Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹുവ മൊയ്ത്ര സുപ്രീംകോടതിയിലേക്ക്; എത്തിക്സ് കമ്മിറ്റിക്ക് എംപിയെ പുറത്താക്കാം, എതിര്‍ വിസ്താരം അനുവദിക്കേണ്ടതില്ല: മഹേഷ് ജെത് മലാനി

ചോദ്യത്തിന് കോഴ വാങ്ങിയെന്ന കുറ്റത്തിന്റെ പേരില്‍ എത്തിക്സ് കമ്മിറ്റി പാര്‍ലമെന്‍റില്‍ നിന്നും പുറത്താക്കിയ നടപടിയ്‌ക്കെതിരെ മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2023, 11:38 pm IST
in India

ന്യൂദല്‍ഹി: ചോദ്യത്തിന് കോഴ വാങ്ങിയെന്ന കുറ്റത്തിന്റെ പേരില്‍ എത്തിക്സ് കമ്മിറ്റി പാര്‍ലമെന്‍റില്‍ നിന്നും പുറത്താക്കിയ നടപടിയ്‌ക്കെതിരെ മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു. തന്നെ പുറത്താക്കിയ നടപടി നിയമവിരുദ്ധമാണെന്ന് മഹുവ പരാതിയില്‍ വാദിക്കുന്നു. അദാനിയ്‌ക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കാന്‍ ദര്‍ശന്‍ ഹീരാനന്ദാനി എന്ന ബിസിനസ് കാരനില്‍ നിന്നും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാങ്ങി എന്ന് ദര്‍ശന്‍ ഹിരാനന്ദാനി തന്നെ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മഹുവയെ പുറത്താക്കിയത്. എന്നാല്‍ ഇത് തെളിവില്ലാത്ത ആരോപണമാണെന്നായിരുന്നു മഹുവയുടെ വാദം. തന്റെ ഭാഗം വിശദീകരിക്കാന്‍ പാര്‍ലമെന്‍റില്‍ അവസരം തന്നില്ലെന്നും മഹുവ പരാതിയില്‍ പറയുന്നു.

എതിര്‍വിസ്താരത്തിന് അനുവാദം നല്‍കേണ്ടതില്ലെന്നും പുറത്താക്കിയ നടപടി കീഴ് വഴക്കം പാലിച്ചിട്ടാണെന്നും മഹേഷ് ജെത് മലാനി

സുപ്രീംകോടതിയില്‍ മഹുവയ്‌ക്ക് അനുകൂല വിധിയുണ്ടാകാന്‍ സാധ്യത കുറവാണെന്നും സീനിയര്‍ സുപ്രീംകോടതി അഭിഭാഷകര്‍ വാദിക്കുന്നു. എതിര്‍വിസ്താരത്തിന് മഹുവയ്‌ക്ക് അനുവാദം നല്‍കേണ്ടതില്ലെന്നും മഹുവയെ പുറത്താക്കിയ നടപടി കീഴ് വഴക്കം പാലിച്ചിട്ടാണെന്നും സീനിയര്‍ സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി പറയുന്നു.

“2005ല്‍ ഉള്ള കീഴ്വഴക്കം പാലിച്ചാണ് എത്തിക്സ് കമ്മിറ്റി പ്രവര്‍ത്തിച്ചത്. 2005ല്‍ ചോദ്യത്തിന് കോഴ വാങ്ങിയ രാജാറാം പാല്‍ എന്ന എംപിയെ ഇതുപോലെ പാര്‍ലമെന്‍റില്‍ നിന്നും പുറത്താക്കുകയായിരുന്നു. അയാളെ മാത്രമല്ല, അന്ന് രഹസ്യാന്വേഷണത്തില്‍ ചോദ്യത്തിന് കോഴവാങ്ങിയെന്നതിന് പിടിക്കപ്പെട്ടത് മറ്റ് പത്ത് എംപിമാരെയും പുറത്താക്കി. അയാള്‍ കോഴി വാങ്ങിയത് ഒരു രഹസ്യനീക്കത്തിലൂടെ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. അന്ന് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് നിഷ്കര്‍ഷിച്ച പ്രക്രിയ ആണ് പിന്തുടര്‍ന്നിരുന്നത്. അതില്‍ പുറത്താക്കപ്പെടുന്ന എംപിയ്‌ക്ക് എതിര്‍വിസ്താരം നടത്താനുള്ള അവകാശം നിര്‍ദേശിക്കപ്പെടുന്നില്ല. അത് തന്നെയാണ് ഇപ്പോള്‍ മഹുവ മൊയ്ത്രയുടെ കാര്യത്തിലും ഉണ്ടായത്.” – മഹേഷ് ജെത് മലാനി പറയുന്നു.

“അന്ന് സുപ്രീംകോടതി നിര്‍ദേശിച്ച നടപടികള്‍ പാലിച്ചതുകൊണ്ടാണ് മഹുവ മൊയ്ത്രയ്‌ക്കും എതിര്‍ വിസ്താരം അനുവദിക്കാതിരുന്നത്. മാത്രമല്ല, സുപ്രീംകോടതി ഭരണഘടനാബെഞ്ച് എത്തിക്സ് കമ്മിറ്റിക്ക് ചോദ്യത്തിന് കോഴവാങ്ങിയ അംഗത്തെ പുറത്താക്കാനും അധികാരം നല‍്കുന്നു. അത് തന്നെയാണ് മഹുവ മൊയ്ത്രയുടെ കാര്യത്തിലും നടപ്പാക്കിയത്. ചോദ്യം ചോദിക്കാന്‍ പണം വാങ്ങുന്നത് അങ്ങേയറ്റം ഗൗരവതരമായ വിഷയമാണ്. സുപ്രീംകോടതിയുടെ നിര്‍ദേശമനുസരിച്ചുള്ള നടപടികളാണ് പിന്തുടര്‍ന്നിരിക്കുന്നത്. അതുകൊണ്ട് സ്വാഭാവിക നീതി നടപ്പാക്കി എന്ന് പറയാമെന്നും സുപ്രീംകോടതിയുടെ സീനിയര്‍ അഭിഭാഷകന്‍ മഹേഷ് ജെത് മലാനി പറയുന്നു. അന്ന് എത്തിക്സ് കമ്മിറ്റി ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും തന്റെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ മോശമായി തന്നോട് ചോദ്യങ്ങള്‍ ചോദിച്ചു എന്ന് മഹുവ പരാതിപ്പെട്ടിരുന്നു. അങ്ങിനെ സംഭവിച്ചിരുന്നെങ്കില്‍ അന്നേ മഹുവ മൊയ്ത്ര പരാതിയുമായി കോടതിയെ സമീപിക്കണമായിരുന്നു. അത് ചെയ്തില്ല”. – മഹേഷ് ജെത് മലാനി പറയുന്നു.

ദര്‍ശന്‍ ഹീരാനന്ദാനിയെ ചോദ്യം ചെയ്യാന്‍ മഹുവ മൊയ്ത്രയ്‌ക്ക് അനുവാദം നല്‍കേണ്ടതുണ്ടോ?

ചോദ്യത്തിന് കോഴവാങ്ങിയ 2005 കേസില്‍ രാജ റാം പാലിനെയും മറ്റ് ഒമ്പത് എംപിമാരെയും ഇതിന് മുന്‍പ് എത്തിക്സ് കമ്മിറ്റി പുറത്താക്കിയിട്ടുണ്ട്. അന്നൊന്നും പുറത്താക്കപ്പെട്ട എംപിമാര്‍ക്ക് എതിര്‍ വിസ്താരം നടത്താന്‍ അവസരം നല്‍കിയിരുന്നില്ല. മാത്രമല്ല, ദര്‍ശന്‍ ഹീരാനന്ദാനി താന്‍ കൈക്കൂലി നല്‍കിയിട്ടുണ്ടെന്നതിന്റെ തെളിവുകള്‍ കൈമാറിയിട്ടുണ്ട്. സാധാരണ നിലയില്‍ കൈക്കൂലി കൊടുത്ത ഒരാളെ ശിക്ഷിക്കേണ്ടതാണ്. പക്ഷെ അദ്ദേഹം മാപ്പ് സാക്ഷിയായിരിക്കുകയാണ്. അതുകൊണ്ട് തന്നെ അദ്ദേഹം നല‍്കിയ തെളിവുകള്‍ക്ക് നല്ല ഗൗരവമുണ്ട്. ഒരു പാട് സമ്മാനങ്ങള്‍ നല‍്കാന്‍ നിര്‍ബന്ധിതനായെന്നും ലക്ഷങ്ങള്‍ ചെലവാക്കി അവരുടെ വീട് പുതുക്കി നല്‍കിയെന്നും ദര‍്ശന്‍ ഹിരാനന്ദാനി പറഞ്ഞിട്ടുണ്ട്. സദാചാരപരമായ പെരുമാറ്റം ഒരു എംപിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. എത്തിക്സ് കമ്മിറ്റിക്ക് ക്രിമിനല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങളെ വിധിക്കാന്‍ അധികാരമില്ല.നിങ്ങളെ ക്രിമിനല്‍ എന്ന് വിധിക്കില്ല. പക്ഷെ ഒരു എംപിയുടെ സദാചാരപരവും നീതിപൂര്‍വ്വകവുമായ പെരുമാറ്റം അവര്‍ക്ക് പരിശോധിക്കാം. ഒരു കോടതി ചെയ്യുന്നതൊന്നും എത്തിക്സ് കമ്മിറ്റിക്ക് ചെയ്യാന്‍ കഴിയില്ല. പക്ഷെ ഒരു എംപിയെ പുറത്താക്കാന്‍ അവര്‍ക്ക് കഴിയും. – മഹേഷ് ജെത്മലാനി പറയുന്നു.

 

Tags: Mahua MoitraDarshan HiranandaniBribe for queryethics committeeMahesh Jethmalani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അസമില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇസ്ലാമികാധ്യാപകന്‍ (നടുവില്‍) മഹുവ മൊയ്ത്ര (വലത്ത്)
Kerala

ദല്‍ഹി സ്ഫോടനത്തെ കേന്ദ്രസര്‍ക്കാരിന്റെ ബീഹാര്‍ തെരഞ്ഞെടുപ്പ് തന്ത്രമായി വിശേഷിപ്പിച്ച് ഇന്ത്യയിലെ മുസ്ലിം ഗ്രൂപ്പുകള്‍

India

ദല്‍ഹിയില്‍ കാര്‍ ബോംബ് സ്ഫോടനം നടത്തിയത് ഇസ്ലാമിക ഭീകരര്‍…പക്ഷെ തൃണമൂലിന്റെ മഹുവമൊയ്ത്ര പറയുന്നു പിന്നില്‍ അമിത് ഷാ…

തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്)
India

അമിത് ഷായുടെ തലവെട്ടും, മോദിയെ തല്ലണം…രാഹുല്‍ ഗാന്ധിയും ഇന്ത്യാമുന്നണിയും തരംതാണ രാഷ്‌ട്രീയത്തിലേക്ക് പോകുന്നു

India

ഒരിയ്‌ക്കല്‍ പെട്ടു;അന്ന് കയ്യും കാലും പിടിച്ച് രക്ഷപ്പെട്ടു; വീണ്ടും പെടുമെന്നായപ്പോള്‍ ഭീഷണിയുടെ സ്വരം മാറ്റി തമാശയാക്കാന്‍ ശ്രമിച്ച് മഹുവ മൊയ്ത്ര

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.
India

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.