Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വണ്ടിപ്പെരിയാര്‍ കേസ്: അപ്പീല്‍ നല്‍കി മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം

Janmabhumi Online by Janmabhumi Online
Dec 19, 2023, 12:39 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൊടുപുഴ: വണ്ടിപ്പെരിയാര്‍ സംഭവത്തില്‍ ജനകീയ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും പുനരന്വേഷണം ഒഴിവാക്കി അപ്പീല്‍ നല്‍കി മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം. ചൂരക്കുളം എസ്റ്റേറ്റ് ലയത്തിലെ ആറ് വയസുകാരി പട്ടികജാതി പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള കട്ടപ്പന അതിവേഗ പ്രത്യേക കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് നീക്കം. പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകള്‍ അക്കമിട്ടു നിരത്തിയാണ് കോടതി പ്രതിയെ വിട്ടയച്ചത്.

ഗുരുതരവീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ മാറ്റി പുതിയ ഏജന്‍സിക്ക് അന്വേഷണം കൈമാറണമെന്നാണ് ആവശ്യം. ഇയാളെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടന്നിരുന്നു. ബിജെപി, മഹിളാമോര്‍ച്ച, ഹിന്ദുഐക്യവേദി, ഇടത്, വലത് മുന്നണികള്‍ എന്നിവയും സമരവുമായി രംഗത്തുണ്ട്. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബവും ബന്ധുക്കളും തൊഴിലാളികളും കഴിഞ്ഞ ദിവസം വാമൂടിക്കെട്ടി പ്രതിഷേധം നടത്തി. സമാനമായ സാഹചര്യത്തില്‍ വാളയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളും വണ്ടിപ്പെരിയാറിലെത്തി.

എന്നാല്‍ ഡിവൈഎഫ്‌ഐ നേതാവായ പ്രതിക്ക് വേണ്ടി ആദ്യം മുതല്‍ ഉന്നത നേതാക്കള്‍ ഇടപെട്ടിരുന്നു. പ്രതിയെ വെറുതെ വിട്ടതോടെ അന്വേഷണത്തില്‍ സിപിഎം സ്വാധീനമുണ്ടായതായി ആരോപണം ശക്തമായി.

കൃത്യത്തിനുശേഷം വീട് അകത്ത് നിന്ന് പൂട്ടി പ്രതി അഴിയില്ലാത്ത ജനലിലൂടെ രക്ഷപ്പെട്ടെന്നാണ് പോലീസ് വിശദീകരണം. രക്ഷപ്പെട്ട രീതി പിന്നീട് പോലീസിനെ പ്രതി കാണിച്ച് നല്‍കുകയും ചെയ്തു. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ പോലും കോടതിയില്‍ പോലീസിനായില്ല.

കോടതി ചൂണ്ടിക്കാട്ടിയ വീഴ്ചകള്‍

മരണം അറിഞ്ഞിട്ടും ഒരു കിലോമീറ്റര്‍ മാത്രം ദൂരെയുള്ള സ്ഥലത്ത് എസ്എച്ച്ഒ എത്തിയത് രണ്ടാം ദിവസം

കുട്ടി തൂങ്ങി നിന്നിരുന്നിടത്ത് നിന്നുള്ള രക്തം, മലം, മൂത്രം എന്നിവ രേഖകളില്‍ കാണിച്ചിട്ടില്ല.

കൊലപാതകം നടന്ന മുറിയില്‍ നിന്ന് വിരലടയാളം ശേഖരിച്ചില്ല.

കുട്ടിയെ കെട്ടിത്തൂക്കിയ വസ്തു എടുത്ത അലമാര പരിശോധിച്ചില്ല

കൊലപാതകസ്ഥലത്തെ തെളിവുകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തു

സുപ്രധാന തെളിവുകളായ തോര്‍ത്തും കത്തിയും ബെഡ്ഷീറ്റും മുദ്ര വച്ച് സൂക്ഷിച്ചില്ല

പ്രോസിക്യൂഷന്‍ സാക്ഷിയുടെ മൊഴിയിലെ പൊരുത്തക്കേട് വിശദീകരിക്കുന്നതില്‍ ഉദ്യോഗസ്ഥന്‍ പരാജയപ്പെട്ടു

ഒന്നാം സാക്ഷിപോലും കൃത്യമായി മൊഴി നല്‍കിയില്ല

അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു

പ്രതി രക്ഷപ്പെട്ടതെങ്ങനെയെന്ന് തെളിയിക്കാനായില്ല

സംഭവസ്ഥലത്ത് നിന്ന് അദൃശ്യമായ ചാന്‍സ് വിരലടയാളം(മുറിയില്‍ പതിഞ്ഞിരിക്കുന്ന എല്ലാ വിരലടയാളങ്ങളും) ശേഖരിക്കുന്നതില്‍ വിദഗ്ധന്റെ സേവനം തേടിയില്ല

കൊലയും പീഡനവും കോടതി സ്ഥിരീകരിക്കുമ്പോഴും ഇത് നടത്തിയത് അര്‍ജുന്‍ ആണെന്നത് തെളിവില്ലാത്തതിനാല്‍ തള്ളി

 

 

Tags: Kerala GovernmentVandiperiyar caseappealingbjp
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിപാത: ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കണമെന്ന് കേന്ദ്രം; വേണ്ടത് 416 ഹെക്ടര്‍, ഏറ്റെടുക്കാനായത് 24 ഹെക്ടര്‍

Editorial

തീരദേശ വികസന പാക്കേജ് എന്ന വാചകക്കസര്‍ത്ത്

Kerala

കഴുത്തറ്റം കടം; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

Kerala

ഒരു കണക്കുമില്ല, ഓഖി പാക്കേജ് വെള്ളത്തില്‍; ഒരു രൂപ പോലും ആര്‍ക്കും അനുവദിച്ചില്ല

Kerala

നിലമ്പൂരിൽ പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാ‍ർത്ഥി അഡ്വ.മോഹൻ ജോർജ്ജ്

പുതിയ വാര്‍ത്തകള്‍

വളര്‍ച്ചയും സുസ്ഥിരതയും കൂടിച്ചേരുന്നിടം

മിസ തടവുകാരെ എബിവിപി ആദരിക്കും

റെയില്‍വെ വികസനത്തിന് കേരളം മനസ്സു വയ്‌ക്കണം

ഇന്ന് ലോക പരിസ്ഥിതി ദിനം; എത്രത്തോളം ഉപേക്ഷിക്കാന്‍ തയാറുണ്ട്?

ജയിൽ വെല്‍ഫെയര്‍ ഓഫീസറുടെ വിരമിക്കല്‍ ചടങ്ങില്‍ ഗുണ്ടകളും; ദൃശ്യങ്ങള്‍ റീലായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു

കേന്ദ്ര ഫണ്ട് തട്ടാന്‍ രാസവള കര്‍ഷകര്‍ക്ക് ജൈവകൃഷി സര്‍ട്ടിഫിക്കറ്റ് നല്കുന്നു; നിശ്ചിത ശതമാനം കര്‍ഷകരെ ജൈവ കൃഷിക്കാരായി കാണിക്കാൻ നിർദേശം

എന്നെ പോലെ കുടിച്ച് ലിവര്‍ സിറോസിസ് വരുത്തിവയ്‌ക്കൂ എന്ന് പറയാന്‍ പറ്റില്ലലോ,ചന്തു സലിം കുമാര്‍

‘ സിന്ധുനദിയിലെ ഓരോ തുള്ളി വെള്ളത്തിലും നമുക്ക് അവകാശമുണ്ട് ‘ ; പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസിന്റെ വാക്കിൽ ഭീഷണിയും ഹൃദയത്തിൽ ഭയവും നിഴലിക്കുന്നു

പള്ളിക്കത്തോടിനു സമീപം ജലവിതരണ പദ്ധതിയുടെ കുളത്തിലേക്ക് കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു

ഇന്ത്യ – യു.എസ് കാർഷിക വ്യാപാരം പ്രോത്സാഹിപ്പിക്കണം : നീതി ആയോ​ഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies