Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിശ്വകര്‍മ്മജരെ തിരിച്ചറിഞ്ഞ് കേന്ദ്രം; മുഖംതിരിച്ച് സംസ്ഥാനം

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Sep 17, 2023, 10:42 pm IST
in Kerala, News

തിരുവനന്തപുരം: രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതില്‍ തങ്ങളുടെ കരകൗശല വിദ്യകളിലൂടെ തനതായ മുദ്ര പതിപ്പിച്ചവരാണ് വിശ്വകര്‍മ്മജര്‍. വര്‍ഷങ്ങളായി ഭാരതത്തിന്റെ അഭിവൃദ്ധിയുടെ മൂലകാരണം സര്‍ക്കാര്‍ അവര്‍ക്കായി വലിയ പദ്ധതി പ്രഖ്യാപിച്ചത്. കരകൗശല വിദഗ്ധരായ തൊഴിലാളികള്‍ക്ക് പരിശീലനവും സാങ്കേതികവിദ്യയും ഉപകരണങ്ങളും ലഭ്യമാക്കുന്ന ‘പിഎം വിശ്വകര്‍മ്മ’ രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള ചരിത്ര പദ്ധതിയാണ്. തൊഴിലിന്റെ ദേവനായ വിശ്വകര്‍മ്മാവിന്റെ ജന്മദിനത്തില്‍ തുടക്കം കുറിച്ച പദ്ധതിയോട് തൊഴിലാളി വര്‍ഗ സര്‍ക്കാരിന്റെ സമീപനമാണ് ഉദ്ഘാടന ദിവസം കണ്ടത്. രാജ്യം മുഴുവന്‍ ആഘോഷപൂര്‍വം നടത്തിയ ഉദ്ഘാടന പരിപാടികളില്‍ കേരളത്തിലെ ചടങ്ങ് ഇടതുമുന്നണി കൂട്ടത്തോടെ ബഹിഷ്‌കരിച്ചു. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ പങ്കെടുത്ത തിരുവന്തപുരത്തെ പരിപാടിയില്‍ പേരുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എംപിമാരും മാത്രമല്ല മേയര്‍ പോലും എത്തിയില്ല.

പരമ്പരാഗത കരകൗശല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് പിന്തുണ നല്‍കുന്ന പദ്ധതിയുടെ ഗുണഫലം 18 വിഭാഗം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കാണ് ഗുണം ചെയ്യുക. കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധേയമായ വലിയ പദ്ധതികളോടൊക്കെ പുറംതിരിഞ്ഞു നില്‍ക്കുന്ന നിലപാടാണ് തുടക്കം മുതല്‍ കേരള സര്‍ക്കാര്‍ സ്വീകരിക്കാറുള്ളത്. ജന്‍ധന്‍ അക്കൗണ്ട്, ആരോഗ്യ ഇന്‍ഷ്വറന്‍സ്, കിസാന്‍ സമ്മാന്‍ നിധി തുടങ്ങിയവയുടെ ഗുണഫലം കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നതില്‍ കാലതാമസം വന്നു. അതിന്റെ തുടര്‍ച്ചയായി മാത്രം വിശ്വകര്‍മ്മ പദ്ധതിയെ കണ്ടുകൂടാ. കാരണം, ഇത് അടിസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടിയുള്ള പദ്ധതിയാണ്. ആശാരി, മൂശാരി, കൊല്ലന്‍, തട്ടാന്‍, കുശവര്‍, ചെരുപ്പുകുത്തി, ക്ഷുരകന്‍, അലക്കുകാര്‍, തയ്യല്‍ക്കാര്‍ തുടങ്ങി ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ട് ബാങ്ക് എന്നു കരുതുന്ന വിഭാഗങ്ങള്‍ കേന്ദ്ര പദ്ധതിയുടെ ഗുണഭോക്താക്കളായാല്‍ തങ്ങളില്‍ നിന്ന് അകലുമോ എന്ന ഭയം ഇടതുമുന്നണിക്കുണ്ട്. വിശ്വകര്‍മ്മ ദേവന്റെ പേരില്‍ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ആരംഭിക്കുന്ന പദ്ധതിയുമായി സഹകരിച്ചാല്‍ സനാതന വിശ്വാസത്തെ പിന്തുണക്കലാകുമോ എന്ന സംശയവും ഉണ്ടാകാം.

തൊഴിലാളി സമൂഹത്തിന് പ്രതീക്ഷയുടെ കിരണം സമ്മാനിക്കുന്ന പദ്ധതിയെ നേരിട്ടെതിര്‍ക്കാതെ ആക്ഷേപം ചൊരിയാനും ഇടതുകേന്ദ്രങ്ങള്‍ മുന്നോട്ടുവരുന്നുണ്ട്. തൊഴിലാളികള്‍ക്ക് സഹായം നല്‍കുന്നത് അവര്‍ മറ്റു തൊഴില്‍ മേഖലയിലേക്ക് പോകാതിരിക്കാനാണെന്നും ചാതുര്‍വര്‍ണ്യം തിരിച്ചുകൊണ്ടുവരാനാണെന്നുമാണ് പറയുന്ന ന്യായം. തൊടുന്യായം ചെലവാകുന്നിെല്ലന്നു മാത്രം. ഇടതുമുന്നണിക്കൊപ്പം നിന്ന വിശ്വകര്‍മ്മ സംഘടനകള്‍ ഉള്‍പ്പെടെ പദ്ധതിയെ ഹൃദയപൂര്‍വം സ്വാഗതം ചെയ്തിരിക്കുകയാണ്.

 

Tags: keralaPMViswakarmayojana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.