Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വകാര്യവ്യക്തിയുടെ മതില്‍ സംരക്ഷിക്കാന്‍ കുടിവെള്ളത്തിന് പൂട്ടിട്ട് വാട്ടര്‍ അതോറിറ്റി; കുടിനീരിന് കുടങ്ങളുമായി നെട്ടോട്ടം

Janmabhumi Online by Janmabhumi Online
Nov 5, 2023, 11:32 am IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

മലയിന്‍കീഴ്: ഒരിറ്റു കുടിനീരി നായി കുടങ്ങളുംകൊണ്ട് രാത്രിയില്‍ അരക്കിലോമീറ്റര്‍ സഞ്ചരിക്കണം. തലയില്‍ ചുമ ന്നോ ഓട്ടോറിക്ഷവിളിച്ചോ വെള്ളം വീട്ടില്‍ എത്തിക്കണം. ഒരു മാസമായി കരമന സെക്ഷനിലെ പള്ളിച്ചല്‍ പഞ്ചായത്തിലെ നേമം ഇടത്തറ ഭാഗത്തെ 25ഓളം കുടുംബങ്ങളുടെ ദുഹരവസ്ഥയാണിത്. ജല്‍ജീവന്‍ മിഷന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ കോടികള്‍ നല്കുമ്പോഴും കുടിവെള്ളത്തിന് പൂട്ടിടുകയാണ് വാട്ടര്‍ അതോറിറ്റി. സ്വകാര്യവ്യക്തിയുടെ മതില്‍ സംരക്ഷിക്കാന്‍ പട്ടികജാതി വിഭാഗങ്ങള്‍ ഉള്‍പ്പെടയുള്ള 25ഓളം കുടുംബങ്ങളുടെ കുടിവെള്ളത്തിനാണ് വാട്ടര്‍ അതോറിറ്റി പൂട്ടിട്ടത്.

ഇടത്തറ ഭാഗത്തെ കിണറുകളുള്ള വീടുകളിലെ കിണറുകള്‍ ഉപയോഗിക്കാനാവാത്ത വിധം മലിനമാണ്. ഇടത്തറ തോട്ടിലൂടെ ഒഴുകിപ്പോകുന്ന ജലമാണ് ശുചിമുറി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. പക്ഷെ കുടിവെള്ളത്തിന് ഏക ആശ്രയം വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകളാണ്. അതാണ് സ്വകാര്യ വ്യക്തിയുടെ മതില്‍ സംരക്ഷിക്കാന്‍ വാട്ടര്‍ അതോറിറ്റി പൂട്ടിയത്.

കുടിവെള്ള പൈപ്പുകള്‍ പോകുന്നത് സ്വകാര്യവ്യക്തിയുടെ മതിലിന് സമീപത്ത്കൂടിയാണ്. ഈഭാഗത്ത് ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് സ്ഥാപിച്ചിരുന്നു. ആശാസ്ത്രീയ പൈപ്പിടലായതിനാല്‍ ഇത് നിരന്തരം പൊട്ടുന്നുണ്ട്. ഇത് മതിലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നുണ്ട്. ഇവിടെ ആഴത്തില്‍ പൈപ്പിട്ടാല്‍ പ്രശ്‌നം പരിഹരിക്കാനാകും. എന്നാല്‍ അതിനുപകരം മതിലിന് സംരക്ഷണം നല്‍കാന്‍ ജല്‍ജീവന്‍ മിഷന്റെയും 25 കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്ന പൈപ്പും വാട്ടര്‍ അതോറിറ്റി പൂട്ടി. യാതൊരു മുന്നറിയിപ്പും കൂടാതെ ഇടത്തറ ഭാഗത്തെ കുടുംബങ്ങള്‍ക്കായി വെള്ളം ഓഴുകുന്ന പൊതു പൈപ്പ് എന്റ് കാപ് ഉപയോഗിച്ച് അടയ്‌ക്കുകയായിരുന്നു. ഇതോടെ മിക്ക വീടുകളിലെയും സ്ത്രീകള്‍ രാത്രികാലങ്ങളില്‍ അരകിലോമീറ്ററോളം അകലെ മാങ്കൂട്ടം ഭാഗത്ത് വന്ന് പൈപ്പുവെള്ളം കുടങ്ങളില്‍ ശേഖരിച്ചുകൊണ്ട് പോവുകയാണ്.

വാര്‍ഡംഗം കവിതാ ഉണ്ണി നിരന്തരം ആവശ്യം അറിയിച്ചെങ്കിലും നാളിതുവരെ കുടിവെള്ളവിതരണം പുനസ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്നും നീക്കമൊന്നുമുണ്ടായിട്ടില്ല. പരാതിയുമായി എത്തിയ പഞ്ചായത്ത് അംഗത്തെ അപമാനിക്കുന്ന തരത്തിലാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പെരുമാറിയത്. ‘നിങ്ങള്‍ ആളെ വിളിച്ച് ചെയ്‌തോളൂ നമ്മള്‍ തടസ്സം പറയുന്നില്ലല്ലോ’ എന്നാണ് വാട്ടര്‍ അതോറിറ്റി ഉദേ്യാഗസ്ഥര്‍ പ്രതികരിച്ചതെന്ന് വാര്‍ഡ് മെമ്പര്‍ ആരോപിച്ചു. വിവാദ മതിലിരിക്കുന്ന ഭാഗത്തെ പഞ്ചായത്ത് അംഗം സംഭവത്തില്‍ മൗനം പാലിക്കുന്നതാണ് പ്രശ്‌നപരിഹാരം നീണ്ടുപോകാനിടയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു.

റോഡുവശം താഴ്‌ത്തി പൈപ്പിടല്‍ നടത്തിയാല്‍ മതില്‍ ഇടിഞ്ഞുവീഴുമെന്നും, ആ ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുത്താല്‍ പണി ചെയ്ത് വെള്ളം എത്തിക്കാം എന്നുമാണ് വാട്ടര്‍ അതോറിറ്റി കരമന സെക്ഷന്‍ അസിസ്റ്റന്‍് എന്‍ജിനീയറുടെ നിലപാട്. കുടിവെള്ളത്തെക്കാള്‍ വിലപിടിപ്പുള്ള മതില്‍ സംരക്ഷിക്കാനാണ് വാട്ടര്‍ അതോറിറ്റി ശ്രമിക്കുന്നതെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്.

ഹരി പെരുങ്കടവിള

Tags: Kerala Water AuthorityDrinking WaterThiruvananthapuram
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സൗജന്യ പദ്ധതിക്ക് അപേക്ഷ സ്വീകരിക്കുന്നില്ല; ബിപിഎല്‍ ഉപഭോക്താക്കളുടെ കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി

Entertainment

കേരള ഫിലിം പോളിസി കോണ്‍ക്ലേവ് ആഗസ്റ്റില്‍ തിരുവനന്തപുരത്ത്, കരടുരൂപം ഒരു മാസത്തിനുള്ളില്‍

World

ഇസ്രായേൽ-ഇറാൻ യുദ്ധം : കുടിക്കാൻ വെള്ളം പോലും ഉണ്ടാകില്ല , ആശങ്കയറിയിച്ച് ഗൾഫ് രാജ്യം

Kerala

യോഗ ലോക സമാധാനത്തിന് പ്രാധാന്യം നൽകുന്നു: അന്താരാഷ്‌ട്ര യോഗ ദിനാചരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ

തിരുവനന്തപുരം വിമാനത്താവളത്തിനടുത്ത് ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ഇറക്കേണ്ടി വന്ന എഫ് 35 ബി എന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്നു- വിമാനത്തിനടുത്ത് നില്‍ക്കുന്ന പൈലറ്റ് മൈക്കിനേയും കാണാം.
India

ബ്രിട്ടന്റെ അഞ്ചാം തലമുറ യുദ്ധവിമാനം ഇന്ധനം തീര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്നപ്പോള്‍ അതിന്റെ പൈലറ്റ് കസേര ആവശ്യപ്പെട്ടത് ഇക്കാരണത്താല്‍

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ തിരയില്‍പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

ഇന്ത്യ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്പോണ്‍സറെന്ന് അസിം മുനീര്‍; കിട്ടിയിട്ടും പഠിച്ചില്ലേയെന്ന് അസിം മുനീറിനോട് സോഷ്യല്‍ മീഡിയ

തിരുവനന്തപുരത്ത് കടലില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ ജഡം കണ്ടെത്തി

തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ ശനിയാഴ്ച അവധി

കോഴിക്കോട് തേങ്ങ മോഷ്ടിക്കളെ നാട്ടുകാര്‍ പിടികൂടി

കണ്ണൂര്‍, കോഴിക്കോട്,കൊല്ലം ജില്ലകളില്‍ തെരുവുനായ ആക്രമണം

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബലാത്സംഗം ചെയ്യരുതെന്ന് കാല് പിടിച്ച് കേണപേക്ഷിച്ചിട്ടും തൃണമൂല്‍ യൂത്ത് നേതാവും കൂട്ടുകാരും ലോകോളെജിനുള്ളില്‍ പെണ്‍കുട്ടിയെ പിച്ചിച്ചീന്തി

തിരുവനന്തപുരത്ത് ആശുപത്രിയില്‍ പരാക്രമം നടത്തിയ യുവാവ് അറസ്റ്റില്‍, അക്രമം പരിചയക്കാരി ആശുപത്രി ജീവനക്കാരി ഫോണ്‍ എടുക്കാത്തതിനാല്‍

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയില്‍ തിക്കിലും തിരക്കിലും 500 ലേറെ പേര്‍ക്ക് പരിക്ക്

1965ലെ ഇന്തോപാക് യുദ്ധത്തെ രണ്ടാം കശ്മീര്‍ യുദ്ധം എന്ന് വിശേഷിപ്പിച്ച് വിക്കിപീഡിയ; വീണ്ടും ചരിത്രസത്യം ഇന്ത്യാവിരുദ്ധമാക്കി വിക്കിപീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies