Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളാപൊലീസിന് വേട്ടയാടാന്‍ ആകുന്നതിനും അപ്പുറം സുരേഷ് ഗോപിയുടെ പെരുമ; രക്ഷയ്‌ക്ക് മുന്‍പില്‍ മോദിയെന്ന പരിചയുണ്ട്….

സുരേഷ് ഗോപിയുടെ പെരുമ മകളുടെ വിവാഹത്തിന് ശേഷം എത്രയോ ഉയര്‍ന്നിരിക്കുന്നു. അതിന് ഒരു കാരണം സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ടുള്ള പ്രധാനമന്ത്രി മോദിയുടെ വരവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2024, 04:39 pm IST
inKerala
തൃശൂരില്‍ വനിതസമ്മേളനത്തില്‍ മോദിയ്ക്ക് പിന്നില്‍ തുറന്ന ജീപ്പില്‍ സുരേഷ് ഗോപി (ഇടത്ത്) കരുവന്നൂര്‍ ബാങ്ക് അഴിമതിയ്‌ക്കെതിരെ സുരേഷ് ഗോപി നയിച്ച പദയാത്ര (വലത്ത്)

തൃശൂരില്‍ വനിതസമ്മേളനത്തില്‍ മോദിയ്ക്ക് പിന്നില്‍ തുറന്ന ജീപ്പില്‍ സുരേഷ് ഗോപി (ഇടത്ത്) കരുവന്നൂര്‍ ബാങ്ക് അഴിമതിയ്‌ക്കെതിരെ സുരേഷ് ഗോപി നയിച്ച പദയാത്ര (വലത്ത്)

തിരുവനന്തപുരം: സ്ത്രീപീഢനത്തിന്റെ പേരില്‍ 354 ലെ മുഴുവന്‍ വകുപ്പുകളും ചുമത്തി സുരേഷ് ഗോപിയെ വേട്ടയാടാനൊരുങ്ങിയതായിരുന്നു കേരളാ പൊലീസ്. കരുവന്നൂര്‍ ബാങ്കിന്റെ തട്ടിപ്പിനെതിരെ പദയാത്ര സംഘടിപ്പിച്ച് ജനനായകനായി മാറിയ സുരേഷ്‌ഗോപിയുടെ രാഷ്‌ട്രീയ ഭാവി തുലയ്‌ക്കാന്‍ ഇടത് ക്യാംപുകളില്‍ വിരിഞ്ഞ ആശയമായിരുന്നു സ്ത്രീപീഡനക്കേസില്‍ കുരുക്കി തനിക്കാക്കി വെടക്കാക്കുക എന്ന ലക്ഷ്യം.

നേരത്തെ 354എയിലെ 1,4 വകുപ്പുകള്‍ക്ക് പകരം 354 മുഴുവന്‍ വകുപ്പുകളും 319എ എന്ന വകുപ്പുമാണ് സുരേഷ് ഗോപിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ മനപൂര്‍വ്വം സ്പര്‍ശിച്ചു എന്നാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്.

കൃത്യമായ കെണിയൊരുക്കി. അതിന് മീഡിയ വണ്‍ എന്ന ചാനല്‍ അതിന് കുടപിടിച്ചുകൊടുക്കുകയും ചെയ്തു. സുരേഷ് ഗോപിയ്‌ക്ക് ഇതിന് മുന്‍പും പരിചയമുള്ള വനിതാ ജേണലിസ്റ്റിനെ ദുഷ്ടലാക്കോടെ സുരേഷ് ഗോപി സ്പര്‍ശിച്ചു എന്ന പേരില്‍ സ്ത്രീപീഡനം എന്ന കേസ് ചുമത്തി പിണറായി സര്‍ക്കാരിന്റെ പൊലീസ് വേട്ടയാടാന്‍ തുടങ്ങിയത്.

പക്ഷെ മകളുടെ വിവാഹത്തിന്റെ കാര്യം ചൂണ്ടിക്കാട്ടിയ സുരേഷ് ഗോപിയ്‌ക്ക് മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി അനുവദിക്കുകയും ചെയ്തു. ഇനി സുരേഷ് ഗോപിയെ പിണറായി പൊലീസ് അറസ്റ്റ് ചെയ്യുമോ എന്നതാണ് ചോദ്യം. കാരണം സുരേഷ് ഗോപിയുടെ പെരുമ മകളുടെ വിവാഹത്തിന് ശേഷം എത്രയോ ഉയര്‍ന്നിരിക്കുന്നു. അതിന് ഒരു കാരണം സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ടുള്ള പ്രധാനമന്ത്രി മോദിയുടെ വരവാണ്. തൃശൂരില്‍ വനിതാസദസ്സില്‍ പെങ്കെടുക്കാനെത്തിയ മോദി തന്നെയാണ് തുറന്ന ജീപ്പില്‍ തന്റെ തൊട്ടുപിന്നില്‍ നിര്‍ത്തി സുരേഷ് ഗോപിയെ വേദിയിലേക്ക് ആനയിച്ചത്. അതിന് ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനും പ്രധാനമന്ത്രി സംബന്ധിച്ചു. ഇത് ഒരു സൂചനകൂടിയാണ്. പ്രധാനമന്ത്രി സുരേഷ് ഗോപിയ്‌ക്കൊപ്പമുണ്ടെന്ന സൂചന. പിണറായി സര്‍ക്കാരിന് കൃത്യമായ ഒരു താക്കീത് കൂടിയാണ് മോദി ഇതിലൂടെ നല്കിയിരിക്കുന്നത്. സുരേഷ് ഗോപിയ്‌ക്ക മുന്‍പില്‍ പരിചയായി പ്രധാനമനത്്രിയുണ്ടെന്ന സൂചന.

സ്ത്രീത്വത്തെ അപമാനിക്കുന്നു എന്ന ആരോപണം സുരേഷ് ഗോപിയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇടത് ക്യാംപുകള്‍ ഉയര്‍ത്തുന്ന പ്രചാരവേലയാണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്ക് അറിയാം. അങ്ങിനെയിരിക്കെ ഇനിയും ഇടത് ക്യാംപുകള്‍ സുരേഷ് ഗോപിയെ വേട്ടയാടാന്‍ മുതിരുമോ എന്നേ അറിയാന്‍ ബാക്കിയുള്ളൂ.

Tags: SGwomen harassment casesureshgopiKaruvannur BankNarendra Modisuresh gopi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

India

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

India

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഇറാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.