Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇതാണ് ടിവി സീരിയല്‍….സോഫ്റ്റ് വെയര്‍ തകരാര്‍ മോഷ്ടാക്കളാക്കിയ ബ്രിട്ടനിലെ പോസ്റ്റോഫീസ് ജീവനക്കാരുടെ കഥ കണ്ട് മനംനൊന്ത് ഋഷി സുനക്

ബ്രിട്ടനില്‍ 1990ല്‍ നടന്ന സംഭവമാണ്. അവിടെ പോസ്റ്റോഫീസില്‍ ഉപയോഗിച്ചിരുന്ന സോഫ്റ്റ് വെയര്‍ തകരാറിലായതിനെ തുടര്‍ന്ന് മോഷ്ടാക്കളായി മാറിയത് പോസ്റ്റ് മാസ്റ്റര്‍മാരായ നിരവധി ബ്രിട്ടീഷ് ഇന്ത്യക്കാരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2024, 09:47 pm IST
inWorld

ലണ്ടന്‍: ബ്രിട്ടനില്‍ 1990ല്‍ നടന്ന സംഭവമാണ്. അവിടെ പോസ്റ്റോഫീസില്‍ ഉപയോഗിച്ചിരുന്ന സോഫ്റ്റ് വെയര്‍ തകരാറിലായതിനെ തുടര്‍ന്ന് മോഷ്ടാക്കളായി മാറിയത് പോസ്റ്റ് മാസ്റ്റര്‍മാരായ നിരവധി ബ്രിട്ടീഷ് ഇന്ത്യക്കാരാണ്. സത്യസന്ധരായ ഇവര്‍ ഒരു സുപ്രഭാതത്തില്‍ മോഷ്ടാക്കളായി മാറേണ്ടിവന്നതിന്റെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുക്കുന്ന ടിവി സീരിയല്‍ ഈയിടെയാണ് ബ്രിട്ടനിലെ ഐടിവി സംപ്രേഷണം ചെയ്തത്. പേര് “മിസ്റ്റര്‍ ബെയ്റ്റ്സ് വേഴ്സസ് ദ പോസ്റ്റോഫീസ്”.

ഈ സീരിയല്‍ കണ്ട യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ മനസ് വല്ലാതെ നൊന്തു. യുകെയിലെ ഏകദേശം 7000 പോസ്റ്റ് മാസ്റ്റര്‍മാര്‍ ഈ സോഫ്റ്റ് വെയര്‍ തകരാറില്‍പ്പെട്ട് മോഷ്ടാക്കളായി മുദ്രകുത്തപ്പെട്ടു. 90കളില്‍ നടന്ന ഈ കഥ കാണുമ്പോള്‍ നീതിയുടെ ഭയാനകമായ പിഴവ് തിരിച്ചറിയുന്നതായി ഋഷി സുനക് പറയുന്നു. വൈകാതെ ഇവര്‍ക്ക് അര്‍ഹമായ നീതി ഉടനെ നല്‍കുമെന്നും ഋഷി സുനക് ഉറപ്പ്നല്‍കുന്നു.

മോഷ്ടാക്കളായി മുദ്രകുത്തപ്പെട്ട് ജോലി നഷ്ടമായ പോസ്റ്റ് മാസ്റ്റര്‍മാര്‍ക്ക് ഏകദേശം 15 കോടി പൗണ്ട് നഷ്ടപരിഹാരമായി നല്‍കിക്കഴിഞ്ഞു. “ഏകദേശം 6 ലക്ഷം പൗണ്ട് കൂടി ഇവര്‍ക്ക് നല്‍കാനായി മാറ്റിവെച്ചിട്ടുണ്ട്. അത് ഉടനെ നല്‍കും,”-മനം നൊന്ത് ഋഷി സുനക് പറയുന്നു.

2021 ഏപ്രിലില്‍ ബ്രിട്ടനില്‍ പോസ്റ്റ്മാസ്റ്റര്‍മാരായ ബ്രീട്ടിഷ് ഇന്ത്യക്കാരായ സീമ ബിശ്വാസും വിജയ് പരേഖും ആദ്യമായി ഇവര്‍ക്കെതിരായ കേസ് ജയിച്ചതോടെയാണ് ഈ പ്രശ്നം ജനശ്രദ്ധയാകര്‍ഷിക്കുന്നത്. 2005ല്‍ ബ്രിട്ടനിലെ സറിയിലാണ് സീമ ബിശ്വാസ് പോസ്റ്റ് മാസ്റ്ററായി ജോലി ഏറ്റെടുക്കുന്നത്. എന്നാല്‍ 2011ല്‍ 15 മാസത്തെ തടവ് ശിക്ഷയ്‌ക്ക് സീമ ബിശ്വാസ് വിധിക്കപ്പെടുകയാണ്. തന്റെ പോസ്റ്റോഫീസില്‍ നിന്നും പോസ്റ്റ്മാസ്റ്ററായ അവര്‍ 75000 പൗണ്ട് മോഷ്ടിച്ചു എന്ന കുറ്റമാണ് ആരോപിക്കപ്പെട്ടത്. അന്ന് ഗര്‍ഭിണിയായിരുന്ന സീമ ബിശ്വാസ് തകര്‍ന്നുപോയി. ഗര്‍ഭിണിയായതിനാല്‍ മാത്രമാണ് താന്‍ ആത്മഹത്യ ചെയ്യാതിരുന്നതെന്ന് സീമ ബിശ്വാസ് പറയുന്നു. സോഫ്റ്റ് വെയറില്‍ ഉണ്ടായ തകരാര്‍ മൂലമാണ് വരവ് ചെലവില്‍ വലിയ താളപ്പിഴ ഉണ്ടായത്. ചെയ്യാത്ത കുറ്റത്തിന് മോഷ്ടാവ് എന്ന പേര് ചാര്‍ത്തപ്പെട്ടത് സീമ ബിശ്വാസിന് സഹിക്കാവുന്നതില്‍ അപ്പുറമായിരുന്നു. ഹൊറൈസന്‍ എന്ന അക്കൗണ്ടിംഗ് സോഫ്റ്റ് വെയറിന്റെ അപാകതകളെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഒടുവില്‍ സീമ ബിശ്വാസും വിജയ് പരേഖും അപ്പീല്‍ കോടതിയില്‍ നല്‍കിയ പരാതി വിജയിച്ചതോടെ ഇവരുടെ മേല്‍ ചാര്‍ത്തപ്പെട്ട മോഷണക്കുറ്റത്തിന്റെ നുകത്തില്‍ നിന്നും ഇരുവരും മോചിതരായി. വല്ലാത്ത ഒരു ആശ്വാസമായിരുന്നു ഇതെന്ന് സീമ ബിശ്വാസ് പറയുന്നു. ഇതുപോലെ നിരവധി പോസ്റ്റ് മാസ്റ്റര്‍മാരുടെ കഥയാണ് ഈ ടിവി സീരിയലില്‍ പറയുന്നു.

Tags: Accounting software issueHorizon softwareSubpostmastersthievesRishi SunakUK Post Office
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

വരാപ്പുഴയിൽ വാഹന മോഷണവുമായി ബന്ധപ്പെട്ട് മോഷ്ടാക്കൾ അറസ്റ്റിൽ

Local News

കവർച്ചാ ശ്രമം ; മൂന്ന് ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

Local News

യുവാവിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മോതിരവും, മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ മൂന്ന് പേർ പിടിയിൽ

Local News

ലക്ഷങ്ങളുടെ ചെമ്പ് കോയിലുകളും, പിച്ചളയും മോഷ്ടിച്ച കേസിൽ രണ്ട് ബംഗാളികൾ അറസ്റ്റിൽ

Local News

ഉമാമഹേശ്വരി ക്ഷേത്രത്തിൽ നിന്നും രണ്ട് ലക്ഷം രൂപ വിലവരുന്ന നിലവിളക്കുകൾ മോഷ്ടിച്ച കേസ് : രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്റ്റിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.