Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

22 വര്‍ഷം ഒളിവിലായിരുന്ന സിമിയുടെ എഡിറ്റര്‍ പദവി വഹിച്ച ഹനീഫ് ഷെയ്ഖിനെ മഹാരാഷ്‌ട്രയില്‍ നിന്നും പൊക്കി ദല്‍ഹി പൊലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2024, 08:23 pm IST
inIndia

ന്യൂദല്‍ഹി: സിമി എന്ന നിരോധിത സംഘടനയുടെ എഡിറ്റര്‍ പദവി വരെ വഹിച്ചിരുന്ന ഹനീഫ് ഷെയ്ഖിനെ 22 വര്‍ഷത്തിന് ശേഷം മഹാരാഷ്‌ട്രയില്‍ നിന്നും പൊക്കി ദല്‍ഹി പൊലീസ്. മഹാരാഷ്‌ട്രയിലെ ബുസാവലിയില്‍ നിന്നുമാണ് ദല്‍ഹി പൊലീസിന്റെ സതേണ്‍ റേഞ്ച് സ്പെഷ്യല്‍ സെല്‍ ഹനീഷ് ഷെയ്ഖിനെ അറസ്റ്റ് ചെയ്തത്. 2001 മുതല്‍ രാജ്യദ്രോഹം, യുഎപിഎ എന്നീ വകുപ്പുകള്‍ ചുമത്തിയ പ്രഖ്യാപിത കുറ്റവാളിയായി കോടതി പ്രഖ്യാപിച്ച വ്യക്തിയായിരുന്നു.

നാല് വര്‍ഷത്തെ ഹനീഷ് ഷെയ്ഖ് വേട്ട; ഒടുവില്‍ പേരും വേഷവും മാറ്റിയ ഹനീഫ് വലയില്‍

കഴിഞ്ഞ നാല് വര്‍ഷമായി ഇദ്ദേഹത്തിന്റെ ഒളികേന്ദ്രങ്ങള്‍ തേടി ദല്‍ഹി പൊലീസ് രാജ്യമെമ്പാടും ഹനീഫിനെ അരിച്ചുപെറുക്കിയിരുന്നു. പലയിടങ്ങളിലും നിന്നും കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് പരിശോധന നടത്തിക്കൊണ്ടേയിരുന്നു. പക്ഷെ ലക്ഷ്യത്തിലെത്തിയില്ല. ഹനീഫിനെ തേടി വിവിധ സംസ്ഥാനങ്ങളില്‍ സംഘം യാത്ര ചെയ്തു.

കൂട്ടാളികളിലേക്ക് അന്വേഷണം നീണ്ടിട്ടും തുമ്പുകിട്ടിയില്ല. ഒടുവിലാണ് ഹനീഫ് ഷെയ്ഖ് ഇപ്പോള്‍ മുഹമ്മദ് ഹനീഫ് എന്ന പേര് മാറ്റി മഹാരാഷ്‌ട്രയിലെ ബുസാവലില്‍ ഒരു ഉര്‍ദുസ്കൂളില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുന്നതായി വിവരം കിട്ടിയത്. ഫെബ്രുവരി 22ന് ഒരു സംഘം പൊലീസ് ഇയാള്‍ക്ക് വേണ്ടി വലവിരിച്ചു. ഉച്ചയ്‌ക്ക് 2.30ന് സിവില്‍ വേഷത്തില്‍ പൊലീസ് അവിടെ തമ്പടിച്ചു. മുഹമ്മദിന്‍ നഗറില്‍ നിന്നും ഖഡ്ക റോഡ് സൈഡിലേക്ക് സംശയസ്പദമായ വ്യക്തി എത്തി. അതോടെ പൊലീസ് സംഘം ഇയാളെ വളയാന്‍ തുടങ്ങി. സംശയം മണത്ത ഹനീഫ് ഷെയ്ഖ് രക്ഷപ്പെടാന്‍ തുനിച്ചു. പിന്നീട് ബലപ്രയോഗത്തിലൂടെയാണ് പൊലീസ് ഇയാളെ കീഴടക്കിയത്.

നേരത്തെ യുഎപിഎ കുറ്റം ചുമത്തിയിരുന്ന ഹനീഫ് ഷെയ്ഖിനെതിരെ 2001ല്‍ രാജ്യദ്രോഹക്കുറ്റവും ചുമത്തി. 2002ല്‍ ദല്‍ഹി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കേരളത്തില്‍ ഉള്‍പ്പെടെ സിമിയെ വളര്‍ത്തുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. സിമിയുടെ നിരവധി യോഗങ്ങള്‍ കേരളത്തില്‍ പല ഭാഗത്തും സംഘടിപ്പിച്ചിട്ടുണ്ട്. മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ദല്‍ഹി, കര്‍ണ്ണാടക എന്നിവിടങ്ങളിലും സജീവമായിരുന്നു.

ഡിപ്ലോമ വിദ്യാഭ്യാസമുള്ള ഹനീഫ് ഷെയ്ഖ് 1997ല്‍ ആണ് സിമിയില്‍ അംഗമാകുന്നത്. പിന്നീട് 25 വര്‍ഷം നീണ്ട പ്രവര്‍ത്തനത്തിനിടയില്‍ നിരവധി ചെറുപ്പക്കാരെ സംഘടനയിലേക്ക് ആകര്‍ഷിച്ചു. 2001ല്‍ സിമി തലവന്‍ സാഹിദ് ബദര്‍ ഇദ്ദേഹത്തെ സിമിയുടെ പ്രസിദ്ധീകരണമായ ഇസ്ലാമിക് മൂവ്മെന്‍റിന്റെ എഡിറ്ററായി നിയമിച്ചു. ഉറുദു പതിപ്പിന്റെ എഡിറ്ററായിരുന്നു. ദല്‍ഹിയിലെ സിമി ആസ്ഥാനത്ത് ഹനീഫിന് പ്രത്യേകമുറിയും ഉണ്ടായിരുന്നു. വര്‍ഗ്ഗീയ വിദ്വേഷം തുളുമ്പുന്ന നിരവധി ലേഖനങ്ങള്‍ ഇദ്ദേഹം സിമി മാസികയില്‍ എഴുതി. ഇദ്ദേഹം വ്യക്തികളില്‍ നിന്നും സംഘടനയ്‌ക്ക് വേണ്ടി പണം പിരിച്ചിരുന്നു. സിമിയ്‌ക്ക് പുറമെ വഹാദത്ത് ഇ ഇസ്ലാം എന്ന സംഘടനയിലും പ്രവര്‍ത്തിച്ചിരുന്നു.

2001ലെ സിമി നിരോധനം
2001ല്‍ സിമി നിരോധിച്ചതോടെ ദല്‍ഹിയിലെ സിമിയുടെ ആസ്ഥാനത്ത് റെയ്ഡ് നടന്നു.സിമി നേതാക്കള്‍ ഒരു വാര്‍ത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പൊലീസ് സിമിയുടെ ദല്‍ഹി ആസ്ഥാനം റെയ്ഡ് ചെയ്തത്. ഇവിടെ നിന്നും കുറ്റകരമായ രേഖകളും ചിത്രങ്ങളും പോസ്റ്ററുകളും ഓഡിയോകളും വീഡിയോകളും കമ്പ്യൂട്ടറുകളും കണ്ടെടുത്തു. എന്നാല്‍ ഹനീഫ് ഷെയ്ഖ് ഒളിവില്‍ പോയി. പിന്നീട് പൊലീസിന്റെ കണ്ണ് വെട്ടിച്ച് പലയിടങ്ങളിലും താമസിച്ചു.

സിമി നിരോധനത്തിന് ശേഷം മറ്റ് പല പേരുകളിലും സമാനസ്വഭാവമുള്ള സംഘടനകള്‍ പലരും ആരംഭിച്ചിരുന്നു ഹനീഷ് ഷെയ്ഖ് ഈ സംഘടനകളിലും പൊലീസിന്റെ കണ്ണ് വെട്ടിച്ച് പ്രവര്‍ത്തിച്ചിരുന്നു.

 

Tags: Delhi PolicesimiSIMI EditorIslamic Organization EditorHaneef SheikhHanif SheikhSIMI Ban
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

India

വന്ദേമാതരത്തെ അപമാനിച്ച സംഭവം: പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

India

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

India

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

India

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.