Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാസപ്പടി വിവാദം; അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാന്‍ ശ്രമമെന്ന് മാത്യു കുഴല്‍നാടന്‍

.മാസപ്പടി വിഷയത്തിലെ 1.72 കോടിയില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി കിട്ടിയോ എന്നാണ് താന്‍ ചോദിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2023, 03:47 pm IST
in Kerala

കൊച്ചി: സംസ്ഥാനത്ത് മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന അഴിമതിയും കൊള്ളയും മറച്ചുപിടിക്കുന്നതിനും സംരക്ഷിക്കുന്നതിനും മാസപ്പടി വിവാദം മുഖ്യമന്ത്രിയിലേക്കെത്തുന്നത് തടയാന്‍ ആസൂത്രിത ശ്രമം നടക്കുന്നെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഇതിനായി വകുപ്പുകളെ ദുരുപയോഗം ചെയ്യുന്നെന്നും കുഴല്‍നാടന്‍ ആരോപിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇതുമായി ബന്ധപ്പെട്ട് എംഎല്‍എ എന്ന നിലയില്‍ ഞാന്‍ സര്‍ക്കാരിനോട് ചോദിക്കുന്ന വിവരങ്ങള്‍ നല്കാതെ ഒഴിഞ്ഞുമാറുകയാണ്. അത് അവകാശ ലംഘനം കൂടിയാണ്. മാസപ്പടികേസ് മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് വിവരങ്ങള്‍ മറച്ചുവയ്‌ക്കുന്നത്.

മാസപ്പടിയായി ലഭിച്ച 1.72 കോടി രൂപയില്‍ സംസ്ഥാനത്തിന് കിട്ടേണ്ട നികുതി ലഭിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഇക്കാര്യത്തില്‍ ധനവകുപ്പ് നല്കിയ മറുപടി എക്‌സാലോജിക്കിനെ മാത്രം പരാമര്‍ശിച്ചായിരുന്നു. ഈ 1.72 കോടി രൂപ എക്സാലോജിക്കും വീണയും ചേര്‍ന്ന് വാങ്ങിയ പണമാണ്. രണ്ട് അക്കൗണ്ടുകളില്‍, രണ്ട് ഇടപാടുകളായി, രണ്ട് വ്യത്യസ്ത എഗ്രിമെന്റോടെ വാങ്ങിയ പണമായിരുന്നു. എന്നാല്‍, പിന്നീട് മാധ്യമങ്ങളില്‍ വീണ ജിഎസ്ടി അടച്ചതിന്റെ രേഖയെന്ന പ്രചാരണമുണ്ടാക്കി പുകമറ സൃഷ്ടിച്ചു.

2016-17ല്‍ വീണ നികുതി അടച്ച രേഖ കാണുന്നില്ലെന്ന് ഞാന്‍ വ്യക്തമാക്കിയതാണ്. 2017-18ല്‍ അവര്‍ വാങ്ങിയ പണം 60 ലക്ഷം രൂപയാണെന്നും അതില്‍ 25 ലക്ഷം രൂപയ്‌ക്ക് മാത്രമാണ് നികുതി അടച്ചതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിലും ധനവകുപ്പിന് മൗനമായിരുന്നു.

എനിക്കെതിരെയുള്ള വിജിലന്‍സ് കേസിനുള്ള അനുമതി സര്‍ക്കാര്‍ നല്കിയപ്പോള്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവരാനുള്ള അവസരമാണിതെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ, അഴിമതി കേസുകളില്‍ പ്രോസിക്യൂഷന്‍ അനുമതി ചോദിച്ച് വിജിലന്‍സ് വകുപ്പില്‍നിന്ന് എത്ര അപേക്ഷകള്‍ സര്‍ക്കാരിന് മുന്നിലെത്തിയെന്ന് ചോദിച്ചിരുന്നു. എത്രയെണ്ണത്തിന് അനുമതി നല്കിയെന്നും ചോദിച്ചിരുന്നു. എന്നാല്‍ ഇതുവരെ ചോദ്യത്തിനുള്ള മറുപടി ലഭിച്ചിട്ടില്ല.

മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സില്‍ പരാതിയും സമര്‍പ്പിച്ചിരുന്നു. എല്ലാ വിവരങ്ങളുമടങ്ങുന്ന പരാതിയാണ് നല്കിയത്. വിഷയത്തില്‍ വിജിലന്‍സിന് മൊഴി നല്കാന്‍ തയാറാണെന്നും അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ നല്കിയ പരാതിയില്‍ വിജിലന്‍സ് കേസെടുത്തില്ല.’- കുഴല്‍നാടന്‍ ആരോപിച്ചു.

Tags: taxVeena Vijayanbribemathew kuzhalnadanpinarai vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ ജാമ്യാപേക്ഷ തള്ളി

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അറസ്റ്റ് തടയാതെ കോടതി

Kerala

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

പിണറായിയുടെ മകളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തകരെ കുരുതികൊടുക്കണോ? അക്രമത്തിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം

Thiruvananthapuram

പിണറായി വിജയന്റെ ഡ്രൈവറെ മര്‍ദിച്ചെന്ന പരാതി വാസ്തവമല്ലെന്ന് റെയില്‍വേ പൊലീസ്

പുതിയ വാര്‍ത്തകള്‍

വൃശ്ചികരാശിയിൽ ജനിച്ച ജാതകര്‍ക്ക് വ്യാഴത്തിന്റെ അമൃതദൃഷ്ടി ജീവിതത്തില്‍ സുവർണ്ണ കാലത്തിന് വഴിതെളിക്കും

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.