Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിര്‍മ്മിത ബുദ്ധി നിയന്ത്രിക്കാനുള്ള ആഗോള ചട്ടക്കൂട് ഈ രംഗത്തെ മുന്നേറ്റങ്ങളേക്കാള്‍ പിന്നിലായതിന് വലിയ വില കൊടുക്കേണ്ടി വന്നു: രാജീവ് ചന്ദ്രശേഖര്‍

നിര്‍മ്മിത ബുദ്ധിയെ നിയന്ത്രിക്കാന്‍ ആഗോളതലത്തില്‍ ചട്ടക്കൂട് ഉണ്ടാക്കണമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2023, 08:31 pm IST
in India
കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ യുകെയിലെ ബ്ലെച് ലിയില്‍ എ ഐ സുരക്ഷാ ഉച്ചകോടിയില്‍ പ്രസംഗിക്കുന്നു

കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ യുകെയിലെ ബ്ലെച് ലിയില്‍ എ ഐ സുരക്ഷാ ഉച്ചകോടിയില്‍ പ്രസംഗിക്കുന്നു

ലണ്ടന്‍: നിര്‍മ്മിത ബുദ്ധിയെ നിയന്ത്രിക്കാന്‍ ആഗോളതലത്തില്‍ ചട്ടക്കൂട് ഉണ്ടാക്കണമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അതേ സമയം പലപ്പോഴും ഈ ചട്ടക്കൂട് എഐ മേഖലയിലെ നവീകരണത്തേക്കാള്‍ വളരെ പിന്നിലായിപ്പോയെന്നും അതിന് ലോകം വലിയ വില കൊടുക്കേണ്ടിവന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അടിയന്തരപ്രാധാന്യത്തോടെ പ്രായോഗികമായ ചട്ടക്കൂടുകള്‍ തയ്യാറാക്കേണ്ടതുണ്ടെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

വ്യാജവാര്‍ത്തകള്‍ പരത്താനുള്ള എഐയുടെ കഴിവ്, യൂസര്‍ക്ക് സംഭവിക്കുന്ന പല തരത്തിലുള്ള ഹാനികള്‍, ഓണ്‍ലൈനില്‍ പ്രകടിപ്പിക്കപ്പെടുന്ന അക്രമാസക്തമായ പെരുമാറ്റ രീതികള്‍ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉണ്ടായതിന് കാരണം ഫലപ്രദമായ നിയന്ത്രണചട്ടക്കൂടുകള്‍ ഉണ്ടാക്കാത്തതാണ്. പലപ്പോഴും അതിന്റെ പ്രധാന്യം എല്ലാവരും അവഗണിക്കുകയായിരുന്നു. അതിന്‍ എല്ലാവരും വലിയ വില നല്‍കിക്കൊണ്ടിരിക്കുകയാണ്. ബ്ലെച് ലി പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചവരും എഐ രംഗത്തെ ആഗോള പങ്കാളിത്തം ഉള്ള രാജ്യങ്ങളും ഡിസംബര്‍ 12 മുതല്‍ 14 വരെ നടക്കുന്ന ഉച്ചകോടിയില്‍ നിയന്ത്രണച്ചട്ടക്കൂട് സംബന്ധിച്ച് ഉന്നതതലത്തില്‍ ചര്‍ച്ച നടത്തും. പിന്നീട് കൊറിയയില്‍ നടക്കാന്‍ പോകുന്ന എഐഉച്ചകോടിയില്‍ പ്രായോഗികമായ ഒരു നിയന്ത്രണച്ചട്ടക്കൂട് സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. യുകെ, ചൈന, ബ്രസീല്‍, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങി 29 രാജ്യങ്ങള്‍ ബ്ലെച് ലി പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചു.

നിര്‍മ്മതി ബുദ്ധി ചരിത്രത്തിലെ വിനാശകരമായ ശക്തിയെന്ന് യുകെയിലെ ബ്ലെച്ലി പ്രഖ്യാപനം

ലണ്ടന്‍ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ശക്തിയാണ് നിര്‍മ്മതി ബുദ്ധിയെന്ന് ഋഷി സുനകും ടെസ് ല സിഇഒ ഇലോണ്‍ മസ്കും. ബ്രിട്ടനിലെ ബ്ലെച് ലിയില്‍ നിര്‍മ്മിത ബുദ്ധി സുരക്ഷാ ഉച്ചകോടിയിലാണ് ഇരുവരും ഈ പ്രസ്താന നടത്തിയത്.

നിര്‍മ്മിതബുദ്ധി ക്രിയാത്മകമായ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാവുന്ന ശക്തിതന്നെ. പക്ഷെ അത് മോശമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. – ഇലോണ്‍ മസ്ക് പറഞ്ഞു.

സൂപ്പര്‍ ഇന്‍റലിജന്‍സ് മനുഷ്യജീവിതത്തെ എങ്ങിനെയൊക്കെ ബാധിക്കുമെന്ന് ഇരുവരും ചര്‍ച്ച ചെയ്തു. വ്യോമയാനം, കാറുകള്‍ എന്നീ വ്യവസായങ്ങളിലും നിര്‍മ്മിതബുദ്ധിയെ നിയന്ത്രിക്കണമെന്ന് ആവശ്യമുയര്‍ന്നു. ചാറ്റ് ജിപിടിയുടെ സ്രഷ്ടാക്കളായ ഓപ്പണ്‍ എഐ കമ്പനിയുടെ സഹസ്ഥാപകന്‍ കൂടിയാണ് ഇലോണ്‍ മസ്ക്.

 

Tags: Rajeev ChandrasekharRishi SunakAIBlechley declarationAI safety summitElom Musk
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി വി.ഡി.സതീശനെ അപകീര്‍ത്തിപ്പെടും വിധം വ്യാജ ചിത്രം പ്രചരിപ്പിച്ച പ്രതി കസ്റ്റഡിയില്‍

Kerala

മെയ് 31 രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനം: കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

Kerala

തിരുവല്ലം പരശുരാമ ക്ഷേത്ര പരിസരം നവീകരണം : മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ഇ ഡി ക്കെതിരായ സിപിഎം ആക്രമണം ലജ്ജാകരം: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

“എല്ലാ വിജയഗാഥകളും ഒന്നല്ല”- ഓട്ടോഡ്രൈവറായും വിജയഗാഥ ചമച്ച് യുവതി…ഉപേക്ഷിച്ചത് സമ്മര്‍ദ്ദം മാത്രം നല്‍കിയ ഭാരിച്ച ശമ്പളമുള്ള ഐടി ജോലി

ഇന്ത്യൻ ആകാശക്കോട്ടയ്‌ക്ക് കരുത്തേകാൻ റഷ്യൻ R-37M ദീർഘദൂര എയർ-ടു-എയർ മിസൈലുകൾ വരുന്നു : 1.2 ബില്യൺ ഡോളറിന്റെ കരാർ

‘കലാച്ചി’ 2020ല്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്ന് കെ ആര്‍ മീര

ഫര്‍മാൻ കുടുങ്ങുമോ? കുംഭമേള വൈറല്‍ പെണ്‍കുട്ടിയുമായുള്ള വിവാഹത്തില്‍ ഹൈക്കോടതി വിധി നാളെ ജൂണ്‍ 3ന്

ലോഖണ്ഡെ പ്രശാന്ത് സീതാറാം സിബിഎസ്ഇ ചെയര്‍മാന്‍, വരുണ്‍ ഭരദ്വാജ് സെക്രട്ടറി, മോദിയുടെ ഇടപെടലിന് പിന്നാലെ അഴിച്ചുപണി

അമിത് ഷാ അണ്ണാമലൈ കൂടിക്കാഴ്ച നടന്നു, രാജിയാവശ്യം ഉന്നയിക്കാതെ അണ്ണാമലൈ

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: കാസര്‍ഗോഡ് 2 പേര്‍ക്കെതിരെ കേസ്

സീറ്റ് ബുക്ക് ചെയ്തിട്ടും യാത്രക്കാരെ കയറ്റിയില്ല, കെഎസ്ആര്‍ടിസിക്ക് 35,146 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷന്‍

താമരശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.