Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനവരിയിലാക്കിയത് 2024ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ല, പിന്നെ എന്തുകൊണ്ട്?

അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനവരിയിലാക്കിയത് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍ അങ്ങിനെയല്ലെന്ന് ക്ഷേത്രനിര്‍മ്മാണച്ചുമതലയുള്ള സമിതിയുടെ അധ്യക്ഷന്‍ നൃപേന്ദ്ര ശര്‍മ്മ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2023, 08:07 pm IST
in India

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനവരിയിലാക്കിയത് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍ അങ്ങിനെയല്ലെന്ന് ക്ഷേത്രനിര്‍മ്മാണച്ചുമതലയുള്ള സമിതിയുടെ അധ്യക്ഷന്‍ നൃപേന്ദ്ര ശര്‍മ്മ പറയുന്നു. പകരം സൂര്യന്റെ സ്ഥാനം കിഴക്കായിരിക്കുന്ന മാസമായതിനാലാണ് ജനവരിമാസം തെരഞ്ഞെടുത്തത്. ഇത് ശുഭകാര്യങ്ങള്‍ക്ക് നല്ല സമയമാണെന്നും നൃപേന്ദ്ര ശര്‍മ്മ പറയുന്നു.

ക്ഷേത്രനിര്‍മ്മാണത്തിന് സര്‍ക്കാര്‍ പണമില്ല, ജനങ്ങളോട് ആവശ്യപ്പെട്ടത് 1500 കോടി, കിട്ടിയത് 3000 കോടി

മോദി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം കൂടിയായിരുന്നു അയോധ്യയിലെ രാമക്ഷേത്രം. ആ വലിയ വാഗ്ദാനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യം മോദിയ്‌ക്കുണ്ട്. എന്നാല്‍ സര്‍ക്കാരില്‍ നിന്നും ഒരു പൈസപോലും ക്ഷേത്രനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നില്ല. വിശ്വാസികളില്‍ നിന്നും പണം പിരിച്ചാണ് ക്ഷേത്രനിര്‍മ്മാണം. 1500 കോടിയായിരുന്നു ചെലവ് കണക്കാക്കിയത്. പക്ഷെ പിരിഞ്ഞുകിട്ടിയത് 3000 കോടി രൂപയോളം. ക്ഷേത്രത്തിനകത്ത് സ്വര്‍ണ്ണക്കട്ടി വരെ ഉപയോഗിച്ചാണ് നിര്‍മ്മാണം.

ക്ഷേത്രനിര്‍മ്മാണം ആലോചിച്ച് തുടങ്ങിയത് സുപ്രീംകോടതി അനുമതി ലഭിച്ച ശേഷം

1528ല്‍ ബാബര്‍ ചക്രവര്‍ത്തി ഇവിടെ ഉയര്‍ത്തിയ പള്ളി ഒരു ബൃഹദ് ക്ഷേത്രം തകര്‍ത്തിട്ടാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെ ക്ഷേത്രം നിര്‍മ്മിക്കാന്‍ 2019ല്‍ സുപ്രീംകോടതി അനുമതി ലഭിച്ചതോടെയാണ് ക്ഷേത്രനിര്‍മ്മാണത്തിന് ആലോചന തുടങ്ങുന്നത്.

കൊല്ലപ്പെട്ടത് 2000 പേര്‍

1992ല്‍ അയോധ്യക്ഷേത്രത്തിന്റെ പേരിലുണ്ടായ വര്‍ഗ്ഗീയ കലാപത്തില്‍ 2000 പേര്‍ കൊല്ലപ്പെട്ടു. 1947ല്‍ ഇന്ത്യ-പാക് വിഭജനകാലത്താണ് ഇതിന് തുല്ല്യമായ രീതിയില്‍ കലാപമുണ്ടായത്. ഹിന്ദു ദൈവമായ രാമന്റെ ജന്മസ്ഥലമായാണ് അയോധ്യ അറിയപ്പെടുന്നത്.

70 ഏക്കര്‍ സ്ഥലം; അതില്‍ ക്ഷേത്രനിര്‍മ്മാണം 2.67 ഏക്കറില്‍ മാത്രം

70 ഏക്കറുള്ള ക്ഷേത്രഭൂമിയില്‍ 2.67 ഏക്കറില്‍ മാത്രമാണ് കെട്ടിടനിര്‍മ്മാണം. ഈ ക്ഷേത്രം പണിതത് എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന് പേര് കേട്ട കമ്പനിയായ ലാഴ് സന്‍ ആന്‍റ് ടൂബ്രോ ആണ്. ക്ഷേത്ര ശ്രീകോവിലില്‍ച്ചുമരിലെ ശ്രീരാമന്റെ കൊത്തുപണികള്‍ നിര്‍വ്വഹിച്ചത് മൂന്ന് ശില്‍പികളാണ്. ക്ഷേത്ര നിര്‍മ്മാണത്തിലെ കലാവിരുതിനും ചിത്രകലാകൗശലത്തിനും വൈവിധ്യംലഭിക്കാന്‍ രാജ്യത്തെ പല ഭാഗങ്ങളില്‍ നിന്നുമുള്ള കരകൗശലക്കാരെയും ചിത്രകലാവിദഗ്ധരെയും ഉപയോഗിച്ചു.

ഭക്തന് ശ്രീകോവിലില്‍ പരമാവധി ചെലവിടാന്‍ കഴിയുക 20 സെക്കന്‍റ്

ഇന്ത്യയിലെ പ്രശസ്തമായ ജ്വല്ലറി ഉടമകളാണ് ക്ഷേത്രത്തിനകത്ത് ഉപയോഗിക്കുന്ന സ്വര്‍ണ്ണക്കട്ടികള്‍ നിര്‍മ്മിച്ചത്. ദിവസം ഒരു ലക്ഷം ഭക്തര്‍ ക്ഷേത്രദര്‍ശനത്തിനെത്തുമെന്നാണ് കണക്ക് കൂട്ടുന്നത്. ഭക്തരെ ശ്രീകോവിലില്‍ പരമാവധി 20 സെക്കന്‍റ് മാത്രമേ ചെലവിടാന്‍ കഴിയൂ. ഉത്തര്‍പ്രദേശിലെ ആത്മീയ കേന്ദ്രമായ അയോധ്യയില്‍ 76000 പേരാണ് വസിക്കുന്നത് .

 

 

 

Tags: Uttar PradeshLord RamNripendra MishraAyodhya ramtempleBabri MasjidLord ShriramAyodhya2024 ElectionSupreme Court
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Kerala

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

India

ഹിന്ദുമതം ഒരു ജീവിതരീതി; ക്ഷേത്രത്തിൽ പോകണമെന്നോ ആചാരം അനുഷ്ഠിക്കണമെന്നോ നിർബന്ധമില്ലെന്ന് സുപ്രീംകോടതി

India

ഭാര്യ വളർത്തുമൃഗം അല്ല, അവർക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട്: സുപ്രീംകോടതി

India

വണ്‍ കേസ് വണ്‍ ഡാറ്റാ പദ്ധതിയുമായി സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.