Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദാവൂദ് ഇബ്രാഹിം കുട്ടിക്കാലം ചെലവഴിച്ച അമ്മയുടെ നാല് സ്വത്തുക്കളും സഫേമ ലേലം ചെയ്യുന്നു; വെള്ളിയാഴ്ച ലേലത്തിന് രജിസ്റ്റര്‍ ചെയ്യാം

കുപ്രസിദ്ധ അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം കുട്ടിക്കാലത്തിന്റെ ഒരു ഭാഗം ചെലവഴിച്ച അമ്മയുടെ നാല് സ്വത്തുക്കള്‍ കൂടി ലേലത്തില്‍ വില്‍ക്കാന്‍ ധാരണ. ദാവൂദിന്റെ മാതാവ് ആമിന ബിയുടെ മഹാരാഷ്‌ട്രയിലെ രത്നഗിരിയിലുള്ള കാര്‍ഷിക സ്വത്തുവകകളാണ് വെള്ളിയാഴ്ച ലേലം ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2024, 08:06 pm IST
in India

മുംബൈ: കുപ്രസിദ്ധ അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം കുട്ടിക്കാലത്തിന്റെ ഒരു ഭാഗം ചെലവഴിച്ച അമ്മയുടെ നാല് സ്വത്തുക്കള്‍ കൂടി ലേലത്തില്‍ വില്‍ക്കാന്‍ ധാരണ. ദാവൂദിന്റെ മാതാവ് ആമിന ബിയുടെ മഹാരാഷ്‌ട്രയിലെ രത്നഗിരിയിലുള്ള കാര്‍ഷിക സ്വത്തുവകകളാണ് വെള്ളിയാഴ്ച ലേലം ചെയ്യുന്നത്.

രത്നഗിരി ജില്ലയിലെ മുംബാകെ ഗ്രാമത്തിലാണ് ദാവൂദ് വളര്‍ന്നത്. സ്വത്ത് കണ്ട് കെട്ടല്‍ നിയമപ്രകാരമുള്ള സ്വത്തുവകകളാണ് ലേലത്തിന് വെയ്‌ക്കുന്നത്. മോദി ഭരണത്തില്‍ വന്നതിന് ശേഷമുള്ള കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം ദാവൂദിന്റെ 11 സ്വത്തുക്കളോളം കണ്ടുകെട്ടി ലേലം ചെയ്തിട്ടുണ്ട്. ഇതെല്ലാം ചെറിയ തുകകളുടെ സ്വത്തുക്കളായിരുന്നു. ആകെ 19.2 ലക്ഷം രൂപയാണ് ലേലത്തില്‍ കിട്ടിയത്.

കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ കീഴിലുള്ള സഫേമയുടെ നടത്തിപ്പുകാരും മറ്റ് മഹാരാഷ്‌ട്ര സംസ്ഥാന സര്‍ക്കാര്‍ അധികൃതരും ചേര്‍ന്നായിരിക്കും ലേലം നടത്തുക. കള്ളക്കടത്തുകാര്‍ക്കും വിദേശ നാണ്യ ചൂഷകര്‍ക്കും വേണ്ടിയുള്ള (സ്വത്ത് കണ്ട് കെട്ടല്‍) നിയമമാണ് സഫേമ.

വെള്ളിയാഴ്ച നടക്കാന്‍ പോകുന്ന നാല് സ്വത്തുക്കളുടെ ഇ-ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. ബുധനാഴ്ചയാണ് അവസാന ദിവസം. ഇ-ലേലം, പൊതുലേലം, സീല്‍വെച്ച കവറില്‍ ടെണ്ടര്‍ എന്നിങ്ങനെ മൂന്ന് രീതിയില്‍ ലേലത്തില്‍ പങ്കെടുക്കാം. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ നിശ്ചയിക്കപ്പെട്ട അടിസ്ഥാന തുക മുന്‍കൂറായി കെട്ടിവെയ്‌ക്കണം.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ദാവൂദ് ഇബ്രാഹിമിന് പാകിസ്ഥാനില്‍ ആരോ വിഷം കൊടുത്തതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീട് ദാവൂദിന്റെ അനുയായിയായ ഛോട്ടാ ഷക്കീര്‍ തന്നെ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

2017ല്‍ സഫേമ അധികൃതര്‍ വിലകൂടിയ ചില സ്വത്തുക്കള്‍ ലേലത്തില്‍ വിറ്റിരുന്നു. ഹോട്ടല്‍ റോങ്ക് അഫ്രോസ്, ശബ്നം ഗസ്റ്റ് ഹൗസ്, ഭെന്ദി ബസാറിനടുത്തുള്ള ആറ് മുറികളുള്ള ദമര്‍വാല ബില്‍ഡിംഗ് എന്നിവ 11 കോടി രൂപയ്‌ക്കാണ് ലേലം ചെയ്തത്. ദാവൂദിന്റെ ഇളയ സഹോദരന്‍ ഇഖ്ബാല്‍ കാസ്കര്‍ 2017 പാതി വരെ താമസിച്ച ഇടമാണ് ദമര്‍വാല ബില്‍ഡിംഗ്. പിന്നീട് ഇഖ് ബാല്‍ കാസ്കര്‍ അന്തരിച്ച സഹോദരി ഹസീന പാര്‍കറുടെ നാഗ് പാഡയിലെ ഗോര്‍ഡന്‍ ഹാള്‍ അപാര്‍ട്മെന്‍റിലേക്ക് താമസം മാറ്റി. ഇവിടെ നിന്ന് 2017ല്‍ ഇഖ്ബാല്‍ കാസ്കറെ അറസ്റ്റ് ചെയ്തു. അതിന് ശേഷം ഇതുവരെയും ഇയാള്‍ ജയിലിലാണ്.

ദാവൂദ് ഇബ്രാഹിമിന് ഇപ്പോള്‍ 76 വയസ്സായി. അധോലോകനായകനായി ഇനി ദാവൂദ് ഇബ്രാഹിന് ഒരു തിരിച്ചുവരവില്ല. മിഡ് ജേണി എന്ന എഐ ആപ് ഉപയോഗിച്ച് ഈയിടെ ഇന്ത്യാ ടുഡേ പുറത്തുവിട്ട ഇപ്പോഴത്തെ ദാവൂദ് ഇബ്രാഹിമിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.

Tags: pakistanDawood IbrahimSafemaauction e-auctionDawood poisoned
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ തന്ത്രങ്ങൾ വിജയിക്കുമോ ? അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച തിങ്കളാഴ്ച പാകിസ്ഥാനിൽ നടക്കുമെന്ന് റിപ്പോർട്ട്

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

World

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

World

ചൈനീസ് സിസിടിവി ക്യാമറകൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യത്തിന്റെ രഹസ്യങ്ങൾ ചോർത്തുന്നു : നേതൃത്വം കൊടുക്കുന്നത് ഐഎസ്ഐ ക്യാപ്റ്റൻ റാണ 

India

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

പുതിയ വാര്‍ത്തകള്‍

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.