Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എട്ടു ഭാരതീയര്‍ക്ക് ഖത്തറില്‍ വധശിക്ഷ; മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്കെതിരായ വിധി തടയാന്‍ ഇടപെടാന്‍ കേന്ദ്രം

യുദ്ധക്കപ്പലുകളിലടക്കം സേവനമനുഷ്ഠിച്ചിട്ടുള്ള നാവികസേവന ഉദ്യോഗസ്ഥരായിരുന്ന ഇവര്‍ വിരമിച്ച ശേഷം ഖത്തറില്‍ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2023, 10:28 am IST
in India, World

ന്യൂദല്‍ഹി: ഖത്തറില്‍ തടവിലായിരുന്ന മുന്‍ നാവികസേനാ ഉദ്യോഗസ്ഥരായ എട്ടു ഭാരതീയര്‍ക്ക് വധശിക്ഷ വിധിച്ചു. വിധി ഞെട്ടിക്കുന്നതാണെന്നും ഖത്തറുമായി സംസാരിച്ച് ഭാരതീയരുടെ ജീവന്‍ രക്ഷിക്കാന്‍ ശക്തമായി ഇടപെടുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

യുദ്ധക്കപ്പലുകളിലടക്കം സേവനമനുഷ്ഠിച്ചിട്ടുള്ള നാവികസേവന ഉദ്യോഗസ്ഥരായിരുന്ന ഇവര്‍ വിരമിച്ച ശേഷം ഖത്തറില്‍ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു. ഖത്തറിലെ സൈനികര്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും പരിശീലനം നല്കുന്ന അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് കമ്പനിയിലായിരുന്നു എട്ടു പേര്‍ക്കും ജോലി.

കഴിഞ്ഞ വര്‍ഷം ആഗസ്ത് മുതല്‍ ഇവര്‍ തടവിലാണ്. ഇവര്‍ക്കെതിരേയുള്ള കുറ്റങ്ങള്‍ ഖത്തര്‍ പരസ്യമാക്കിയിരുന്നില്ല. ചാര പ്രവര്‍ത്തനം ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഭാരതത്തിന്റെ ഖത്തര്‍ കോണ്‍സുലേറ്റ് സഹായത്തോടെ കുടുംബങ്ങള്‍ നിയമ നടപടികള്‍ തുടരുകയായിരുന്നു.

എന്നാല്‍ ജാമ്യാപേക്ഷകള്‍ തുടര്‍ച്ചയായി ഖത്തര്‍ കോടതി തള്ളി. പ്രധാന യുദ്ധക്കപ്പലുകളില്‍ ജോലി ചെയ്തിട്ടുള്ള കമാന്‍ഡര്‍ (റിട്ട) പൂര്‍ണേന്ദു തിവാരിയും ശിക്ഷ ലഭിച്ചവരിലുണ്ട്.

അല്‍ ദഹ്‌റ കമ്പനി എംഡിയായിരുന്നു അദ്ദേഹം. ഭാരതവും ഖത്തറും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് വഹിച്ച പങ്ക് പരിഗണിച്ച് പ്രവാസി ഭാരതീയ സമ്മാന്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നവ്‌തേജ് സിങ് ഗില്‍, ബിരേന്ദര്‍ കുമാര്‍ വര്‍മ, സൗരഭ് വസിഷ്ഠ്, അമിത് നാഗ്പാല്‍, സുഗുണകര്‍ പകാല, സഞ്ജീവ് ഗുപ്ത, രാഗേഷ് തുടങ്ങിയവരാണ് മറ്റുള്ളവര്‍.

ഖത്തറിലെ ഒന്നാം കോടതി വധശിക്ഷ വിധിച്ചതായി അറിഞ്ഞെന്ന് വിദേശകാര്യമന്ത്രാലയം പറയുന്നു. വിധി ഞെട്ടിക്കുന്നതാണ്. ഖത്തറുമായി ഇക്കാര്യത്തില്‍ ആശയ വിനിമയം നടത്തും. ഉത്തരവിന്റെ വിശദാംശങ്ങള്‍ക്കു കാത്തിരിക്കുന്നു. കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. നിയമ വിദഗ്ധര്‍ കാര്യങ്ങള്‍ പരിശോധിക്കുകയാണ്.

നിയമ നടപടി ഉള്‍പ്പെടെ സാധ്യമായതെല്ലാം ചെയ്യും. ഖത്തറിലെ കോണ്‍സുലേറ്റ് ആവശ്യമായ നിയമ സഹായങ്ങള്‍ ഭാരതീയര്‍ക്കു നല്കിയിരുന്നു. വളരെ പ്രാധാന്യത്തോടെയാണ് ഈ കേസ് നിരീക്ഷിച്ചിരുന്നത്. ഖത്തര്‍ അധികൃതരുമായി സംസാരിച്ച് കൂടുതല്‍ നിയമ സഹായങ്ങള്‍ക്കു നടപടികളുണ്ടാകും. വിദേശകാര്യ മന്ത്രാലയം തുടര്‍ന്നു.

Tags: QatarIndian NavyCentral Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര; യുഡിഎഫ് പ്രതീക്ഷ കേന്ദ്രത്തില്‍

ഐഒഎസ് സാഗര്‍ ദൗത്യത്തിന്റെ ഭാഗമായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഐഎന്‍എസ് സുനയന സമുദ്ര സഞ്ചാരം പൂര്‍ത്തിയാക്കി ദക്ഷിണ നാവിക ആസ്ഥാനത്തേക്ക് തിരികെ എത്തിയപ്പോള്‍ നല്‍കിയ ആചാരപരമായ സ്വീകരണം
Kerala

ഐഎന്‍എസ് സുനയനയ്‌ക്ക് ഊഷ്മള സ്വീകരണം

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍
India

ശത്രുക്കളുടെ റഡാർ കണ്ണുകളെ വെട്ടിച്ചുമുന്നേറാൻ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയിലേക്കെത്തുന്നു

Gulf

പ്രവാസികൾക്കെന്നും ഗൾഫ് പൊന്ന് വിളയുന്നിടം ; രാജ്യത്തേക്ക് പണമയക്കുന്നവരിൽ 40 ശതമാനവും ജിസിസി രാഷ്‌ട്രങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ

India

പാമ്പുകളില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; പാമ്പിനെ കണ്ടെത്താന്‍ സ്മാര്‍ട്ട് സ്റ്റിക്ക്

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

കാന്താരയിലെ ദൈവക്കോലത്തെ പരിഹസിച്ചതിൽ മാപ്പ് അപേക്ഷിച്ച് രൺവീർ സിംഗ് ; ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും , പ്രാർത്ഥനകളും

ബംഗാളിൽ അഞ്ചുരൂപയ്‌ക്ക് ചോറും മീൻകറിയും; മദ്യഷാപ്പുകൾ അനുവദിക്കുന്നതിന് കർക്കശ നിയന്ത്രണം; സുവേന്ദു പറഞ്ഞ് പദ്ധതികൾ തുടങ്ങി

ശബരിമല സ്വര്‍ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

കണ്ടെത്തിയ ബംഗ്ലാദേശികളെ അതിവേഗം നാടുകടത്തണം: സുവേന്ദു

ലീഗിനെയും, ജമാഅത്തെ ഇസ്ലാമിയെയും പിണക്കി സതീശന് ഒന്നും ചെയ്യാനാകില്ല ; മുനമ്പത്തേത് സഭാ നേതൃത്വത്തിന്റെ അറിവോടെ ലീഗും കോൺഗ്രസ്സും നടത്തിയ നാടകം ; കാസ

കേരളത്തിലെ വഖഫ് ബോര്‍ഡ് പിരിച്ചുവിടണം, പിരിച്ചുവിടാന്‍ മുഖ്യമന്ത്രിക്ക് 10 മിനിറ്റ് പോലും വേണ്ട, ഇല്ലെങ്കില്‍ നിയമനടപടി-ഷോണ്‍ ജോര്‍ജ്

അസ്വാഭാവിക ജനസംഖ്യാ വളർച്ച പഠിക്കാൻ അഞ്ചംഗ സമിതി; ജസ്റ്റീസ് നാവ്‌ലേകർ അദ്ധ്യക്ഷൻ

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിവേലികെട്ടുന്നതിന് മുന്നോടിയായി ഭൂമി അളക്കാന്‍ ചെല്ലുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ സിലിഗുരിയില്‍ കല്ലെറിയുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്) ലാല്‍ മോനര്‍ഹട്ട് പ്രദേശത്ത് ഭൂമിയളക്കാന്‍ ചെന്ന ഇന്ത്യന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രോശിക്കുന്ന ബംഗ്ലാദേശി അതിര്‍ത്തി പട്ടാളക്കാരന്‍ (വലത്ത്)

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കമ്പിവേലി കെട്ടാന്‍ പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ കല്ലേറ്, ആക്രോശിച്ച് ബംഗ്ലാദേശ് അതിര്‍ത്തി സേനയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.