Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭരണഘടനാ പദവികളെ അപമാനിച്ച് മതിയാവാതെ പ്രതിപക്ഷം; ജാതിയെ കളിയാക്കിയതിനു പിന്നാലെ പൊതുജനരോഷം വര്‍ധിക്കുന്നു

പ്രധാനമന്ത്രി മോദിയുടെ ജാതിയെ കളിയാക്കി വലിയ ജനരോഷം വരുത്തിയ പ്രതിപക്ഷം ധന്‍ഖറെ അപമാനിച്ചതിലൂടെ ജാട്ട് സമൂഹത്തിന്റെ വ്യാപക അപ്രീതിയാണ് പിടിച്ചുപറ്റിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2023, 11:39 am IST
in India

ന്യൂദല്‍ഹി: രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവികളിലിരിക്കുന്നവരെ അപമാനിക്കുന്നത് പതിവാക്കി പ്രതിപക്ഷം. രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ നിരന്തരം അപമാനിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖറെയും പരസ്യമായി അപഹസിക്കുകയാണ്.

പ്രധാനമന്ത്രി മോദിയുടെ ജാതിയെ കളിയാക്കി വലിയ ജനരോഷം വരുത്തിയ പ്രതിപക്ഷം ധന്‍ഖറെ അപമാനിച്ചതിലൂടെ ജാട്ട് സമൂഹത്തിന്റെ വ്യാപക അപ്രീതിയാണ് പിടിച്ചുപറ്റിയത്. ധന്‍ഖറെ അപമാനിച്ചതിനുള്ള മറുപടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ തരാമെന്ന ജാട്ട് അസോസിയേഷന്റെ പ്രസ്താവനയും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍ഖര്‍ ഉപരാഷ്‌ട്രപതി പദത്തിലേക്ക് ഉയര്‍ന്നപ്പോള്‍ ഏറെ ചര്‍ച്ചയായത് അദ്ദേഹത്തിന്റെ ജാട്ട് പശ്ചാത്തലവും കര്‍ഷകന്റെ മകനെന്ന വിശേഷണവുമായിരുന്നു. അതിനാല്‍ തന്നെ പാര്‍ലമെന്റ് കവാടത്തില്‍ ധര്‍ണക്കിടെ ടിഎംസി അംഗം കല്യാണ്‍ ബാനര്‍ജി രാജ്യസഭാധ്യക്ഷനെ വ്യക്തിപരമായി അധിക്ഷേപിച്ച് മിമിക്രി നടത്തിയപ്പോള്‍ ജാട്ട് സമൂഹത്തിന് നേര്‍ക്കുള്ള അപമാനമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. ബാനര്‍ജിയുടെ പ്രവൃത്തിക്ക് പിന്നാലെ സഭ സമ്മേളിച്ചപ്പോള്‍ ജാട്ട് സമുദായാംഗമെന്ന നിലയിലും അപമാനിതനായെന്ന് ധന്‍ഖര്‍ പരസ്യമായി രോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് പ്രതിപക്ഷ നടപടി ഏറെ വിവാദമായി ഉയര്‍ന്നുവന്നത്.

ഹരിയാനയില്‍ 30 ശതമാനവും പഞ്ചാബില്‍ 23 ശതമാനവും പടിഞ്ഞാറന്‍ യുപിയില്‍ 18 ശതമാനവും രാജസ്ഥാനില്‍ 15 ശതമാനവുമുള്ള അതിശക്തമായ സമൂഹമാണ് ജാട്ട്. രാജ്യത്താകെ മൂന്നുകോടി ജാട്ട് സമൂഹമുണ്ടെന്നാണ് കണക്ക്. ജാട്ട് സമൂഹത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടി ഇന്‍ഡി സഖ്യത്തിന്റെ ഭാഗമായുണ്ടായിട്ടും പ്രതിഷേധമുയരാത്തതും ജാട്ട് സമൂഹത്തില്‍ അസ്വസ്ഥതകളുണ്ടാക്കിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങിന്റെ പാര്‍ട്ടിയായ രാഷ്‌ട്രീയ ലോക് ദള്‍ നേതാവും ചരണ്‍സിങിന്റെ കൊച്ചുമകനുമായ ജയന്ത് ചൗധരി ഉപരാഷ്‌ട്രപതി അപമാനിക്കപ്പെട്ടതിന് പിന്നാലെ നടന്ന ഇന്‍ഡി സഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുത്തെങ്കിലും വിഷയത്തില്‍ മൗനം പാലിച്ചതും വിവാദമായിട്ടുണ്ട്.

ബംഗാള്‍ ഗവര്‍ണറായ കാലത്ത് ധന്‍ഖറും ടിഎംസിയും തമ്മില്‍ ആരംഭിച്ച ശീതസമരം ഇപ്പോഴും തുടരുകയാണെന്നാണ് കല്യാണ്‍ ബാനര്‍ജിയുടെ നടപടികള്‍ തെളിയിക്കുന്നത്. കൈക്കൂലി വാങ്ങിയ ബംഗാള്‍ മന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവര്‍ണറായിരിക്കെ ധന്‍കര്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമായിരുന്നു ടിഎംസി ഉയര്‍ത്തിയത്.

ധന്‍ഖറിനെതിരെ ബംഗാളിലെ വിവിധ ഇടങ്ങളില്‍ കേസ് കൊടുക്കണമെന്ന് കല്യാണ്‍ ബാനര്‍ജി ആഹ്വാനം ചെയ്തിരുന്നു. അയാള്‍ എല്ലാക്കാലവും ഗവര്‍ണറായിരിക്കില്ലെന്നും പദവി പോയാല്‍ അറസ്റ്റ് ചെയ്തു ജയിലിലിടുമെന്നുമായിരുന്നു ബാനര്‍ജിയുടെ ഭീഷണി. എന്നാല്‍ ഏറെ അപ്രതീക്ഷിതമായി ധന്‍ഖര്‍ ഉപരാഷ്‌ട്രപതി പദത്തിലേക്ക് എത്തിയതോടെയാണ് ആ പദ്ധതി ടിഎംസി ഉപേക്ഷിച്ചത്.

Tags: congressNarendra ModiVice President of IndiaParliament of IndiaINDIA Alliance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.