Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

ജെ.പി.മണ്ണാര്‍ക്കാട് by ജെ.പി.മണ്ണാര്‍ക്കാട്
Apr 6, 2026, 12:24 pm IST
in Kerala, Palakkad
തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍

മണ്ണാര്‍ക്കാട്: മകരക്കൊയ്‌ത്ത് കഴിഞ്ഞ് മസങ്ങള്‍ പിന്നിട്ടിട്ടും നെല്ലെടുപ്പ് നടക്കാത്തതിനെ തുര്‍ന്ന് കര്‍ഷകര്‍ ദുരിതത്തില്‍. തെങ്കര പഞ്ചായത്തില്‍ ഒരിടത്തും നെല്ലെടുപ്പ് നടന്നിട്ടില്ല. സഹകരണസംഘങ്ങല്‍ മുഖേന നെല്ലെടുപ്പ് നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും തെങ്കരയില്‍ അതുണ്ടായിട്ടിലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

തെങ്കര പഞ്ചായത്തില്‍ ഏഴ് പാടശേഖരസമിതികളാണുള്ളത്. പലിശക്കും, വായ്‌പയെടുത്തു, നെല്‍കൃഷി ചെയ്ത കര്‍ഷകര്‍ ഇന്ന് ദുരിത കയത്തിലാണ്. ഞാറ് നടുന്ന സമയത്ത് ‘ഉഴവുകൂലി’ക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതുവരേയും അത് ലഭിച്ചിട്ടില്ല. മാത്രമല്ല ഇതിനുള്ള ഫണ്ട് വകമാറ്റി ചിലവഴിച്ചതായും പറയുന്നു.

അടിയന്തരമായി നെല്ലെടുത്തില്ലെങ്കില്‍ കൃഷിഭവനു മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുവാനാണ് പാടശഖര സമിതിയുടെ തീരുമാനം.

മിക്ക കര്‍ഷകര്‍ക്കും നെല്ല് സൂക്ഷിക്കാന്‍ സ്ഥലമില്ലാത്ത സ്ഥിതിയാണ്. 28.35 രൂപയ്‌ക്കാണ് സപ്ലൈകോ നെല്ല് സംഭരിക്കുമെന്ന് പറഞ്ഞിരുന്നത്. കൊയ്‌ത്ത് കഴിഞ്ഞയുടന്‍ നെല്ലെടുക്കുമെന്ന് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ നാലുമായി നെല്ലെടുത്തിട്ടില്ല. നെല്ലെടുക്കാന്‍ വാഹനം എത്തുമെന്ന പ്രതീക്ഷയില്‍ കൊയ്‌ത്ത് കഴിഞ്ഞ് ഏറെ ദിവസം പാടത്ത് തന്നെ കൂട്ടിയിട്ടിരുന്ന. എന്നാല്‍ ദിവസങ്ങള്‍നീണ്ടതോടെ നെല്ല് ചാക്കുകളലാക്കി വീടുകളിലേക്ക് മാറ്റി.

നെല്ല് സൂക്ഷിക്കാന്‍ ആവശ്യമായ സൗകര്യമില്ലാത്തതിനാല്‍ എലി ശല്യവും, പക്ഷികള്‍ നെല്ല് തിന്നുന്ന സ്ഥിതിയുമാണുള്ളത്. ഇടക്ക് വേനല്‍മഴ ഉണ്ടാക്കുന്നതിനാല്‍ നെല്ല് മുളയ്‌ക്കുന്ന സ്ഥിതിയും ഉണ്ടാകുമെന്ന് ആശങ്കയും കര്‍ഷകരില്‍ നില നില്‍ക്കുന്നുണ്ട്.

തെങ്കര മെഴുകുംപാറയിലെ കാവുങ്ങള്‍ പത്മാവതി 22000 കിലോ നെല്ല് ചാക്കില്‍ നിറച്ച് കാത്തിരിപ്പ് തുടങ്ങിയിട്ട് നാലം മാസം പിന്നിടുന്നു. തൊഴിലാളികളുടെ കുറവും കൃഷിച്ചെലവും കണക്കിലെടുത്ത് ഒരു വിളമാത്രമാണ് എടുക്കുന്നത്. അതു തന്നെ എടുക്കാന്‍ ആളില്ലാത്ത സാഹചര്യത്തില്‍ കൃഷി തുടരണോ എന്ന സംശയത്തിലാണ്് പത്മാവതി.
കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും ലഭിക്കുന്നില്ലെന്ന് ചിറപ്പാടം പാടശേഖര സമിതി കുറ്റപ്പെടുത്തി.

അടിയന്തരമായി നെല്ല് എടുക്കണമെന്നും ഇല്ലെങ്കില്‍ കൃഷിഭവനു മുന്‍പില്‍ കുത്തിയിരിപ്പ് നടത്തുമെന്നും കോല്‍പാടം പാടശേഖരസമിതി സെക്രട്ടറി രതീഷ് ബാബു ‘ജന്മഭൂമി’ യോടുപറഞ്ഞു.

സഹകരണ ബാങ്കുകള്‍ മുഖേന വിലവിതരണം സാങ്കേതിക പ്രശ്‌നം ഉണ്ടായിരുന്നുവെന്നും പ്രശ്‌നം പരിഹരിച്ചതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു. സപ്ലൈകോയുമായി കരാര്‍ ഒപ്പിട്ട സഹകരണ സംഘങ്ങളില്‍നിന്ന് പിആര്‍എസ് വായ്‌പയായാണു നെല്ലുവില നല്‍കുക. ഇതിനായി നിലവിലെ പിആര്‍എസ് വായ്‌പ പരിധിയായ 1100 കോടി രൂപയുടെ 50% വരെ ഉപാധികളോടെ ഉയര്‍ത്തിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.
അതേ സമയം സപ്ലേകോ നെല്ലെടുക്കുമെന്ന് പറഞ്ഞതല്ലാതെ നിയമകുരുക്കിന്റെയും, തുകയുടേയും വ്യക്തത വരുത്തിയിട്ടില്ലെന്ന് പറയുന്നു.

Tags: Supplycoപാടശേഖര സമിതിനെല്ല് സംഭരണംനെല്ലെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെല്‍ക്കൂനയ്ക്ക് ചുറ്റുംനിന്ന് കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കുന്നു
Kerala

വിഷുദിനത്തിലും കര്‍ഷകരുടെ കണ്ണീര്‍ മഴ; പാടങ്ങളില്‍ ടണ്‍ കണക്കിന് നെല്ല് കെട്ടിക്കിടക്കുന്നു

Kerala

സപ്ലൈകോയിൽ നിന്നും 14 രൂപയ്‌ക്ക് പഞ്ചസാര വാങ്ങാം

Kerala

സപ്ലൈകോ ശബരി വെളിച്ചെണ്ണ വില കുറച്ചു

Kerala

സപ്ലൈകോയുടെ ആദ്യ സിഗ്‌നേച്ചര്‍ മാര്‍ട്ടിന്റെ ഉദ്ഘാടനം ശനിയാഴ്ച തലശേരിയില്‍

Kerala

റിക്കാര്‍ഡ് വില്പനയുമായി സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡും

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.