Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമൂഹ്യ സുരക്ഷാ പെന്‍ഷന്റെ മറവില്‍ പിണറായി സര്‍ക്കാര്‍ നടത്തിയത് തീവെട്ടിക്കൊള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2023, 10:28 pm IST
in Kerala

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്റെ മറവില്‍ 2018 മുതല്‍ 2021 വരെ പിണറായി സര്‍ക്കാര്‍ നടത്തിയത് തീവെട്ടിക്കൊള്ള. പെന്‍ഷന്‍ നല്‍കാന്‍ എന്ന പേരില്‍, കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് (കെഎസ്എസ്പിഎല്‍) അക്കൗണ്ടില്‍ പണം ഉണ്ടായിട്ടും മൂന്നുവര്‍ഷത്തേക്ക് അധികം വായ്‌പയെടുത്തത് 19472.14 കോടി രൂപ. ഉപഭോക്താവിന്റെ കൈകളിലേക്ക് പണം എത്തിക്കാനുള്ള ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍(ഡിബിടി) വഴി അധികം വിതരണം ചെയ്തത് 4478.85 കോടി. ഈ തുക എവിടെ പോയെന്നതിന് കണക്കുപോലുമില്ലെന്ന് സിഎജി കണ്ടത്തി.
സാമൂഹ്യ പെന്‍ഷന് തുക സമാഹരിക്കാനാണ് കെഎസ്എസ്പിഎല്‍ രൂപീകരിച്ചത്. ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് പണം എത്തിക്കുന്ന ഡിബിടി നിയന്ത്രിക്കുന്നത് പഞ്ചായത്ത് ഡയറക്ടറേറ്റ് സെല്‍ ആണ്. ഈ രïിടത്തും ഗുരുതര ക്രമക്കേടുകളുïെന്നാണ് സിഎജി കïെത്തല്‍.
2018-19ല്‍ 4654.96 ഉം 2020-21 ല്‍ 10226.56 കോടിയും ആണ് പെന്‍ഷന്‍ വിതരണത്തിന് വേണ്ടിയിരുന്നത്. ഈ സമയം കെഎസ്എസ്പിഎല്‍ അക്കൗണ്ടില്‍ 2018-19ല്‍ 5579.28 കോടിയും 2020-21 ല്‍ 11924.14 കോടിയും ഉണ്ടായിരുന്നു. എന്നിട്ടും 2018-19 ല്‍ 6618.82 കോടിയും 2020-21 ല്‍ 8604.19 കോടിയും അധിക വായ്‌പയെടുത്തു. 2019-20ല്‍ 2794.52 കോടി അക്കൗണ്ടിലുള്ളതിനേക്കാള്‍ അധികം വേണമായിരുന്നു. അതിനുപകരം 4049.13 കോടി അധികം വായ്‌പയെടുത്തു. മൂന്നുവര്‍ഷത്തിലുമായി ഈ രീതിയില്‍ 19472.14 കോടി രൂപയാണ് അധികം വായ്‌പയെടുത്തത്. അധികവായ്‌പയ്‌ക്ക് 1596.34 കോടി പലിശയും അടച്ചിട്ടുണ്ട്.
കൂടാതെ കെഎസ്എസ്പിഎല്‍ 2018ല്‍ നില്‍കിയ തുകയുടെയും പഞ്ചായത്ത് ഡയറക്ടറേറ്റിലെ ഡിബിടി സെല്‍ നല്‍കിയ കണക്കും തമ്മില്‍ 13898.61 കോടിയുടെ വ്യത്യാസവും കïെത്തിയിട്ടുണ്ട്.
ഗുരുതരമായ മറ്റൊരു ക്രമക്കേടും സിഎജി കïെത്തി. കെഎസ്എസ്പിഎല്‍ കണക്ക് പ്രകാരം ഉള്ളതിനേക്കാള്‍ 4478.85 കോടി രൂപ അധികം ഡിബിടി വഴി വിതരണം ചെയ്തിട്ടുണ്ട്. 4478.85 കോടി രൂപ ആര്‍ക്കൊക്കെ, ഏതൊക്കെ അക്കൗണ്ടുകളിലേക്ക് എന്ത് കാരണത്തിന് വിതരണം ചെയ്തു എന്ന ചോദ്യത്തിന് സര്‍ക്കാര്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ല്‍ വിതരണം ചെയ്ത തുകയുടെ ഒരുഭാഗം 2019ല്‍ തെറ്റായി എടുത്തതാണ് എന്ന് മാത്രമായിരുന്നു സര്‍ക്കാരിന്റെ ന്യായീകരണം. മറുപടി സിഎജി തള്ളിക്കളഞ്ഞിട്ടുണ്ട്.
സഹകരണ സംഘങ്ങള്‍ വഴിയും ബാങ്കുകള്‍ വഴിയും വിതരണം ചെയ്യാനാകാത്ത തുക തിരിച്ചടയക്കുന്നുïോ എന്ന് പരിശോധിക്കാന്‍ സംവിധാനമില്ലെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. അക്കൗണ്ടുകളും കണക്കുകളും കൃത്യമല്ല. കൈമാറ്റം ചെയ്ത തുകയുടെ ഉപയോഗം, വിതരണം ചെയ്ത തുക, ചെയ്യാത്ത തുക, തിരിച്ചടച്ച തുക എന്നിവ നിരീക്ഷിക്കാന്‍ സംവിധാനമില്ല. വിതരണം ചെയ്യാത്ത പെന്‍ഷന്‍ തുക സംബന്ധിച്ചുള്ള യഥാര്‍ത്ഥ ഡേറ്റാ കെഎസ്എസ്പിഎല്ലിലോ ഡിബിടി സെല്ലിലോ ഇല്ല. കൂടാതെ സഹകരണ സംഘങ്ങള്‍ വഴി വിതരണം ചെയ്യുന്ന തുകയുടെ രസീതില്‍ ഗുണഭോക്താവിന്റെ വിരലടയാളം മാത്രമാണുള്ളത്. ഇത് വലിയ ക്രമക്കേടിന് വഴിവയ്‌ക്കുന്നു എന്നും സിഎജി കïെത്തിയിട്ടുണ്ട്.

Tags: Pinarayi Governmentpinarai vijayanCAG
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

Kerala

വേനല്‍ ചൂട് ഉയരുന്നു: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിച്ചു, അതീവ ജാഗ്രത നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

Kerala

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ കണ്ടെതിനെ തുടര്‍ന്ന് ലീക്ക് പ്രൂഫ് പശ കൊണ്ട് ഒട്ടിച്ച നിലയില്‍
Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.