‍റ്റ് കൊണ്ടടിച്ചും മര്‍ദ്ദിച്ചും കൊന്ന വയനാട് പൂക്കോട് വെറ്ററിനറി കോളെജിലെ സിദ്ധാര്‍ത്ഥിനെതിരെ പൊടുന്നനെ പരാതിയുമായി പെണ്‍കുട്ടി. സിദ്ധാര്‍ത്ഥ് കൊല്ലപ്പെട്ട ശേഷമാണ് അതിനാടകീയമായി, പരാതിയുമായി അതേ കോളെജിലെ ഒരു പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 10:53 pm IST
inKerala
സിദ്ധാര്‍ത്ഥും അമ്മയും അച്ഛനും

സിദ്ധാര്‍ത്ഥും അമ്മയും അച്ഛനും

തിരുവനന്തപുരം: എസ് എഫ് ഐക്കാര്‍ 130ഓളം വരുന്ന കാഴ്ചക്കാര്‍ക്ക് മുന്‍പില്‍ വെച്ച് ക്രൂരമായി ബെല്‍റ്റ് കൊണ്ടടിച്ചും മര്‍ദ്ദിച്ചും കൊന്ന വയനാട് പൂക്കോട് വെറ്ററിനറി കോളെജിലെ സിദ്ധാര്‍ത്ഥിനെതിരെ പൊടുന്നനെ പരാതിയുമായി പെണ്‍കുട്ടി. സിദ്ധാര്‍ത്ഥ് കൊല്ലപ്പെട്ട ശേഷമാണ് അതിനാടകീയമായി, പരാതിയുമായി അതേ കോളെജിലെ ഒരു പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടത്. സിദ്ധാര്‍ത്ഥ് മോശമായി പെരുമാറി എന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഈ പരാതി സ്ഥിരം കമ്മ്യൂണിസ്റ്റ് മാനഫെസ്റ്റോയുടെ (കമ്മ്യൂണിസ്റ്റ് ഗൂഢാലോചനകളെ പരിഹാസത്തോടെ വിളിക്കുന്ന മറ്റൊരു പേര്) ഭാഗമാണോ എന്ന സംശയം ഉയരുകയാണ്.

സിദ്ധാര്‍ത്ഥ് കൊല്ലപ്പെട്ട ശേഷമാണ് പെണ്‍കുട്ടി കോളെജിന്റെ ആഭ്യന്തരപരാതി സെല്ലിന് പരാതി നല്‍കിയത്. ഈ പരാതി തയ്യാറാക്കിയത് ഫെബ്രുവരി 18 നാണ്. അന്നാണ് സിദ്ധാര്‍ത്ഥ് അതിക്രൂരമായി എസ് എഫ്ഐയുടെ നേതൃത്വത്തില്‍ 130 ഓളം ആളുകളെ സാക്ഷിയാക്കി ആള്‍ക്കൂട്ടവിചാരണയും കൊലപാതകത്തില്‍ എത്തിച്ചേര്‍ന്ന ക്രൂരമായ ആക്രമണവും നടന്നത്. കോളെജ് അധികൃതര്‍ പെണ്‍കുട്ടിയുടെ പരാതി സ്വീകരിച്ചത് ഫെബ്രുവരി 19നാണ്. ഇതേ പരാതി ആഭ്യന്തരപരാതി സെല്ലില്‍ എത്തിയത് ഫെബ്രുവരി 22നാണ്.

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ എസ് എഫ് ഐയും പിണറായി സര്‍ക്കാരും പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴാണ് പൊടുന്നനെ സിദ്ധാര്‍ത്ഥിനെതിരെ ഒരു പെണ്‍കുട്ടിയുടെ പരാതി ശൂന്യതയില്‍ നിന്നെന്ന പോലെ ഉയര്‍ന്നുവന്നിരിക്കുന്നത്. സിദ്ധാര്‍ത്ഥ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിഎന്ന് പറയുന്നത് ഫെബ്രുവരി 14ന് വാലന്‍റീന്‍സ് ഡേ ദിനത്തിലാണ്. അതേ സമയം കോളെജ് ആകെ പിടിച്ചുകുലുക്കിയ സിദ്ധാര്‍ത്ഥിന്റെ ആള്‍ക്കൂട്ടവിചാരണയോ അതിക്രൂരമായ മര്‍ദ്ദനമോ കൊലപാതകമോ ഒന്നും കോളെജ് അധികൃതര്‍ പുറത്തുമിണ്ടുകയോ ഫെബ്രുവരി 22 വരെ ചര്‍ച്ചചെയ്യുകയോ ഉണ്ടായില്ല. ഈ പ്രശ്നം കണ്ടില്ലെന്ന് നടക്കുകയായിരുന്നു കോളെജ് അധികൃതര്‍ എന്ന് പറയുന്നു. അതേ സമയം പെണ്‍കുട്ടിയുടെ പരാതികാര്യത്തില്‍ കോളെജ് അധികൃതര്‍ കാണിക്കുന്ന അമിത താല‍്പര്യം കത്തിനെക്കുറിച്ച് സംശയം ജനിപ്പിക്കുന്നു.

Tags: RaggingwayanadsiddharthPookodu Veterinary collegeSFI crueltymob trial by SFISFI mob trial
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

Kerala

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

Kerala

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

Kerala

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.