Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഓണക്കാലങ്ങളിൽ വിജയകാന്ത് തിരുവനന്തപുരത്ത് എത്താറുണ്ട്;തമ്പാനൂരും കോവളവും ചാലയും പഴവങ്ങാടിയുമെല്ലാം വിജയകാന്തിന് മനപ്പാഠമാണ്.

ചാലയിലെ വീടും ഗോൾഡ് കവറിംഗ് കടയും;തിരുവനന്തപുരവുമായുള്ള വിജയകാന്തിന്റെ ബന്ധം ഇങ്ങനെ

Janmabhumi Online by Janmabhumi Online
Dec 28, 2023, 06:30 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

മധുരയായിരുന്നു വിജയകാന്തിന്റെ ജന്മനാട്. സിനിമ സ്വപ്നം കണ്ടിരുന്ന കാലത്ത് വിജയകാന്ത് പലപ്പോഴും ട്രെയിൻ കയറി തിരുവനന്തപുരത്തെത്തി മടങ്ങിപ്പോകാറുണ്ടായിരുന്നു. തിരുവനന്തപുരത്തെത്തുന്ന വിജയകാന്തിന് മലയാള സിനിമയിൽ ഒരു വേഷം കിട്ടുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. എന്നാൽ കറുത്ത് തടിച്ച ഒരു തമിഴന് മലയാള സിനിമയിൽ അവസരം നൽകാൻ ആരും തയ്യാറായില്ല.

നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ വിയോഗം എല്ലാവരേയും സങ്കടത്തിലാഴ്‌ത്തിയിരിക്കുകയാണ്. കോവിഡ് ബാധിതനായ അദ്ദേഹം ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു വിജയകാന്ത് രാഷ്‌ട്രീയത്തിലേയ്‌ക്ക് വരുന്നതിനു മുൻപ്, അദ്ദേഹം തമിഴ് സിനിമാവ്യവസായത്തിലെ പ്രസിദ്ധനായ നടനായിരുന്നു. കേരളത്തിലെ തിരുവനന്തപുരം നഗരം ഏറെ ഇഷ്ടപ്പെട്ടിരുന്ന താരമായിരുന്നു വിജയകാന്ത്. തമ്പാനൂരും കോവളവും ചാലയും പഴവങ്ങാടിയുമെല്ലാം വിജയകാന്തിന് മനപ്പാഠമാണ്.

തിരുവനന്തപുരവുമായി ബന്ധപ്പെട്ട് വിജയകാന്തിന് മറ്റൊരു കഥകൂടിയുണ്ട്. തിരുവനന്തപുരത്തെ ഒരു ഗോൾഡ് കവറിംഗ് സ്ഥാപനത്തിന്റെ ഉടമയായ കഥ. 1952 ഓഗസ്റ്റ് 25ന് മധുരയിലാണ് വിജയകാന്തിന്റെ ജനനം. വിജയകാന്തിന്റെ അച്ഛൻ ഒരു അരിമില്ലുടമയായിരുന്നു. അദ്ദേഹത്തിന്റെ മധുരയിലെ ബാല്യകാല സുഹൃത്ത് സുന്ദരരാജന്റെ സഹോദരി മുത്തുലക്ഷ്മിയുടെ വീട് ചാല പിള്ളയാർകോവിൽ ലെയ്‌നിലായിരുന്നു. അന്ന് തിരുവനന്തപുരത്തെ അറിയപ്പെടുന്ന സ്ഥാപനമായിരുന്നു ‘ജ്യോതി ജ്വല്ലറി മാർട്ട്’. മുത്തുലക്ഷ്മിയുടെ ഭർത്താവ് കണ്ണനായിരുന്നു അതിന്റെ ഉടമ. കുട്ടിക്കാലത്ത് മുത്തുലക്ഷ്മിയുടെ വീട്ടിൽ പോകുമ്പോൾ ഇടയ്‌ക്കൊക്കെ അവിടെ പോകുമായിരുന്നു

എപ്പോഴും നല്ല തിരക്കായിരുന്നു കടയിൽ. എന്നാൽ പെട്ടെന്ന് ഒരു ദിവസം മുത്തുലക്ഷ്മിയുടെ ഭർത്താവ് മരിച്ചതോടെ ജ്യോതി ജുവലറി വലിയ പ്രതിസന്ധിയിലേക്ക് കടന്നു. ഇനി സ്ഥാപനം മുന്നോട്ടുപോകില്ലെന്ന അവസ്ഥയിലേക്ക് എത്തിയപ്പോൾ അവരെ സഹായിക്കുന്നതിന് വേണ്ടി ഏഴ് ലക്ഷം രൂപ കൊടുത്ത് വിജയകാന്ത് കട വാങ്ങി. എന്നാൽ എന്തുകൊണ്ടോ ഈ കട വിജയകരമായി നടത്താൻ വിജയകാന്തിന് കഴിഞ്ഞില്ല. പിന്നീട് എപ്പോഴോ ജുവലറി അടച്ചുപൂട്ടേണ്ടി വന്നു. മാസങ്ങൾക്ക് ശേഷം മറ്റാർക്കോ കട വിറ്റ് ഒഴിവാക്കി.

ഓണക്കാലങ്ങളിൽ വിജയകാന്ത് തിരുവനന്തപുരത്ത് എത്താറുണ്ട്. നഗരത്തിലെ തിരക്കും ഗതാഗതക്കുരുക്കുമൊക്കെ കണ്ട് കടയിൽ അങ്ങനെ ഇരിക്കും. അന്ന് ചാലയിലായിരുന്നു താമസിച്ചത്. വീട്ടിൽ നിന്നിറങ്ങിയാൽ പലപ്പോഴും സിനിമയിൽ ചാൻസ് തേടി ഓരോ വാതിലുകൾ മുട്ടും. ഒടുവിൽ ഈ ക്ഷീണം മാറ്റാൻ ജുവലറിയിൽ വന്നിരിക്കും. തിരുവനന്തപുരത്തെ ഒട്ടുമിക്ക തീയേറ്ററുകളിലും വിജയകാന്ത് എത്താറുണ്ടായിരുന്നു

 

Tags: tamil movieVijayakanthThiruvananthapuram
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലസ്ഥാനത്തിന്റെ അടയാളമാകാന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ഒരുങ്ങുന്നു; മൂന്നര വര്‍ഷം കൊണ്ട് പണികള്‍ പൂര്‍ത്തിയാക്കും

Kerala

ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് നല്‍കി; തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച

Kerala

സ്കൂൾ പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി പോക്സോ കേസ് പ്രതി; വിവാദമായതോടെ അടിയന്തര റിപ്പോർട്ട് തേടി മന്ത്രി വി.ശിവൻകുട്ടി

Entertainment

കമല്‍ഹാസന്റെ തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്

Thiruvananthapuram

കൊത്തളം ഗസ്റ്റ്ഹൗസ് അതിഥികള്‍ക്കായി അണിയിച്ചൊരുക്കി; പെണ്‍വാണിഭക്കാര്‍ കയ്യേറി

പുതിയ വാര്‍ത്തകള്‍

എന്തെഴുതിയാലും സ്പെല്ലിങ് മിസ്റ്റേക്ക് ; ടാറ്റയെ ബഹിഷ്ക്കരിക്കാൻ നടക്കുന്ന നേരത്തിന് പള്ളിക്കൂടത്തിൽ പോയി രണ്ടക്ഷരം പഠിക്കാൻ നോക്കെടാ

തുര്‍ക്കിയുടെ ഫാഷന്‍ ബ്രാന്‍ഡുകളായ കൊട്ടോണ്‍, മോവി, ട്രെന്‍ഡ്യോള്‍ എന്നിവയുടെ ലോഗോകള്‍ (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

തുര്‍ക്കിയുടെ ഫാഷന് വാതില്‍കൊട്ടിയടച്ച് ഇന്ത്യ; ട്രെന്‍ഡ്യോള്‍, കൊട്ടോണ്‍, മാവി, എല്‍സി വൈകികി ഇന്ത്യയില്‍ ഇല്ല; നഷ്ടം 695 കോടി

ആലപ്പുഴയില്‍ വീടുകള്‍ക്ക് തീപിടിച്ചു, ആളപായമില്ല

തെന്നല: പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു പാഠപുസ്തകമെന്ന് ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

മഴക്കാലത്ത് ഡ്രൈവിംഗിനിടെ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

മലയാളത്തിലെ ആദ്യ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിക്കാൻ ദുൽഖർ സൽമാൻ

കാനഡയുടെ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി (വലത്ത്)

മോദിയെ തളയ്‌ക്കാനാവില്ല മക്കളേ…കാനഡയിലെ ജി7 യോഗത്തില്‍ മോദിയെ ക്ഷണിച്ചില്ലെന്ന വ്യാജപ്രചാരണം പൊളിഞ്ഞു, മോദിക്ക് ക്ഷണമുണ്ട്

മത്സരയോട്ടം നടത്തി: സ്വകാര്യ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി

തല്ലിക്കൊന്ന് കാട്ടില്‍ക്കളയും, അപ്പന്റെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കും..; സാന്ദ്ര തോമസിന് വധഭീഷണി

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മുപ്പതാം വാര്‍ഷികം ബാകുവില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies