Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അൽപ്പമെങ്കിലും നാണമുണ്ടെങ്കിൽ മമതാ രാജി വെയ്‌ക്കണം ; സ്ത്രീകൾക്ക് നീതി ലഭിക്കാനുള്ള ബിജെപിയുടെ പോരാട്ടങ്ങളെ ആർക്കും തടുക്കാനാകില്ല : ഗൗരവ് ഭാട്ടിയ

മമത ബാനർജി ഒരു ‘രക്ഷകിൽ’ (സംരക്ഷകൻ) നിന്ന് ഒരു ‘ഭക്ഷക്’ (വേട്ടക്കാരൻ) ആയിത്തീർന്നിരിക്കുന്നുവെന്നും ഭാട്ടിയ പരിഹസിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2024, 09:00 am IST
in India

കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും തൃണമൂൽ കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനമുന്നയിച്ച് ബിജെപി. സംസ്ഥാനത്ത് ‘ജംഗിൾ രാജ്’ നിലനിൽക്കുന്നുവെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു. സംസ്ഥാനത്തെ സന്ദേശ്ഖാലി മേഖലയിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ പേരിൽ സംസ്ഥാനത്തുണ്ടായ അരക്ഷിതാവസ്ഥയക്ക് കാരണം മമതയാണെന്നും അവർ എത്രയും വേഗത്തിൽ രാജിവെക്കണമെന്നും ഭാട്ടിയ ആവശ്യപ്പെട്ടു.

ബംഗാളിൽ തൃണമൂൽ ഭരണത്തിന് കീഴിൽ സമ്പൂർണ അരാജകത്വവും നിയമരാഹിത്യവും നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഭാട്ടിയ സന്ദേശ്ഖാലിയിലെ വനവാസി സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചൂഷണം ചെയ്യുകയും ചെയ്ത പാർട്ടി ഗുണ്ടകൾക്ക് ബാനർജി സംരക്ഷണം നൽകുന്നുവെന്ന് ആരോപിച്ചു.

“പശ്ചിമ ബംഗാളിൽ ജംഗിൾ രാജ് നടക്കുന്നുണ്ട്. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സഹോദരിമാരെ തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്യുന്നു, മുഖ്യമന്ത്രി മമത ബാനർജി ഒരു മിണ്ടാപ്രാണിയാണ്,” -അദ്ദേഹം കുറ്റപ്പെടുത്തി.

പശ്ചിമ ബംഗാളിൽ നിയമവാഴ്ച ഇല്ലെന്നുള്ളത് ഓരോ പൗരനും വ്യക്തമാണെന്ന് ഭാട്ടിയ പറഞ്ഞു. പകരം അരാജക ഭരണാധികാരിയായ മമത ബാനർജിയുടെ നിയമമാണ് അവിടെ നിലനിൽക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സ്ഥാനത്ത്ബാനർജിക്ക് തുടരാൻ അവകാശമില്ലെന്ന് വാദിച്ച ഭാട്ടിയ അൽപ്പമെങ്കിലും നാണക്കേട് അവശേഷിക്കുന്നുണ്ടെങ്കിൽ മമതാ ഉടൻ രാജി നൽകണം എന്ന് പറഞ്ഞു.

ഇതിനു പുറമെ ലൈംഗികാതിക്രമത്തിന് ഇരയായവർക്കൊപ്പം ബിജെപി തോളോട് തോൾ ചേർന്ന് നിൽക്കുമെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടം മുന്നോട്ട് കൊണ്ടുപോകുമെന്നും ഭാട്ടിയ പറഞ്ഞു. ഏത് പാർട്ടിക്ക് വോട്ട് ചെയ്താലും ഭരണഘടനയിൽ വിശ്വാസമുള്ള ഓരോ സ്ത്രീയുടെയും പോരാട്ടമാണിത്. ബിജെപി ഈ പോരാട്ടത്തെ എല്ലാ ശക്തിയോടെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പശ്ചിമ ബംഗാൾ സർക്കാർ ബലാത്സംഗം ചെയ്യുന്നവർക്ക് സംരക്ഷണം നൽകുകയും പോലീസിനെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു എന്ന് ആരോപിച്ച ബിജെപി നേതാവ് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇഡി അന്വേഷിക്കുന്ന ഷെയ്ഖ് ഒളിവിലാണെന്ന് തെളിഞ്ഞാൽ അത്ഭുതപ്പെടാനില്ലെന്നും പറഞ്ഞു.

കൂടാതെ ലൈംഗികാതിക്രമത്തിന് ഇരയായവർക്കെതിരെയും അവരുടെ ബന്ധുക്കൾക്ക് എതിരെയാണ് പശ്ചിമ ബംഗാൾ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. പോലീസിന്റെ ഈ നടപടിയെ ലജ്ജാകരം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ആദിവാസി സമൂഹങ്ങളെ ശാക്തീകരിക്കാനും അവരെ മുഖ്യധാരയിലേക്ക് സമന്വയിപ്പിക്കാനും ശ്രമിക്കുന്നുണ്ടെന്ന് ഭാട്ടിയ വ്യക്തമാക്കി. പശ്ചിമ ബംഗാളിൽ, ആദിവാസികളുടെ ഭൂമി ബലം പ്രയോഗിച്ച് പിടിച്ചെടുക്കുകയാണ്, മുൻഗണനകളിലും നടപടികളിലും തികച്ചും വ്യത്യസ്തമാണെന്നും ഭാട്ടിയ പറഞ്ഞു. മമത ബാനർജി ഒരു ‘രക്ഷകിൽ’ (സംരക്ഷകൻ) നിന്ന് ഒരു ‘ഭക്ഷക്’ (വേട്ടക്കാരൻ) ആയിത്തീർന്നിരിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

സന്ദേശ്‌ഖാലിയിലെ സ്ത്രീകൾക്ക് നീതി ലഭിക്കാനുള്ള ബിജെപിയുടെ പോരാട്ടങ്ങളെ തൃണമൂൽ കോൺഗ്രസിന് തകർക്കാനാവില്ലെന്ന് മമതാ ബാനർജിയും പശ്ചിമ ബംഗാൾ പോലീസും മനസിലാക്കിയാൽ നന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Trinamool CongressWest BengalMamata Banerjee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മഹ്ഫൂസ് ആലം പോലീസ് പിടിയിൽ ; പ്രതി ഒളിവിൽ കഴിഞ്ഞത് ബംഗാളിലെ തൃണമൂൽ നേതാവിന്റെ സംരക്ഷണയിൽ 

India

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

India

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

India

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.