Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നീരജിന് പൊന്ന്; ജെനയ്‌ക്ക് വെള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2023, 02:22 am IST
in Sports

ഹാങ്‌ചൊ: ഏഷ്യന്‍ ഗെയിംസ് പുരുഷ ജാവലിന്‍ ത്രോയില്‍ സ്വര്‍ണവും വെള്ളിയും ഭാരതത്തിന്. ഭാരതത്തിന്റെ ഒളിംപിക്‌സ്, ലോക ചാമ്പ്യന്‍ നീരജ് ചോപ്ര കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലെ പോലെ സ്വര്‍ണം നിലനിര്‍ത്തിയപ്പോള്‍ കിഷോര്‍ ജെന വെള്ളി നേടി.

ലോക ഒന്നാം നമ്പര്‍ താരം നീരജ് ചോപ്ര സീസണിലെ മികച്ച പ്രകടനം നടത്തി 88.88 മീറ്റര്‍ എറിഞ്ഞാണ് പൊന്നണിഞ്ഞത്. കരിയറിലെ ഏറ്റവും മികച്ച ദൂരമായ 87.54 മീറ്റര്‍ ദൂരത്തേയ്‌ക്ക് ജാവലിന്‍ പതിപ്പിച്ചാണ് ജെന വെള്ളിയും സ്വന്തമാക്കിയത്. കൂടാതെ പാരിസ് ഒളിംപി
ക്‌സ് യോഗ്യതയും നേടിയാണ് ജെന ഹാങ്‌ചോയില്‍ നിന്നു മടങ്ങുന്നത്. രണ്ടുപേരും തങ്ങളുടെ നാലാമത്തെ അവസരത്തിലാണ് സ്വര്‍ണവും വെള്ളിയും നേടിയത്.

ഇന്ത്യന്‍ താരങ്ങളുടെ ശക്തമായ പോരാട്ടമായിരുന്നു ജാവലിന്‍ ത്രോ ഫൈനലില്‍ നടന്നത്. നീരജ് ചോപ്ര ആദ്യ ശ്രമത്തില്‍ 82.38 മീറ്ററും രണ്ടാം ശ്രമത്തില്‍ 84.49 മീറ്റര്‍ എറിഞ്ഞപ്പോള്‍, കിഷോര്‍ ജെന ആദ്യ ശ്രമത്തില്‍ 81.26, 79.96 മീറ്റര്‍ എന്നിങ്ങനെയാണ് എറിഞ്ഞത്. മൂന്നാം ശ്രമത്തില്‍ കിഷോര്‍ ജെന പിന്നിട്ടത് 86.77 മീറ്റര്‍ ദൂരം. ഇതോടെ നീരജിനെ മറികടന്ന് കിഷോര്‍ ഒന്നാം സ്ഥാനത്തെത്തി. നീരജിന്റെ മൂന്നാം ശ്രമം ഫൗളായിരുന്നു. നാലാം ശ്രമത്തില്‍ നീരജ് 88.88 ദൂരം എറിഞ്ഞതോടെ വീണ്ടും മുന്നില്‍.

87.54 മീറ്റര്‍ ദൂരം നാലാം ശ്രമത്തില്‍ കിഷോര്‍ ജെന പിന്നിട്ടെങ്കിലും നീരജിന്റെ അടുത്തെത്താന്‍ സാധിച്ചില്ല. പക്ഷേ നാലാം ശ്രമത്തില്‍ കരിയറിലെ മികച്ച ദൂരം മെച്ചപ്പെടുത്താന്‍ താരത്തിനായി. താരത്തിന്റെ കരിയറിലെ മികച്ച പ്രകടനമാണിത്. ഒപ്പം 85.50 മീറ്ററെന്ന യോഗ്യതാ പരിധി മറികടന്നതോടെ ജന പാരിസ് ഒളിംപിക്‌സിനും
യോഗ്യത നേടി. മത്സരത്തില്‍ നീരജിന്റെ ആദ്യ ശ്രമം സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു. 82.68 മീറ്റര്‍ എറിഞ്ഞ ജപ്പാന്റെ ജെന്‍കി ഡീനിനാണ് വെങ്കലം.
മെഡല്‍ നേടിയശേഷം ഇരുവരും ഭാരതത്തിന്റെ ദേശീയപതാക പുതച്ച് കാണികളെ അഭിസംബോധന ചെയ്തപ്പോള്‍ ചരിത്രം പിറന്നു. ഇതാദ്യമായാണ് ഭാരതം ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണവും വെള്ളിയും ഒരുമിച്ച് നേടുന്നത്. ജാവലിനില്‍ ഭാരതത്തിന്റെ ആധിപത്യം കണ്ട ഏഷ്യന്‍ ഗെയിംസ് കൂടിയാണിത്. വനിതാ വിഭാഗത്തില്‍ നേരത്തേ ഭാരതതാരം അന്നു റാണി സ്വര്‍ണം നേടിയിരുന്നു.

യുജീന്‍ ഡയമണ്ട് ലീഗില്‍ നീരജ് വെള്ളി നേടിയിരുന്നു. 83.80 മീറ്റര്‍ ദൂരം പിന്നിട്ടാണ് നീരജ് ചോപ്ര രണ്ടാം സ്ഥാനമുറപ്പിച്ചത്. 0.44 മീറ്റര്‍ വ്യത്യാസത്തിലായിരുന്നു നീരജിന് സ്വര്‍ണം നഷ്ടമായത്. ബുഡാപെസ്റ്റില്‍ നടന്ന ലോകചാംപ്യന്‍ഷിപ്പില്‍ 88.87 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണ മെഡല്‍ ജേതാവായ നീരജിന് സെപ്റ്റംബറില്‍ നടന്ന സൂറിച്ച ഡയമണ്ട് ലീഗില്‍ വെള്ളി മെഡല്‍ നേടാനേ സാധിച്ചിരുന്നുള്ളൂ.

 

Tags: Neeraj Choprakishore jenajavelin throwBharatHangzhou Asian Games
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സച്ചിന്‍ യാദവ്, നീരജ് ചോപ്ര
Sports

റോം ഡയമണ്ട് ലീഗ്: നീരജ് ഇല്ല, സച്ചിന്‍ ഇറങ്ങും

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

India

ഭാരതത്തിന്റേത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ: ആന്റോണിയോ ഗുട്ടെറസ്

Sports

നീരജ് കോച്ചുമായി പിരിഞ്ഞു

India

മദ്രസയില്‍ ആധുനിക വിദ്യാഭ്യാസവും നല്‍കണം, ഭാരതത്തെ കുറിച്ചും പഠിപ്പിക്കണം-ഡോ മോഹന്‍ ഭഗവത്, തീവ്ര ഇസ്ലാമിക ആശയങ്ങള്‍ ഉപേക്ഷിക്കണം

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.