Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ അയ്യപ്പ വിശ്രമകേന്ദ്രം പൊളിച്ചതില്‍ വനിതാ പ്രതിഷേധം പുകയുന്നു; ‘കേരളത്തില്‍ ഹിന്ദുവിരുദ്ധ സര്‍ക്കാര്‍’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2023, 10:03 pm IST
inKerala

തിരുവനന്തപുരം: കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ അയ്യപ്പ വിശ്രമകേന്ദ്രം പിണറായി സര്‍ക്കാര്‍ പൊളിച്ചുനീക്കിയതിനെതിരെ ഒരാഴ്ച കഴിഞ്ഞിട്ടും തളരാതെ ഹിന്ദു ഭക്തരുടെ പ്രതിഷേധം. ജലീപരങ്കിയുള്‍പ്പെടെ 100ഓളം പൊലീസുകാരാണ് ഇക്കഴിഞ്ഞ നവമ്പര്‍ 21ന് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന് മുന്‍പില്‍ കഴിഞ്ഞ 32 വര്‍ഷമായി അയ്യപ്പസേവനത്തിനായി താല്‍ക്കാലികമായി പ്രവര്‍ത്തിച്ചിരുന്ന അയ്യപ്പന്‍മാരുടെ ഇടത്താവളം പൊളിച്ചുനീക്കിയത്. അയ്യപ്പന്മാര്‍ക്ക് ഉറങ്ങാനും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ഉള്ള കേന്ദ്രമായിരുന്നു ഇത്.

ഇതിന് പിന്നില്‍ പിണറായി സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധതയാണെന്ന് ഹിന്ദു ഭക്തര്‍ വിശ്വസിക്കുന്നു. ക്ഷേത്രത്തിനും ഭക്തര്‍ക്കും വേണ്ടി അഹോരാത്രം പണിപ്പെടുന്ന ഹൈന്ദവ സംഘടനകളെ പൊലീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ക്ഷേത്രത്തില്‍ നിന്നും ഒഴിച്ചുനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് പിണറായി സര്‍ക്കാരിന്റെ ഈ നീക്കമെന്ന് ഭക്തര്‍ കരുതുന്നു. ഹിന്ദുവിരുദ്ധസര്‍ക്കാരാണ് കേരളത്തിലുള്ളതിന്റെ തെളിവാണ് ഈ നീക്കം.

“32 വര്‍ഷം അയ്യപ്പന്മാര്‍ക്ക് ഭക്ഷണം കൊടുത്തു. ഏതെങ്കിലും ഒരു ദിവസം എന്തെങ്കിലും സമാധാനക്കുറവോ, എന്തെങ്കിലും അനിഷ്ടമോ ഉണ്ടായിട്ടുണ്ടോ? ഇത്രയും പൊലീസുകാരെ വിട്ട് ഈ വിശ്രമകേന്ദ്രം പൊളിയ്‌ക്കേണ്ട വല്ല കാര്യവുമുണ്ടോ?”- അയ്യപ്പവിശ്രമകേന്ദ്രത്തില്‍ ഒരു സേവാപ്രവര്‍ത്തനമെന്നോണം ഭക്ഷണം ഉണ്ടാക്കുന്നതിന് സഹായിച്ച ഒരു ഭക്ത ചോദിക്കുന്നു.

ഹിന്ദുക്കളോട് എന്ത് ധാര്‍ഷ്ട്യവും കാണിക്കാം എന്നാണ് പിണറായി വിജയന്‍ കരുതുന്നത്. രാജാവാണെന്നാണ് അയാളുടെ ധാരണ. അയാളെ ഒരു മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നില്ല. കാരണം എന്ത് ചെറ്റത്തരവും ഭക്തരോട് കാണിക്കാന്‍ മടിയില്ല. – ഒരു ഭക്ത പ്രതികരിക്കുന്നു.

രാവിലെ എട്ടേക്കാല് മുതല്‍ രാത്രി ഒമ്പത് മണി വരെ ഇവിടെ എത്തുന്ന അയ്യപ്പന്മാര്‍ക്ക് സേവാപ്രവര്‍ത്തനങ്ങളാണ് ഞങ്ങല്‍ ചെയ്യുന്നത്. പൊലീസ് എത്തേണ്ട ഒരു കാര്യവും ഇവിടെ ഉണ്ടായിട്ടില്ല. ഇത് അനീതിയാണ്. – മറ്റൊരു ഭക്ത വിശദമാക്കുന്നു.

ഇപ്പോഴത്തെ ക്ഷേത്ര ഭരണസമിതിയില്‍ ഉള്ളവര്‍ ഈശ്വരവിശ്വാസികളല്ല. സ്വന്തം അച്ഛനും അമ്മയും മരിയ്‌ക്കുമ്പോള്‍ തെങ്ങിന്‍ ചുവട്ടില്‍ കുഴിച്ചിടാം എന്ന് കരുതുന്നവരാണ് അവര്‍. – ഒരു ഭക്ത ആഞ്ഞടിച്ചു.

“ഇത്രയും പൊലീസുകാരെ വിട്ട് ഈ അയ്യപ്പവിശ്രമകേന്ദ്രം പൊളിക്കേണ്ടതുണ്ടോ? ക്ഷേത്രഭരണസമിതിയിലെ സിപിഎം അംഗങ്ങളാണ് ഇതിന് പിന്നില്‍. ഇക്കുറി ആഗസ്തില്‍ തന്നെ അയ്യപ്പവിശ്രമകേന്ദ്രത്തിന് അനുമതി ചോദിച്ചിരുന്നു. എന്നാല്‍ ക്ഷേത്രത്തിലെ സിപിഎം ഭരണസമിതി അംഗങ്ങള്‍ അനുമതി നിഷേധിക്കുകയായിരുന്നു”. – ഒരു ഭക്തന്‍ പറയുന്നു.

Tags: KodungalloorPinarayi govtAyyappa devoteesSabarimala DevoteesKodungalloor Temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

Kerala

കമ്മ്യൂണിസ്റ്റുകാർക്ക് ആരാധനാലയ സന്ദർശനം നിഷിദ്ധമല്ല; കൊടുങ്ങല്ലൂർ ക്ഷേത്രദർശനത്തിൽ വിശദീകരണവുമായി പി. ജയരാജൻ

Kerala

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

Kerala

കാളി ദാരിക യുദ്ധത്തിന്റെ പെരുമ്പറ മുഴക്കി കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവില്‍ കോഴിക്കല്ല് മൂടി

ബിന്ദു അമ്മിണിയെയും കനകദുര്‍ഗ്ഗയെയും മലകയറ്റാന്‍ ശ്രമിക്കുന്ന പിണറായി പൊലീസ് (ഇടത്ത്)
Kerala

ശബരിമല പ്രവേശനം:സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ; വനിതാമതില്‍ പൊളിഞ്ഞപ്പോള്‍ സഖാവിന് വട്ടായോ എന്ന് സമൂഹമാധ്യമം

പുതിയ വാര്‍ത്തകള്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.