Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീട് നിര്‍മാണത്തിന് അനുമതി വേണം: തീരദേശജനത കുടില്‍കെട്ടി സമരത്തിലേക്ക്

സമരം എടവനക്കാട് വില്ലേജ് ഓഫീസിന് മുന്നില്‍ ഒക്ടോബര്‍ മൂന്നിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2023, 09:28 am IST
in Kerala, Ernakulam

കൊച്ചി: തീരദേശ ജനതയ്‌ക്ക് വീട് നിര്‍മാണത്തിന് സഹായകമായ ഭേദഗതികള്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ല. ഭേദഗതി നടപ്പിലാക്കാതെ തടഞ്ഞു വെച്ചിരിക്കുന്ന കേരള തീരദേശ പരിപാലന അതോറിറ്റിയുടെ നിയമ വിരുദ്ധ നടപടിക്കതിരെ സി ആര്‍ ഇസെഡ് ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ ഒക്ടോബര്‍ മൂന്നിന് എടവനക്കാട് വില്ലേജ് ഓഫീസിന് മുന്നില്‍ കുടില്‍ കെട്ടി സമരംസംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

2019 ജനുവരി 18ന് തീരദേശ പരിപാലന നിയമത്തിന്റെ പരിഷ്‌കരിക്കപ്പെട്ട ഭേദഗതി നിയമം പുറത്തിറക്കിയിട്ടു കേരളത്തില്‍ ഇന്നും പിന്തുടരുന്നത് 2011 ജനുവരി 6 ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളാണ്. എന്നാല്‍ 2019 ലെ തീരദേശ പരിപാലന നിയമത്തിന്റെ പരിഷ്‌കരിക്കപ്പെട്ട ഭേദഗതി നടപ്പിലാക്കാനായി പ്രാഥമികഘട്ടമായ കരട് മാപ്പ് പ്രസിദ്ധീകരണവും പബ്ലിക് ഹിയറിങ്ങും പൂര്‍ത്തിയായത് 2023 ജൂണിലാണ്. നാലു വര്‍ഷത്തെ കാത്തിരിപ്പിന്ശേഷം പ്രസിദ്ധീകരിക്കപ്പെട്ട കരടു മാപ്പില്‍ മുപ്പത്തയ്യായിരത്തോളം ആക്ഷേപങ്ങള്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. ഈ ആക്ഷേപങ്ങള്‍ മനസ്സിലാക്കി വേണ്ട തിരുത്തലുകള്‍ നടത്തി ഫൈനല്‍ മാപ്പിന് കേന്ദ്രസര്‍ക്കാറിന്റെ അനുമതി വാങ്ങിയാല്‍ മാത്രമേ 2019ലെ നിയമം കേരളത്തില്‍ പ്രാബല്യത്തില്‍ വരികയുള്ളൂ.

കേരളത്തില്‍ നിലവിലിരിക്കുന്ന 2011ലെ നിയമപ്രകാരം വേലിയേറ്റ രേഖ കണക്കാക്കുന്നത് കൃഷിയിടങ്ങള്‍, ചെമ്മീന്‍ കെട്ടുകള്‍, തോടുകള്‍, പുഴ, കായല്‍ മുതലായവയുടെ വരമ്പുകളില്‍ ആണ്. ഈ വരമ്പുകളില്‍ നിന്ന് 50 മീറ്റര്‍ ദൂരം കേരളത്തിലെ കായല്‍ ദ്വീപുകള്‍ക്ക് കിട്ടുന്ന പ്രത്യേക പരിഗണന വെച്ച് നിര്‍മാണ നിരോധിത മേഖലയായാണ് കണക്കാക്കുന്നത്.

ഈ 50 മീറ്റര്‍ പരിധിയില്‍ നിലവിലുള്ള പഴയ വീടുകള്‍ക്ക് അത്രയും തന്നെ പുതുക്കിപ്പണിയാന്‍ മാത്രമാണ് അനുമതി നല്‍കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ പുതിയ വീടുകള്‍ക്ക് ഈ 50 മീറ്റര്‍ പരിധിയില്‍ നിര്‍മാണത്തിന് അനുമതി നല്‍കുന്നില്ല. കെട്ടിട നിര്‍മാണത്തിനായി സമര്‍പ്പിക്കപ്പെട്ട പതിനായിരക്കണക്കിന് അപേക്ഷകളാണ് കേരളത്തിലെ പത്തോളം ജില്ലകളിലായി ഇതുവരെ നിരസിക്കപ്പെട്ടിട്ടുള്ളത്.

2011 ലെ നിയമത്തിലെ രണ്ടാം ഖണ്ഡികയില്‍ വേലിയേറ്റ രേഖയെക്കുറിച്ചുള്ള നിര്‍വചിക്കുന്ന ഭാഗത്താണ് 2020 മെയ് ഒന്നിന് പ്രസിദ്ധീകരിച്ച സുപ്രധാന ഭേദഗതി ഉത്തരവ് കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. ഇത് പ്രകാരം 1991 ന് മുന്‍പ് സ്ഥാപിക്കപ്പെട്ടിട്ടുള്ള ബണ്ടുകളോ , വരമ്പുകളോ, ഉപയോഗിച്ച് വേലിയേറ്റത്തെ തടയുന്ന സംവിധാനങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ വേലിയേറ്റ രേഖ കണക്കാക്കേണ്ടത് ബണ്ടുകളുടെയും തുമ്പുകളുടെയും ലൈനില്‍ ആകണമെന്നാണ്.

ഈ ഭേദഗതിയിലൂടെ തീരദേശത്ത് പൊക്കാളി പാടങ്ങളുടെയും ചെമ്മീന്‍ കെട്ടുകളുടെയും സമീപത്ത് താമസിക്കുന്ന ആയിരകണക്കിന് കുടുംബങ്ങള്‍ക്ക് വീട് വെക്കുന്നതിന് സാധിക്കുമെന്നും അവര്‍ പറഞ്ഞു. അതിനാല്‍ തൂമ്പില്‍ നിന്നും ദൂരം അളന്ന് പുതിയ വീടുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. കുടില്‍കെട്ടി സമരം കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ സലിഹരന്‍ ഇ.കെ, ബേസില്‍ മൂക്കത്ത്, സലി കെ. എസ്, വിനോദ്, തിലകന്‍, ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.

Tags: PermissionEdavanakkadVillage Officestrikehouse construction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

India

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

India

മമതയുടെ തൃണമൂലിന് രക്തസാക്ഷി ദിന റാലി നടത്താന്‍ കര്‍ക്കശ ഉപാധികളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.