Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിശ്വകര്‍മ്മജരെ തിരിച്ചറിഞ്ഞ് കേന്ദ്രം; മുഖംതിരിച്ച് സംസ്ഥാനം

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Sep 17, 2023, 10:42 pm IST
in Kerala, News

തിരുവനന്തപുരം: രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതില്‍ തങ്ങളുടെ കരകൗശല വിദ്യകളിലൂടെ തനതായ മുദ്ര പതിപ്പിച്ചവരാണ് വിശ്വകര്‍മ്മജര്‍. വര്‍ഷങ്ങളായി ഭാരതത്തിന്റെ അഭിവൃദ്ധിയുടെ മൂലകാരണം സര്‍ക്കാര്‍ അവര്‍ക്കായി വലിയ പദ്ധതി പ്രഖ്യാപിച്ചത്. കരകൗശല വിദഗ്ധരായ തൊഴിലാളികള്‍ക്ക് പരിശീലനവും സാങ്കേതികവിദ്യയും ഉപകരണങ്ങളും ലഭ്യമാക്കുന്ന ‘പിഎം വിശ്വകര്‍മ്മ’ രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള ചരിത്ര പദ്ധതിയാണ്. തൊഴിലിന്റെ ദേവനായ വിശ്വകര്‍മ്മാവിന്റെ ജന്മദിനത്തില്‍ തുടക്കം കുറിച്ച പദ്ധതിയോട് തൊഴിലാളി വര്‍ഗ സര്‍ക്കാരിന്റെ സമീപനമാണ് ഉദ്ഘാടന ദിവസം കണ്ടത്. രാജ്യം മുഴുവന്‍ ആഘോഷപൂര്‍വം നടത്തിയ ഉദ്ഘാടന പരിപാടികളില്‍ കേരളത്തിലെ ചടങ്ങ് ഇടതുമുന്നണി കൂട്ടത്തോടെ ബഹിഷ്‌കരിച്ചു. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ പങ്കെടുത്ത തിരുവന്തപുരത്തെ പരിപാടിയില്‍ പേരുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എംപിമാരും മാത്രമല്ല മേയര്‍ പോലും എത്തിയില്ല.

പരമ്പരാഗത കരകൗശല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് പിന്തുണ നല്‍കുന്ന പദ്ധതിയുടെ ഗുണഫലം 18 വിഭാഗം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കാണ് ഗുണം ചെയ്യുക. കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധേയമായ വലിയ പദ്ധതികളോടൊക്കെ പുറംതിരിഞ്ഞു നില്‍ക്കുന്ന നിലപാടാണ് തുടക്കം മുതല്‍ കേരള സര്‍ക്കാര്‍ സ്വീകരിക്കാറുള്ളത്. ജന്‍ധന്‍ അക്കൗണ്ട്, ആരോഗ്യ ഇന്‍ഷ്വറന്‍സ്, കിസാന്‍ സമ്മാന്‍ നിധി തുടങ്ങിയവയുടെ ഗുണഫലം കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നതില്‍ കാലതാമസം വന്നു. അതിന്റെ തുടര്‍ച്ചയായി മാത്രം വിശ്വകര്‍മ്മ പദ്ധതിയെ കണ്ടുകൂടാ. കാരണം, ഇത് അടിസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടിയുള്ള പദ്ധതിയാണ്. ആശാരി, മൂശാരി, കൊല്ലന്‍, തട്ടാന്‍, കുശവര്‍, ചെരുപ്പുകുത്തി, ക്ഷുരകന്‍, അലക്കുകാര്‍, തയ്യല്‍ക്കാര്‍ തുടങ്ങി ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ട് ബാങ്ക് എന്നു കരുതുന്ന വിഭാഗങ്ങള്‍ കേന്ദ്ര പദ്ധതിയുടെ ഗുണഭോക്താക്കളായാല്‍ തങ്ങളില്‍ നിന്ന് അകലുമോ എന്ന ഭയം ഇടതുമുന്നണിക്കുണ്ട്. വിശ്വകര്‍മ്മ ദേവന്റെ പേരില്‍ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ആരംഭിക്കുന്ന പദ്ധതിയുമായി സഹകരിച്ചാല്‍ സനാതന വിശ്വാസത്തെ പിന്തുണക്കലാകുമോ എന്ന സംശയവും ഉണ്ടാകാം.

തൊഴിലാളി സമൂഹത്തിന് പ്രതീക്ഷയുടെ കിരണം സമ്മാനിക്കുന്ന പദ്ധതിയെ നേരിട്ടെതിര്‍ക്കാതെ ആക്ഷേപം ചൊരിയാനും ഇടതുകേന്ദ്രങ്ങള്‍ മുന്നോട്ടുവരുന്നുണ്ട്. തൊഴിലാളികള്‍ക്ക് സഹായം നല്‍കുന്നത് അവര്‍ മറ്റു തൊഴില്‍ മേഖലയിലേക്ക് പോകാതിരിക്കാനാണെന്നും ചാതുര്‍വര്‍ണ്യം തിരിച്ചുകൊണ്ടുവരാനാണെന്നുമാണ് പറയുന്ന ന്യായം. തൊടുന്യായം ചെലവാകുന്നിെല്ലന്നു മാത്രം. ഇടതുമുന്നണിക്കൊപ്പം നിന്ന വിശ്വകര്‍മ്മ സംഘടനകള്‍ ഉള്‍പ്പെടെ പദ്ധതിയെ ഹൃദയപൂര്‍വം സ്വാഗതം ചെയ്തിരിക്കുകയാണ്.

 

Tags: PMViswakarmayojanakerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്ത് എത്തിച്ച് പീഡനം: മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധം,ഇടപാടുകള്‍ വാട്‌സാപ്പിലൂടെ

മണിപ്പൂരിൽ വൻ ആയുധക്കടത്ത് ശ്രമം പരാജയപ്പെടുത്തി ; 67 ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തു

ഇന്ത്യൻ സൈന്യം അതിവേഗം ശക്തി പ്രാപിക്കുന്നു ; സൂര്യാസ്ത്രം മുതൽ നാഗാസ്ത്രം വരെ ശത്രുക്കൾക്ക് നാശം വിതയ്‌ക്കും

വകുപ്പ് വിഭജനം വൈകിയത് ലീഗിന്റെ സമ്മര്‍ദ്ദം മൂലം,’തിണ്ണ നിരങ്ങല്‍’ എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും മാത്രം ഉദ്ദേശിച്ചാണോ എന്ന്  വി മുരളീധരന്‍

സഹോദരന്‍ ടി വിയുടെ റിമോട്ട് നല്‍കിയില്ല: 12 കാരന്‍ ജീവനൊടുക്കി

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍:അടിയന്തര റിപ്പോര്‍ട്ട് തേടി രമേശ് ചെന്നിത്തല, കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യം

ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ലൗഡ്‌സ്പീക്കർ അഴിച്ചുമാറ്റണം : ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

പതിമൂന്നാം നമ്പര്‍ കാര്‍ മന്ത്രി കെ എം ഷാജിക്ക്

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.