Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിസ്വനാം മൊരാരി ബാപ്പു…പക്ഷെ അയോധ്യക്ഷേത്രത്തിന് നല്‍കിയത് മുകേഷ് അംബാനി നല്‍കിയതിന്റെ ഏഴരമടങ്ങ് അധികം തുക…

ബാങ്ക് ബാലന്‍സിന്റെയോ ആസ്തിയുടെയോ കാര്യമെടുത്താല്‍ മൊരാരി ബാപ്പു നിസ്വനാണ്. പക്ഷെ അയോധ്യ ക്ഷേത്ര നിര്‍മ്മാണത്തിന് ഏറ്റവും കൂടുതല്‍ തുക കൊടുത്തത് ആരാണെന്ന് ചോദിച്ചാല്‍ അതിന് ഉത്തരം മൊരാരി ബാപ്പു എന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2024, 10:49 pm IST
in India
രാമകഥ ആഖ്യാനം ചെയ്യുന്ന വേദിയില്‍ മൊരാരി ബാപ്പു (വലത്ത്)

രാമകഥ ആഖ്യാനം ചെയ്യുന്ന വേദിയില്‍ മൊരാരി ബാപ്പു (വലത്ത്)

ന്യൂദല്‍ഹി: ബാങ്ക് ബാലന്‍സിന്റെയോ ആസ്തിയുടെയോ കാര്യമെടുത്താല്‍ മൊരാരി ബാപ്പു നിസ്വനാണ്. പക്ഷെ അയോധ്യ ക്ഷേത്ര നിര്‍മ്മാണത്തിന് ഏറ്റവും കൂടുതല്‍ തുക കൊടുത്തത് ആരാണെന്ന് ചോദിച്ചാല്‍ അതിന് ഉത്തരം മൊരാരി ബാപ്പു എന്നാണ്.

പതിനായിരത്തി ഒമ്പത് കോടി ഡോളര്‍ (10009 കോടി ഡോളര്‍) ആണ് മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും ആസ്തിയെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ പറയുന്നത്. അംബാനി കുടുംബം അയോധ്യാ രാമക്ഷേത്രത്തിന് സംഭാവനയായി നല്‍കിയത് 2.51 കോടി രൂപയാണ്. വാസ്തവത്തില്‍ ഒരു ബിസിനസ് കുടുംബത്തില്‍ നിന്നും ലഭിച്ച മോശമല്ലാത്ത ഒരു തുകയാണിത്.

അംബാനിയേക്കാള്‍ ഏഴര ഇരട്ടി അധികം അയോധ്യാക്ഷേത്രനിര്‍മ്മാണത്തിന് നല്‍കിയ മൊരാരി ബാപ്പു വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. മൊരാരി ബാപ്പു നല്കിയത് 18.6 കോടി രൂപയാണ്. ആരാണീ മൊരാരി ബാപ്പു? ബിസിനസുകാരനല്ല. സ്വന്തമായി അത്ര വലിയ ആസ്തിയുള്ള ആളല്ല. വെറും ആത്മീയ നേതാവ് മാത്രമാണ്. എന്നാൽ അയോധ്യ രാമക്ഷേത്ര നിർമ്മാണത്തോടുള്ള അദ്ദേഹത്തിന്റെ അകമഴിഞ്ഞ പ്രതിബദ്ധതയാണ് ഇത്രയും വലിയ തുക സംഭാവന നല്‍കിയതിലേക്ക് എത്തിച്ചത്.

ഗുജറാത്തിൽ നിന്നുള്ള ആത്മീയ നേതാവായ മൊരാരി ബാപ്പു രാമകഥയുടെ നല്ലൊരു ആഖ്യാതാവു കൂടിയാണ്.

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് ഇതുവരെ ചെലവഴിച്ചിട്ടുള്ളത് 1,100 കോടിയിലധികം രൂപയാണ്. രാജ്യത്തെ പ്രമുഖരും വ്യവസായികളും ഉൾപ്പെടെയുള്ളവർ രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവന നൽകിയിട്ടുണ്ട്. രാമായണം പ്രചരിപ്പിക്കാൻ ജീവിതത്തിന്റെ ആറ് പതിറ്റാണ്ടിലേറെ ചെലവഴിച്ച വ്യക്തിയാണ് അദ്ദേഹം. ബാപ്പു 18.6 കോടി രൂപ രാമക്ഷേത്ര നിർമാണത്തിനായി സംഭാവന നൽകിയിട്ടുണ്ട്. ഇന്ത്യയ്‌ക്കുള്ളിൽ നിന്ന് 11.30 കോടി രൂപയും യുകെയിൽ നിന്നും യൂറോപ്പിൽ നിന്നും 3.21 കോടി രൂപയും അമേരിക്ക, കാനഡ, മറ്റ് വിവിധ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് 4.10 കോടി രൂപയും സംഭാവന സമാഹരിച്ചാണ് ബാപ്പു ഇത്രയും ഉയർന്ന തുക നൽകിയത്.

2020 ആഗസ്റ്റിൽ ഗുജറാത്തിലെ പിത്തോറിയയിൽ നടന്ന ഒരു ഓൺലൈൻ രാമകഥ ആഖ്യാനത്തിനിടെയാണ് മൊരാരി ബാപ്പു രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥിച്ചത്. ഇതോടെയാണ് ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഫണ്ട് എത്തിയത്.

തുളസീദാസ് രാമായണകഥയെ അടിസ്ഥാനമാക്കി രചിച്ച കവിതയാണ് രാമചരിതമാനസ്. ഈ രാമചരിതമാനസിനെ വിശകലനം ചെയ്യുന്നതില്‍ അസാമാന്യവിരുതാണ് മൊരാരി ബാപ്പുവിന്. അദ്ദേഹം കഴിഞ്ഞ 60 വര്‍ഷത്തെ രാമകഥാഖ്യാനത്തിനിടയില്‍ ഏകദേശം 900 വേദികളില്‍ കഥ പറഞ്ഞിട്ടുണ്ട് മൊരാരി ബാപ്പു.

Tags: GUJARATMukesh AmbaniAyodhya RammandirRamcharitmanasAyodhya ramtempleMorari bapuRamkathaAyodhya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

അയോധ്യ മുതല്‍ ഭോജ്ശാല വരെ

News

ഗായകനെ പണംകൊണ്ടുമൂടി, പാട്ടുപാടാനാകതെ ശ്വാസം മുട്ടി; സംഭാവന പെൺകുട്ടികൾക്ക് ഹോസ്റ്റൽ പണിയാൻ നൽകി ഗായകൻ കവിരാജ് ജിഗ്‌നേഷ്

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച ഹര്‍ഷദ് പാര്‍മറിന് മധുരപലഹാരം വിളമ്പുന്ന ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അനുയായികളും
News

ഗുജറാത്തിലെ ഉംറേത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്‌ക്ക് 30000 വോട്ടിന്റെ ജയം

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.