Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Vasthu

വീടുവയ്‌ക്കാന്‍ തയ്യാറെടുക്കുകയാണോ… എങ്കില്‍ ഇതുകൂടി ഒന്നു ശ്രദ്ധിക്കൂ….. 

ഡോ.കെ.മുരളീധരന്‍ നായര്‍ by ഡോ.കെ.മുരളീധരന്‍ നായര്‍
Jan 26, 2024, 06:48 pm IST
in Vasthu

വീടുവയ്‌ക്കുന്നതിന് സ്ഥാനനിര്‍ണ്ണയത്തിന്റെ പ്രാധാന്യമെന്ത്?
വീടുവയ്‌ക്കുവാന്‍ ധാരാളം സ്ഥലമുണ്ടെങ്കില്‍ അവിടെ ഉത്തമസ്ഥാനം കണ്ടെത്തി വീടുവയ്‌ക്കുവാനാകും. എന്നാല്‍ നാലും അഞ്ചും സെന്റ് സ്ഥലം വാങ്ങി വീടുവയ്‌ക്കുന്നവര്‍ക്ക് അത് സാധിക്കില്ല.

വീട്ടിലെ പൂജാമുറി ക്ഷേത്രത്തിന്റെ ആകൃതിയിലും ക്ഷേത്രവാതിലിന്റെ അളവിലും നിര്‍മ്മിക്കുന്നത് ശരിയാണോ?

ഇപ്പോള്‍, ഇത്തരത്തില്‍ തെറ്റായൊരു പ്രവണത കണ്ടുവരുന്നു. ഒരു വലിയ വീട് പണിയുമ്പോള്‍ വീട്ടിനകത്ത് ക്ഷേത്രമാതൃകയില്‍ രൂപകല്പന ചെയ്ത ഒരു മുറി പൂജാമുറിയായി ചെയ്യുന്നുണ്ട്. ഇതൊട്ടും ശരിയല്ല. ക്ഷേത്രത്തില്‍ ദേവനാണ് പ്രാധാന്യം. ഗൃഹത്തില്‍ മനുഷ്യനും. ഇത് മനസ്സിലാക്കണം. ഗൃഹത്തില്‍ ലൗകികമായ അന്തരീക്ഷത്തില്‍ കഴിഞ്ഞുകൂടുന്ന മനുഷ്യര്‍ക്ക് ഒരമ്പലത്തിന്റെ പരിശുദ്ധിയും അവിടുത്തെ അന്തരീക്ഷവും ഒരിക്കലും ഉണ്ടാകാറില്ല. ഇത് സത്യമാണ്. വീട്ടില്‍ അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തി വേണം പൂജാമുറി പണിയേണ്ടത്. വാതിലിന് ക്ഷേത്രവാതിലിന്റെ അളവുകളും കാര്യങ്ങളും കൊടുക്കുവാന്‍ പാടില്ല. സാധാരണ മറ്റ് മുറിക്ക് ഉപയോഗിക്കുന്ന ചെറിയൊരു വാതില്‍ ധാരാളം മതി. പടങ്ങളെല്ലാം പടിഞ്ഞാറോട്ടും നമ്മള്‍ തൊഴുന്നത് കിഴക്കോട്ടും ആയിരിക്കണം. കിഴക്കോട്ടും പടിഞ്ഞാറോട്ടും തീനാളം വരുന്ന വിധം വിളക്ക് കത്തിക്കണം. സന്ധ്യാസമയത്ത് പൂജാമുറിയില്‍ വിളക്ക് കത്തിച്ചശേഷം ലക്ഷ്മിവിളക്ക് കത്തിച്ച് ഒരു തട്ടത്തില്‍ വച്ച് വീടിന്റെ മുന്‍വശത്തെ വാതിലിന്റെ നടയില്‍ വയ്‌ക്കുക. ഇതില്‍ അല്പം നെയ്യൊഴിച്ച് കത്തിക്കുന്നത് സര്‍വ്വഐശ്വര്യപ്രദമാണ്. പെണ്‍കുട്ടികള്‍ ഉള്ള വീടുകളില്‍ ഇത് സ്ഥിരമായി ചെയ്താല്‍ ഭാവിയില്‍ ഒരു ഉത്തമവരനെ കിട്ടുന്നതിനും സഹായകമായിരിക്കുമെന്നാണ് വിശ്വാസം.

വീടിനകത്ത് ഫര്‍ണിച്ചറുകള്‍ ക്രമീകരിക്കുന്നത് എപ്രകാരമാണ്? മരണപ്പെട്ടവരുടെ ഫോട്ടോകള്‍ വീടിന് മുന്നില്‍ സ്ഥാപിക്കാമോ?

വീടിന്റെ പൂമുഖവാതിലിനു നേരെ ഫര്‍ണിച്ചറുകള്‍ ചേര്‍ത്ത് ഇടുന്നത് ദോഷമാണ്. വലിയ ഹാള്‍ ഉണ്ടെങ്കില്‍ വീടിന്റെ മദ്ധ്യഭാഗം അടച്ച് ഭാരമുള്ള ഫര്‍ണിച്ചറുകള്‍ ഇടരുത്. ഇവയെ സ്വീകരണ മുറിയില്‍ തെക്ക് ഭാഗത്ത് ക്രമീകരിക്കുക. അല്ലാത്ത സെറ്റി സെറ്റുകള്‍ കിഴക്കോട്ടം പടിഞ്ഞാറോട്ടും നോക്കിയിരിക്കത്തക്ക രീതിയില്‍ ക്രമീകരിക്കുക. ബിസിനസ്സുകാര്‍ അവരുടെ ഇരിപ്പിടം തെക്കോട്ടു നോക്കിയിരിക്കത്തക്ക വിധത്തില്‍ ക്രമീകരിക്കണം. തീന്‍മേശ, സൂര്യകിരണങ്ങള്‍ കടന്നുവരുന്ന ഭാഗത്ത് ക്രമീകരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ബെഡ്‌റൂമില്‍ കട്ടിലുകള്‍ തെക്കോട്ട് തലവച്ച് കിടക്കുന്ന രീതിയിലും കിഴക്കോട്ട് തലവച്ച് കിടക്കുന്ന രീതിയിലും ക്രമീകരിക്കുക. വീടിന്റെ അലമാരകളെല്ലാം തന്നെ കഴിയുന്നതും വടക്കോട്ട് നോക്കിയിരിക്കത്തക്ക വിധത്തില്‍ ആയിരിക്കണം. അല്ലെങ്കില്‍ കിഴക്കോട്ട് ആയിരിക്കണം. മരണപ്പെട്ടവരുടെ പടങ്ങള്‍ വീട്ടില്‍ വന്ന് കയറുമ്പോള്‍ നേരേ അഭിമുഖമായി വയ്‌ക്കുന്നത് നല്ലതല്ല. പൂജാമുറിയില്‍ ഒരു കാരണവശാലും മരണപ്പെട്ടവരുടെ ചിത്രങ്ങള്‍ വയ്‌ക്കുവാന്‍ പാടില്ല. ഇവരുടെ ചിത്രങ്ങള്‍ക്ക് സ്ഥാനം ഡ്രായിംഗ് ഹാളില്‍ തെക്കേ ചുവരാണ്.

വാസ്തുദോഷ പരിഹാരം എത്രത്തോളം ഫലപ്രദമാണ്?
പ്രകൃതി വിരുദ്ധമായി വീട് പണിഞ്ഞാല്‍ വാസ്തുദോഷം സംഭവിക്കുമെന്നത് തീര്‍ച്ചയാണ്. വലിയ വീടായാലും ചെറിയ വീടായാലും അതാത് സ്ഥലത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിലേ ഗൃഹങ്ങള്‍ നിര്‍മ്മിക്കാവൂ. അതിന് വിരുദ്ധമായി നിര്‍മ്മിച്ചാല്‍ 50 ശതമാനമേ പരിഹാരം കൊണ്ട് മാറ്റിയെടുക്കാനാകൂ. വാസ്തുതത്ത്വങ്ങള്‍ അനുസരിച്ച് ഒരു വീട് പണിഞ്ഞാലും വാസ്തു ദോഷമുള്ള ഭൂമിയാണെങ്കില്‍ അതില്‍ വസിക്കുന്നവര്‍ക്ക് ദോഷങ്ങളുണ്ടാകും. അതിനാല്‍ ഒരു ഗൃഹം പണിയും മുമ്പായി ഭൂമിയെ സംബന്ധിച്ച് പഠിക്കുന്നത് നല്ലതാണ്. അനുയോജ്യമായ ഭൂമിയില്‍ വാസ്തുദോഷവിരുദ്ധമായി ഒരു ഗൃഹം പണിഞ്ഞാല്‍ അത് പരിപൂര്‍ണമായി പരിഹരിക്കാനാകും.

വീടുവയ്‌ക്കാനുള്ള ഭൂമി എങ്ങനെയുള്ളതായിരിക്കണം?
രാവിലത്തെ സൂര്യകിരണങ്ങള്‍ പതിയുന്ന ഭൂമി. കിഴക്കോട്ടോ വടക്കോട്ടോ അല്പമെങ്കിലും ചരിവുള്ളതാണ് കൂടുതല്‍ നല്ലത്. എല്ലാത്തരം സസ്യങ്ങളും വളരുന്നതും ജലം ലഭിക്കുന്നതും ഇളം കാറ്റ് വീശുന്നതമായ ഭൂമിയും ഉത്തമമാണ്. പക്ഷികളും മറ്റ് ജീവികളുമുള്ള സ്ഥലവും വീടു വയ്‌ക്കാന്‍ ഉത്തമമാണ്.

കുറ്റിയടിക്കുവാന്‍ സമയം കുറിക്കണോ? കല്ല് ഇടേണ്ട ദിശയേതാണ്?
കല്ലിടുന്നതിന് സമയം കുറിക്കുകയും തെക്കുപടിഞ്ഞാറ് കന്നി മൂല ഭാഗത്ത് ശിലാസ്ഥാപനം നടത്തുകയും വേണം.

കല്ലിടുമ്പോഴാണോ വാസ്തുപൂജ നടത്തേണ്ടത്? വാസ്തു
പൂജയും ഭൂമിപൂജയും ഒന്നാണോ?

വാസ്തുപൂജയും ഭൂമിപൂജയും ഒന്നുതന്നെയാണ്. ശിലാസ്ഥാപനം നടത്തുന്നതിനുമുമ്പ് ഇത് ചെയ്യണം. വാസ്തുബലി ചെയ്യേണ്ടത് രാത്രിയാണ്.

ആരുടെ നക്ഷത്രമാണ് ഗൃഹനിര്‍മ്മാണത്തിന് പരിഗണിക്കുന്നത്?
ഗൃഹനാഥയുടെ നക്ഷത്രമാണ് ഗൃഹനിര്‍മാണത്തിന് പരിഗണിക്കേണ്ടത്.

കന്നിമൂലയുടെ പ്രാധാന്യമെന്താണ്?
കന്നിമൂല എന്ന് പറയുന്നത് വാസ്തുദേവന്റെ പാദം വരുന്ന ഭാഗമാണ്. ഇത് സ്ഥിരവാസ്തുവായി കണക്കാക്കാവുന്നതാണ്. ഈ ദിക്കിന്റെ ദേവന്‍ നിരതനാണ്. ഇവിടെ സ്വാധീനിക്കുന്ന ഗ്രഹം രാഹുവാണ്. ഇത് പവിത്രമായ സ്ഥാനമായി കണക്കെടുക്കുന്നു.

കോണുകളുള്ള സ്ഥലത്ത് എങ്ങനെയാണ് വീട് വയ്‌ക്കുന്നത്?
ഏത് ആകൃതിയില്‍ കിടക്കുന്ന ഭൂമിയായാലും ഒന്നുകില്‍ സമചതുരമാക്കണം അല്ലെങ്കില്‍ ദീര്‍ഘചതുരമാക്കണം. അതിനുശേഷമേ വീട് പണിയാവൂ.

കന്നിമൂല ഉയര്‍ന്ന് കിടക്കണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്?
വടക്കുകിഴക്കേ മൂലയില്‍ നിന്ന് വരുന്ന ഊര്‍ജപ്രവാഹം തെക്ക് ഭാഗത്തേക്ക് തള്ളപ്പെടുകയും അവിടെനിന്ന് അവ വീടിനുള്ളിലേക്ക് കടക്കുകയുമാണ് ചെയ്യുന്നത്. അതിനാല്‍ ഈ ഭാഗം താഴ്ന്നുനിന്നാല്‍ ഊര്‍ജപ്രവാഹം പുറത്തേക്കായിരിക്കും പോകുന്നത്. ഈ ഭാഗം അല്പമെങ്കിലും ഉയര്‍ന്നുനിന്നാല്‍ അകത്തേക്കു തന്നെ ഊര്‍ജപ്രവാഹമുണ്ടാകും.

(വാസ്തുശാസ്ത്രവിദഗ്ധനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ‘സ്ഥപതി’യുമാണ് ലേഖകന്‍)

Tags: Vastuhouse construction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

India

വീട് നിർമ്മാണത്തിനിടെ പുരാതനകാലത്തെ സ്വർണാഭരണങ്ങൾ കണ്ടെത്തിയ സംഭവം; ലക്കുണ്ഡിയില്‍ ഉത്ഖനനം ആരംഭിച്ച് സര്‍ക്കാര്‍

Palakkad

തേങ്കുറിശ്ശി ദുരഭിമാനക്കൊല; ഹരിതയ്‌ക്ക് വീടൊരുക്കാന്‍ ജീവകാരുണ്യ സംഘടനയായ ഹോപ്പ്

Vasthu

വാതിലിൽ ഇതൊക്കെ ചെയ്തോളൂ, വീട്ടിൽ ഐശ്വര്യവും സൗഭാഗ്യവും താനെ വരും

സുചിത്രയും മക്കളും കഴിയുന്ന ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീട് രണ്ടായി പിളര്‍ന്ന നിലയില്‍.
Thiruvananthapuram

ലൈഫില്‍ വീട് കിട്ടുന്നില്ല; നിലംപൊത്താറായ വീട്ടില്‍ ഭയന്ന് സുചിത്ര

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.