Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മരണം മുന്നിൽ കണ്ടുകൊണ്ടാണ് ഞാൻ കഴിയുന്നത്;അയാൾ എന്റെ പിന്നാലെയുണ്ട്’: എന്റെ നെഞ്ചത്ത് ഷൂസിട്ട് സിഗരറ്റൊക്കെ ചവിട്ടി അരച്ചിട്ടുണ്ട്

'രണ്ടു മൂന്നു മാസമായി ഡിവോഴ്സ് വിഷയം സംസാരിച്ചിട്ടില്ലെങ്കിൽ കൂടിയും കൊല്ലും വെട്ടും എന്ന തരത്തിലുള്ള ഭീഷണികളാണ്. മരണം മുൻപിൽ കണ്ടുകൊണ്ടാണ് ഞാൻ മുന്നോട്ട് പോകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2023, 05:31 pm IST
in Entertainment

സോഷ്യൽ മീഡിയയിലെ താരമാണ് ദീപ്തി സീതത്തോട്. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരാണ് ദീപ്തിയ്‌ക്കുള്ളത്. തന്റെയും കുടുംബത്തിന്റെയും തന്റെ കൊച്ചു ഗ്രാമത്തിന്റെയും വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ദീപ്തി എത്താറുള്ളത്. വ്ലോഗർ എന്നതിനപ്പുറം സാമൂഹ്യപ്രവർത്തകയും അധ്യാപികയുമാണ് ദീപ്‌തി. വ്ലോഗിങ്ങിലൂടെ തനിക്ക് ലഭിക്കുന്ന വരുമാനം ആദിവാസികളുടെ ക്ഷേമത്തിനായാണ് ദീപ്തി ഉപയോഗിക്കുന്നത്

ജീവിതത്തിലുണ്ടായ പ്രതിസന്ധികളെയെല്ലാം നിശ്ചയ ദാർഢ്യത്തോടെ അതിജീവിച്ച് വന്ന ഒരാളാണ് ദീപ്തി. എന്നാൽ കുറച്ചുകാലമായി സ്വകാര്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ താരം നേരിടുന്നുണ്ട്. താനും ഭർത്താവും വേർപിരിയാൻ പോകുന്നു എന്ന് ഏതാനും മാസങ്ങൾക്ക് മുൻപ് ദീപ്തി ആരാധകരെ അറിയിച്ചിരുന്നു. ഭർത്താവിന്റെ അമിത മദ്യപാനവും ശാരീരികമായ ഉപദ്രവങ്ങളും കാരണമാണ് താൻ അങ്ങനെയൊരു തീരുമാനം എടുക്കാൻ നിർബന്ധിതയായത്‌ എന്നാണ് ദീപ്തി പറഞ്ഞത്.

ഇപ്പോഴിതാ വേർപിരിയാൻ തീരുമാനിച്ച ശേഷവും ഭർത്താവ് ഭീഷണിയുമായി വരുകയാണെന്ന് ദീപ്തി പറയുന്നു. ‘രണ്ടു മൂന്നു മാസമായി ഡിവോഴ്സ് വിഷയം സംസാരിച്ചിട്ടില്ലെങ്കിൽ കൂടിയും കൊല്ലും വെട്ടും എന്ന തരത്തിലുള്ള ഭീഷണികളാണ്. മരണം മുൻപിൽ കണ്ടുകൊണ്ടാണ് ഞാൻ മുന്നോട്ട് പോകുന്നത്. ഒരു പിറന്നാൾ വന്നിട്ട് പോലും എനിക്ക് മനസമാധാനത്തോടെ ഇരിക്കാൻ കഴിഞ്ഞില്ല. നവംബർ 20ന് ആയിരുന്നു എന്റെ പിറന്നാൾ. അന്ന് തന്നെ എന്നെ തീർക്കും എന്നായിരുന്നു അയാളുടെ ഭീഷണി,’ യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ ദീപ്തി പറയുന്നു.

‘അയാളും ഈ വീഡിയോ കാണുന്നുണ്ടായിരിക്കും. പക്ഷേ ഒരിക്കൽ പോലും അയാൾ എന്നെ നേരിട്ട് കേൾക്കാൻ ശ്രമിച്ചിട്ടില്ല. എന്നെ സപ്പോർട്ട് ചെയ്യുന്ന ആളുകളെയെല്ലാം തീർത്തുകളയും എന്നൊക്കെയാണ് ഭീഷണി. ഞാൻ വോയിസ് മെസേജ് അയച്ചാൽ പോലും അതിനോട് പ്രതികരിക്കില്ല. വാട്സ്ആപ്പ് കോൾ ചെയ്താണ് ഭീഷണി. അത് റെക്കോർഡ് ചെയ്യാനും നിവൃത്തിയില്ല. ഇപ്പോഴും അയാൾ നല്ല മദ്യപാനമാണ്. കുടിച്ചിട്ടാണ് ഇതെല്ലാം, അയാളുടെ ഇമേജ് പോകേണ്ട എന്ന് കരുതിയാണ് ഒരു ഫോട്ടോ പോലും ഇടാത്തത്,’

‘ഞാൻ ഇപ്പോൾ ഒട്ടും ഓക്കേ അല്ല. കേസ് കൊടുത്തിട്ട് ഒന്നും ഒരു കാര്യവുമില്ല എന്ന് മനസിലായി. പുള്ളിക്ക് എന്നെ വേദനിപ്പിച്ചു കഴിയുമ്പോഴാണ് സന്തോഷം. ഒരു ദിവസം രാത്രി കിടന്നുറങ്ങുകയായിരുന്ന എന്റെ നെഞ്ചത്ത് ഷൂസിട്ട്, സിഗരറ്റൊക്കെ ചവിട്ടി അരച്ചിട്ടുണ്ട്. അങ്ങനെ ഉള്ള കാര്യങ്ങളാണ് അയാൾ ചെയ്‌തിരുന്നത്. കൊല്ലാൻ വരെ ശ്രമമുണ്ടായി. അങ്ങനെ ഒരുപാട് ക്രൂരതകൾ ചെയ്‌തിട്ടുണ്ട്. പലരുടെയും പ്രാർത്ഥനകൾ കൊണ്ടാകും, ഞാൻ എല്ലാത്തിൽ നിന്നും രക്ഷപ്പെട്ടു,’ ദീപ്തി വികാരാധീനയായി പറഞ്ഞു.

Tags: Social MediaDeepthi Seethathodu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷാര്‍ജയിലെ മുഹമ്മദ് അര്‍ഷമാന്റെ ദാരുണ മരണം, ഷാര്‍ജയിലെ കത്തിക്കുത്ത്….സൈബര്‍ ലോകം വഴിതെറ്റിക്കുമ്പോള്‍

Kerala

മുഖ്യമന്ത്രിയെ സാമൂഹ്യമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു: ഒറ്റപ്പാലം സ്വദേശിക്കെതിരെ കേസ്

Entertainment

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

Kerala

എസ്ഡിപിഐ നേതാവുമൊത്തുള്ള പി ബി അംഗം എ വിജയരാഘവന്റെ വിഡിയോ: വ്യക്തിഹത്യ നടത്താനുളള നീക്കമെന്ന് സി പി എം

Kerala

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.