Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ ഹമാസ് നേതാവ് പ്രസംഗിച്ചതിനെ വിമര്‍ശിച്ച കേന്ദ്രമന്ത്രിയെ ചോദ്യങ്ങളില്‍ തളയ്‌ക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍; ഉത്തരം കേട്ട് കേരളം ഞെട്ടി

കേരളത്തിലെ പത്രപ്രവര്‍ത്തകരുടെ ആക്രമണോത്സുകമായ ചോദ്യശരങ്ങളെ വളച്ചുകെട്ടില്ലാത്ത ഉത്തരങ്ങളിലൂടെ നേരിട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2023, 07:33 pm IST
in Kerala

തിരുവനന്തപുരം: ഹമാസ് നേതാവിന് പ്രസംഗിക്കാന്‍ കേരളത്തില്‍ അവസരം നല്‍കിയ പിണറായി സര്‍ക്കാര്‍ പ്രീണന രാഷ്‌ട്രീയം നടത്തുന്നു എന്ന് വിമര്‍ശിച്ച കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ വാര്‍ത്താസമ്മേളനത്തില്‍ ആക്രമണോത്സുകരായി കേരളത്തിലെ പത്രപ്രവര്‍ത്തകര്‍. വര്‍ഗ്ഗീയ വിഷം ചീറ്റുന്ന മന്ത്രിയാണ് രാജീവ് ചന്ദ്രശേഖര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചതിന്റെ തുടര്‍ച്ചയായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ കണ്ടത്. എന്നാല്‍ പത്രപ്രവര്‍ത്തകരുടെ പ്രകോപനപരമായ ചോദ്യങ്ങള്‍ക്ക് വളച്ചുകെട്ടില്ലാതെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മറുപടി നല്‍കിയപ്പോള്‍ പത്രപ്രവര്‍ത്തകര്‍ക്കും അത് ചെറിയ ഷോക്കായി. ഞാനൊരു ഇറെസ്പോണ്‍സിബിള്‍ പൊളിറ്റീഷ്യന്‍ (ഉത്തരവാദിത്വമില്ലാത്ത രാഷ്‌ട്രീയക്കാരന്‍) ഒന്നുമല്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ തുടക്കം.

ട്വീറ്റിന്റെ പേരില്‍ രാജീവ് ചന്ദ്രശേഖറിനെതിരെ സിപിഎം കേസ് കൊടുക്കും എന്നും ഒരു പത്രപ്രവര്‍ത്തകന്‍ പറഞ്ഞപ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ അതിനെ നിസ്സാരമായി തള്ളി. .

ഉത്തരവാദപ്പെട്ട സ്ഥാനത്ത് കേന്ദ്രമന്ത്രിയായിരിക്കെ താങ്കള്‍ എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് കളമശേരി സ്ഫോടനത്തെക്കുറിച്ച് പ്രസ്താവന ഇറക്കിയത്?- ഒരു വനിതാ പത്രപ്രവര്‍ത്തകയുടെതായിരുന്നു ഈ ചോദ്യം. ഇതിന് രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ മറുപടി ഇതാണ്:”ഹമാസ് ഇസ്രയേലില്‍ ക്രൂരമായ ആക്രമണം നടത്തിയെന്നിരിക്കെ, ഹമാസിന്റെ ചീഫിനെ കേരളത്തിലെ യുവാക്കളെ അഭിസംബോധന ചെയ്യാന്‍ അനുവദിക്കുകയായിരുന്നു കേരളത്തിലെ പിണറായി സര്‍ക്കാര്‍. ഇത് ആ സര്‍ക്കാര്‍ നടത്തിയ പ്രീണനം തന്നെയാണ്. കേരള സര്‍ക്കാര്‍ അവരുടെ ഉത്തരവാദിത്വത്തില്‍ വരുത്തിയ വലിയ വീഴ്ച തന്നെയാണ്. “. കേന്ദ്രമന്ത്രി വളച്ചുകെട്ടില്ലാതെ സത്യം പറഞ്ഞപ്പോള്‍ ഇക്കുറി ഞെട്ടിയത് പത്രപ്രവര്‍ത്തകര്‍ തന്നെയാണ്.

“ഹമാസ് നേതാവ് നല്‍കി ജിഹാദിന്റെ പേരില്‍ കളമശേരിയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ബോംബ് സ്ഫോടനം നടത്തി എന്നാണോ താങ്കള്‍ പറയുന്നത്?”- ഇതായിരുന്നു ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യം.
ഇതിന് കൃത്യമായിരുന്നു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. “കേരളത്തില്‍ മതമൗലികവല്‍ക്കരണം നടന്നുകൊണ്ടിരിക്കുന്നുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്. അതേക്കുറിച്ച് തെളിവുകള്‍ എത്രവേണമെങ്കിലുമുണ്ട്. എല്ലാവര്‍ക്കും അത് അറിയാം. ഹമാസിന്റെ ചീഫിന് ഇവിടെ ഒരു പലസ്തീന്‍ അനുകൂല റാലിയില്‍ പ്രസംഗിക്കാന്‍ അവസരം കൊടുത്തത് ഇവിടുത്തെ പിണറായി സര്‍ക്കാരാണ്. അത് ഒരു പ്രീണനരാഷ്‌ട്രീയത്തിന്റെ തെളിവാണ്. അതാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ അതില്‍ ഉറച്ചുനില്‍ക്കുന്നു. “- അദ്ദേഹം വളച്ചുകെട്ടില്ലാതെ ഉത്തരം പറഞ്ഞപ്പോഴും വിടാന്‍ ചിലര്‍ തയ്യാറില്ലായിരുന്നു.

ഹമാസിന്റെ ജിഹാദ് ആഹ്വാനപ്രകാരം കേരളത്തില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണം നടത്തി എന്നാണ് താങ്കള്‍ പറഞ്ഞത്. അതില്‍ താങ്കള്‍ ഉറച്ചുനില്‍ക്കുന്നോ എന്ന് വീണ്ടും മറ്റൊരു പത്രപ്രവര്‍ത്തകന്‍ ചോദ്യം തൊടുത്തു. തീര്‍ച്ചയായും എന്ന കേന്ദ്രമന്ത്രിയുടെ ഉത്തരം കേട്ട് പത്രപ്രവര്‍ത്തകര്‍ തന്നെ ഞെട്ടി. “മതമൗലികവാദത്തിന്റെ ഇരകള്‍ ആരാണ്? സ്ഫോടനത്തില്‍ മരിക്കുന്നവരെല്ലാം നിഷ്കളങ്കരായ ഇരകളാണ്. അതാണ് ഞാന്‍ പറഞ്ഞത് എന്റെ ആരോപണത്തെ വഴിതിരിച്ചുവിടാന്‍ കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി കുറ്റസമ്മതം നടത്തി എന്നാണ്. പക്ഷെ ഈ സ്ഫോടനക്കേസിന്റെ അന്വേഷണം അവസാനിച്ചിട്ടില്ല. എന്തിനാണ് – ചന്ദ്രശേഖര്‍ പറഞ്ഞു. “- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കേന്ദ്രമന്ത്രിയെ കുടുക്കാനും ചിലര്‍ ഈ അവസരം ഉപയോഗിച്ചു. ദുഷ്ടലാക്കോടെ വന്ന അടുത്ത ചോദ്യം ഇതായിരുന്നു. അപ്പോള്‍ കേന്ദ്രമന്ത്രി കേരള പൊലീസിനെ സംശയിക്കുകയാണോ? – ഇതായിരുന്നു അടുത്ത കുടുക്കുന്ന ചോദ്യം. ഇതിനും കൃത്യമായ ഉത്തരം രാജീവ് ചന്ദ്രശേഖറിന്റെ പക്കല്‍ ഉണ്ടായിരുന്നു. “എനിക്ക് ആളുകളും എന്റെ കൂട്ടുകാരും ബന്ധുക്കളുമായി പലരും കേരളാ പൊലീസിലുണ്ട്. എനിക്ക് അങ്ങേയറ്റത്തെ ബഹുമാനവും കേരളാ പൊലീസിനോടുണ്ട്. കേരളാ പൊലീസിന്റെ പ്രൊഫഷണലിസത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ ഞാന്‍ ബഹുമാനിക്കാത്തത് പൊളിറ്റിക്കല്‍ മാനേജേഴ്സ് ഓഫ് കേരളാ പൊലീസ്. അത് കേരളത്തിന്റെ ആഭ്യന്തരമന്ത്രിയാണ്. ” – ഈ ഉത്തരവും പത്രപ്രവര്‍ത്തകരില്‍ ചിലരെ ഞെട്ടിച്ചുകാണണം.

പിന്നീട് കേന്ദ്രമന്ത്രി വ്യത്യസ്തമായ ചില കാര്യങ്ങള്‍ വൈകാരികതയോടെ പറഞ്ഞു:”ഞാന്‍ ഒരു മലയാളിയാണ്. എന്റെ സംസ്ഥാനത്തിന്റെ മതമൗലികവാദവല്‍ക്കരണത്തില്‍ എനിക്ക് ആശങ്കയുണ്ട്. സ്ഫോടനത്തില്‍ മരിക്കുന്നവരെല്ലാം നിഷ്കളങ്കരാണ്. അവര്‍ തീര്‍ച്ചയായും മതമൗലികവാദത്തിന്റെ ഇരകളാണ്.ഹമാസ് ഇസ്രയേലില്‍ ക്രൂരമായ ആക്രമണം നടത്തിയെന്നിരിക്കെ, ഹമാസിന്റെ ചീഫിനെ കേരളത്തിലെ യുവാക്കളെ അഭിസംബോധന ചെയ്യാന്‍ അനുവദിച്ചത് കേരളത്തിലെ പിണറായി സര്‍ക്കാര്‍ അവരുടെ ഉത്തരവാദിത്വത്തില്‍ വരുത്തിയ വലിയ വീഴ്ച തന്നെയാണ്.  ഇത് തീര്‍ച്ചയായും കേരളത്തിന്റെ പ്രീണനരാഷ്‌ട്രീയമാണ്.” – രാജീവ് ചന്ദ്രശേഖര്‍ വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു

Tags: solidarityappeasement politicsJournaslistsHamsPinarayi VijayanmalappuramRajeev Chandrasekharcpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)
Kerala

തിരൂരില്‍ പരിപാടിക്ക് വന്നാല്‍ ആരിഫ് ഹുസൈന്റെ കാല് വെട്ടുമെന്ന ഭീഷണി…മലപ്പുറത്ത് ജിഹാദികളുടെ കൊലവിളി മൂലം ആരിഫ് ഹുസൈന്റെ പരിപാടി റദ്ദാക്കി

Kerala

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

Kerala

കോക്റോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ

Kerala

സതീശന്‍ പിണറായിക്ക് പഠിക്കുന്നോ? തന്നെ വിമര്‍ശിച്ച കെഎസ്‍ആര്‍ടിസി ഡ്രൈവറെ സസ്പെന്‍റ് ചെയ്ത് സതീശന്‍

Kerala

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം; ‘കാരണഭൂതൻ’ പാട്ട് അവതരിപ്പിച്ച പാറശാല ഏരിയ കമ്മിറ്റി

പുതിയ വാര്‍ത്തകള്‍

കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യപ്പെട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹർ​ജി

പാളയം മാര്‍ക്കറ്റിലെ കെട്ടിടങ്ങളുടെ കോണിയ്‌ക്കടുത്ത് നിര്‍മ്മിച്ച അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റി തുടങ്ങി

‘ ഞാൻ മോദിയുടെ ആരാധകൻ , ഇന്ത്യയ്‌ക്ക് എന്ത് സഹായം വേണമെങ്കിലും വിളിക്കാം ‘ ; മോദിയെ പ്രശംസിച്ച് ട്രംപ് ; ഞെട്ടി പാകിസ്ഥാൻ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്ക് നേരെ പാഞ്ഞുവന്നത് 600 ഡ്രോണുകള്‍….ദല്‍ഹിയെ ഉള്‍പ്പെടെ ദഹിപ്പിക്കല്‍ ലക്ഷ്യം;അവയെ ഇന്ത്യ തകര്‍ത്തതെങ്ങിനെ?

അസമിലെ വിക്രം ഛേത്രിയുടെ കഥ…അനാഥത്വവും ദാരിദ്ര്യവും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച വിക്ര ഛേത്രി

ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ ശത്രുവല്ല , രാജ്യത്തിനായി നിൽക്കുന്നവർ : ഭയക്കേണ്ടത് സംഘത്തെയല്ല , ജിഹാദിനായി മുറവിളി കൂട്ടുന്നവരെ : മുഹമ്മദ് റിസ്വാൻ അൻസാരി

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

പാലക്കാട് മീറ്റ്‌നയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭാര്യയെയും മകനെയും അവശനിലയില്‍ ആശുപത്രിയിലേക്ക് മാറ്റി

ഗുരുവില്ലാതെ ഉപനിഷത്ത് പഠിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട് ?

വര്‍ഗീയ വാദികളുമായി കൂട്ടുചേര്‍ന്ന ഇവനോടല്ലെ കടക്ക് പുറത്തെന്ന് പറയേണ്ടത് : പി ബി അംഗം എ വിജയരാഘവനെതിരെ ഫ്ളക്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.