Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രിസ്മസ് ചന്തകള്‍ പൊളിഞ്ഞു; സബ്‌സിഡി നിരക്കില്‍ ഉത്പന്നങ്ങളില്ല

പതിമൂന്നിനമെന്നു പറഞ്ഞിട്ട് പകുതി പോലുമില്ല, ക്യൂ നിന്ന് രോഷാകുലരായി ജനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2023, 02:13 am IST
in Kerala

തിരുവനന്തപുരം: നവകേരള സദസിന്റെ പേരില്‍ വീമ്പിളക്കുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഘോഷയാത്ര തലസ്ഥാനത്തെത്തുമ്പോള്‍ ക്രിസ്മസ് ചന്തയെന്നു പറഞ്ഞ് സര്‍ക്കാര്‍ ജനത്തെ പറ്റിച്ചു. ക്രിസ്മസിന് രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കേ സപ്ലൈകോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ക്രിസ്മസ്-പുതുവര്‍ഷ ചന്തകള്‍ കാലി. സബ്‌സിഡി നിരക്കില്‍ സാധനങ്ങളൊന്നുമില്ല. എല്ലാ ജില്ലകളിലും ഇതേ സ്ഥിതി.

പയര്‍, തുവരപ്പരിപ്പ്, മുളക്, വെളിച്ചെണ്ണ, ജയ അരി, മട്ട അരി എന്നിവ മാത്രമാണ് പുത്തരിക്കണ്ടത്ത് ഭക്ഷ്യമന്ത്രി ഉദ്ഘാടനം ചെയ്ത ക്രിസ്മസ് ചന്തയിലുള്ളത്. പഞ്ചസാരയില്ല. പതിമൂന്ന് സബ്‌സിഡിയിനങ്ങളില്‍ പലയിടത്തുമെത്തിയത് നാലോ അഞ്ചോ മാത്രം. എട്ടു ജില്ലകളില്‍ ക്രിസ്മസ്-പുതുവര്‍ഷ ചന്തകള്‍ തുടങ്ങിയിട്ടില്ല. ഭക്ഷ്യമന്ത്രി ഇന്നേ നവകേരള ബസില്‍ നിന്നിറങ്ങൂ. തിങ്കളാഴ്ച ക്രിസ്മസ്. സപ്ലൈകോയില്‍ നിന്നു കുറഞ്ഞ വിലയ്‌ക്ക് സാധനങ്ങള്‍ വാങ്ങി ക്രിസ്മസ് ആഘോഷിക്കാമെന്ന് സ്വപ്‌നം കണ്ടവര്‍ക്കു തെറ്റി.

പതിമൂന്നിനങ്ങള്‍ സബ്‌സിഡിയിലും മറ്റുള്ളവ വിലക്കുറവിലും ലഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വിപണി വിലയെക്കാള്‍ അധികമാണ് പലതിനും, ഉപഭോക്താക്കള്‍ പറയുന്നു. സവാളയ്‌ക്ക് 20 രൂപ കൂടുതല്‍.

സബ്‌സിഡിയിനത്തില്‍ സപ്ലൈകോയ്‌ക്ക് സര്‍ക്കാര്‍ നല്കാനുള്ളത് കോടികളാണ്. റേഷന്‍ വിതരണച്ചെലവില്‍ നല്കാനുള്ള 185.64 കോടിയും ക്രിസ്മസ് വിപണി ഇടപെടലിന് 17.63 കോടിയും അനുവദിച്ചിരുന്നു. ഇത് ഒരു ദിവസത്തേക്കു പോലും തികയില്ലെന്ന് ജീവനക്കാര്‍ പറയുന്നു. സപ്ലൈകോ വിതരണക്കാര്‍ക്ക് കുടിശികയായി 630 കോടി കിട്ടാനുണ്ട്. അതിനാല്‍ കരാറുകാര്‍ വിട്ടു നില്‍ക്കുകയായിരുന്നു. പുതിയ കരാറുകാരെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ കടം കൊടുക്കാന്‍ തയാറായില്ല.

തൃശ്ശൂരില്‍ സപ്ലൈകോയുടെ ക്രിസ്മസ് വിപണിയില്‍ സബ്‌സിഡിയിനങ്ങളെത്താത്തതിനാല്‍ രാവിലെ മുതല്‍ ക്യൂ നിന്നവര്‍ ബഹളംവച്ചു. കാര്യങ്ങള്‍ പന്തിയല്ലെന്നു കണ്ടതോടെ ഉദ്ഘാടനത്തിനെത്തിയ മേയറും എംഎല്‍എയും മുങ്ങി. ഇന്നലെ രാവിലെ പത്തിനാണ് ഉദ്ഘാടനം തീരുമാനിച്ചിരുന്നത്.

എട്ടു മണി മുതല്‍ ആളുകള്‍ വരി നില്‍ക്കുന്നുണ്ടായിരുന്നു. പത്തിന് മേയര്‍ എം.കെ. വര്‍ഗീസെത്തി. ആദ്യം വരി നില്‍ക്കുന്നവര്‍ക്കു സാധനങ്ങള്‍ കൊടുക്കണം, എന്നിട്ടാകാം ഉദ്ഘാടനമെന്നായി മേയര്‍. എന്നാല്‍, ജനങ്ങള്‍ ആവശ്യപ്പെട്ട സാധനങ്ങളൊന്നും സ്റ്റോക്കുണ്ടായിരുന്നില്ല. ഇതോടെ ബഹളമായി. ഇതിനിടെ എംഎല്‍എ പി. ബാലചന്ദ്രനുമെത്തി. ബഹളം രൂക്ഷമായതോടെ മേയറും എംഎല്‍എയും ഉദ്ഘാടനത്തിനു നില്‍ക്കാതെ സ്ഥലംവിട്ടു. അടുത്ത ദിവസങ്ങളില്‍ സാധനങ്ങളെത്തിക്കുമെന്നാണ് സപ്ലൈകോ അധികൃതര്‍ പറയുന്നത്.

Tags: SupplycoChristmas market
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

Kerala

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെല്‍ക്കൂനയ്ക്ക് ചുറ്റുംനിന്ന് കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കുന്നു
Kerala

വിഷുദിനത്തിലും കര്‍ഷകരുടെ കണ്ണീര്‍ മഴ; പാടങ്ങളില്‍ ടണ്‍ കണക്കിന് നെല്ല് കെട്ടിക്കിടക്കുന്നു

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍
Kerala

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

Kerala

സപ്ലൈകോയിൽ നിന്നും 14 രൂപയ്‌ക്ക് പഞ്ചസാര വാങ്ങാം

പുതിയ വാര്‍ത്തകള്‍

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.