Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പിണറായി സര്‍ക്കാർ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ചാല പൈതൃകത്തെരുവ് പദ്ധതി ഉപേക്ഷിച്ചു; ചെലവാക്കിയ പണം കിട്ടാതെ ഹാബിറ്റാറ്റ്

പച്ചക്കറി മാര്‍ക്കറ്റിന്റെ അശാസ്ത്രീയ നിര്‍മാണം കച്ചവടക്കാരെ വലച്ചു

Janmabhumi Online by Janmabhumi Online
Sep 2, 2023, 01:28 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: രണ്ടു നൂറ്റാണ്ടിലേറെക്കാലത്തെ ചരിത്രമുള്ള ചാല പൈതൃക കമ്പോളത്തെയും തെരുവിനെയും പഴമയുടെ പ്രൗഢി നല്‍കി പുനരുജ്ജീവിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്യപ്പെട്ട ചാല പൈതൃകത്തെരുവ് പദ്ധതി ഉപേക്ഷിച്ചു. വിനോദസഞ്ചാര വകുപ്പ് ആണ് ഈ പദ്ധതി കൊണ്ട് വന്നത്.

സ്മാര്‍ട്ട് സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി 40 കോടി രൂപ ചെലവില്‍ ആര്‍ക്കിടെക്റ്റ് ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ഗ്രൂപ്പിനെയാണ് നിര്‍മാണച്ചുമതലയേല്‍പ്പിച്ചിരുന്നത്. എന്നാല്‍ ചാല പച്ചക്കറി മാര്‍ക്കറ്റും അതിന് സമീപം പബ്ലിക് കംഫര്‍ട്ട് സ്‌റ്റേഷനും മാത്രം നിര്‍മിച്ചു. പച്ചക്കറി മാര്‍ക്കറ്റിന്റെ അശാസ്ത്രീയ നിര്‍മാണം കച്ചവടക്കാരെ വലച്ചു. സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലസൗകര്യവും ആളുകള്‍ക്ക് സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യവും ഇല്ലാത്തതിനാല്‍ കടയില്‍ കച്ചവടം നടക്കുന്നുമില്ല.

പബ്ലിക് കംഫര്‍ട്ട് സ്‌റ്റേഷന് ടിസി ലഭിക്കാത്തതിനാല്‍ ഇതുവരെ തുറന്ന് കൊടുത്തിട്ടില്ല. ചാല മാര്‍ക്കറ്റിലെ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മഴ പെയ്താല്‍ മാര്‍ക്കറ്റിലേക്ക് കടക്കാന്‍ പോലും കഴിയില്ല. ചാല പൈതൃകത്തെരുവ് പദ്ധതിക്ക് വേണ്ടി ഹാബിറ്റാറ്റ് ഇതുവരെ രണ്ടേമുക്കാല്‍ കോടി രൂപയുടെ പണി ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഒരു രൂപ പോലും സര്‍ക്കാരില്‍ നിന്നും കിട്ടിയിട്ടില്ലെന്നും ഹാബിറ്റാറ്റിനോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

സ്മാര്‍ട്ട്‌സിറ്റി പദ്ധതി: കൗണ്‍സിലര്‍ക്ക് പണി കിട്ടി
ചാല വാര്‍ഡിലെ എണ്‍പത് ശതമാനം റോഡുകളും സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ കീഴിലുള്‍പ്പെടുത്തിയതോടെ പണി കിട്ടിയത് കൗണ്‍സിലര്‍ സിമി ജ്യോതിഷിനാണ്. വാര്‍ഡിലെ മൂന്നോ നാലോ ഇടവഴികള്‍ ഒഴിച്ച് മറ്റെല്ലാ റോഡുകളുടെയും റോഡിനോട് ചേര്‍ന്നുള്ള ഓടകളുടെയും പണി സ്മാര്‍ട്ട് സിറ്റിയെ ആണ് ഏല്‍പ്പിച്ചത്. പണി പൂര്‍ത്തിയാക്കേണ്ട സമയം കഴിഞ്ഞിട്ടും പല റോഡുകളുടെയും പണി തുടങ്ങിയിട്ട് പോലുമില്ല.

ആദ്യത്തെ കരാറുകാരന്‍ പണി ഉപേക്ഷിച്ചു പോയി. പുതിയ ടെന്‍ഡര്‍ ആയി എന്നു പറയുന്നു. പക്ഷേ ഇതുവരെയും പണികള്‍ ആരംഭിച്ചിട്ടില്ല. തകര്‍ന്ന റോഡുകള്‍ കൗണ്‍സിലറുടെ ഫണ്ട് ഉപയോഗിച്ച് നന്നാക്കാനുമാകുന്നില്ല. ഇതൊന്നും പക്ഷേ വാര്‍ഡിലെ ജനങ്ങള്‍ക്ക് അറിയേണ്ട കാര്യമില്ല. തകര്‍ന്ന റോഡുകളും ഓടകളും ചൂണ്ടിക്കാട്ടി കൗണ്‍സിലറെയാണ് അവര്‍ പഴിചാരുന്നത്.

അട്ടക്കുളങ്ങരകിളളിപ്പാലം ബൈപ്പാസില്‍ നിന്നും വാട്ടര്‍ അതോറിറ്റി ഓഫീസ് വഴി ചാല മാര്‍ക്കറ്റിലേക്ക് ഉള്ള ഇടവഴിയും സ്മാര്‍ട്ട് സിറ്റി പദ്ധതിയിലുള്‍പ്പെട്ടതാണ്. ഇവിടെ ബിവറേജസ് കോര്‍പ്പറേഷന്റെ ഒരു ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കുന്നു. ഈ റോഡില്‍ പരസ്യമായ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും വ്യാപകമാണെന്ന പരാതിയുമുണ്ട്. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നഗരസഭാ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപനും കൗണ്‍സിലര്‍ സിമി ജ്യോതിഷും തിരുമല അനിലും സ്മാര്‍ട്ട് സിറ്റി ഓഫീസിനു മുന്നില്‍ കുത്തിയിരുന്നപ്പോഴാണ് റോഡ് അറ്റകുറ്റപണികള്‍ ചെയ്യാന്‍ അധികൃതര്‍ തയ്യാറായത്.

കളക്ടര്‍, മന്ത്രിമാര്‍, എംഎല്‍എ, സ്മാര്‍ട്ട്‌സിറ്റി, പൈതൃകത്തെരുവ് പദ്ധതി തുടങ്ങിയവരുടെയൊന്നും മീറ്റിംങ്ങുകളോ സന്ദര്‍ശനങ്ങളോ തന്നെ അറിയിക്കാറില്ലെന്ന് ചാലവാര്‍ഡ് കൗണ്‍സിലര്‍ സിമി ജ്യോതിഷ് അറിയിച്ചു.

Tags: ChalaThiruvananthapuram
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്തെ ബ്രഹ്‌മോസ് സെന്റർ ഡിആർഡിഒ ഏറ്റെടുക്കും; വി.ഡി.സതീശൻ വെറുതെ വിവാദമുണ്ടാക്കുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

ജിഎസ്ടി ദിനാഘോഷം ഇന്ന് തിരുവനന്തപുരത്ത്

Entertainment

കേരള ഫിലിം പോളിസി കോണ്‍ക്ലേവ് ആഗസ്റ്റില്‍ തിരുവനന്തപുരത്ത്, കരടുരൂപം ഒരു മാസത്തിനുള്ളില്‍

Kerala

യോഗ ലോക സമാധാനത്തിന് പ്രാധാന്യം നൽകുന്നു: അന്താരാഷ്‌ട്ര യോഗ ദിനാചരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ

തിരുവനന്തപുരം വിമാനത്താവളത്തിനടുത്ത് ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ഇറക്കേണ്ടി വന്ന എഫ് 35 ബി എന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്നു- വിമാനത്തിനടുത്ത് നില്‍ക്കുന്ന പൈലറ്റ് മൈക്കിനേയും കാണാം.
India

ബ്രിട്ടന്റെ അഞ്ചാം തലമുറ യുദ്ധവിമാനം ഇന്ധനം തീര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്നപ്പോള്‍ അതിന്റെ പൈലറ്റ് കസേര ആവശ്യപ്പെട്ടത് ഇക്കാരണത്താല്‍

പുതിയ വാര്‍ത്തകള്‍

പാലക്കാട്,മലപ്പുറം ജില്ലകളിലെ നിപ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍

നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്

പ്രവീൺ നെട്ടാരു വധക്കേസിലെ പ്രധാന പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരനെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്തു

അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണി: മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടത്തിപ്പുകാരി

അന്ന് രാമക്ഷേത്രത്തിനായി പുണ്യജലവും , കല്ലുകളും നൽകി  ; ഇന്ന് ക്ഷേത്രത്തിന്റെ പകർപ്പും സരയു നദിയിൽ നിന്നുള്ള ജലവും സമ്മാനമായി നൽകി മോദി

39 വര്‍ഷം പഴക്കമുള്ള കൊലപാതക കേസ് അന്വേഷണത്തില്‍ തിരുവമ്പാടി പൊലീസ് , അന്വേഷണം മുഹമ്മദിന്റെ വെളിപ്പെടുത്തലിന് പിന്നാലെ

ഏത് ഭീകരരെയും നിമിഷങ്ങൾക്കുള്ളിൽ തീർക്കാൻ സജ്ജം ; അയോദ്ധ്യയിൽ എൻ‌എസ്‌ജി കേന്ദ്രം ആരംഭിക്കുന്നു ; പ്രത്യേക നീക്കവുമായി യോഗി സർക്കാർ

സാനിറ്ററി പാഡിൽ രാഹുൽ ഗാന്ധിയുടെ ചിത്രം ; കോൺഗ്രസ് ഇത്രയും തരംതാഴരുതെന്ന് വിമർശനം : വിവാദമായതോടെ രാഹുലിന് പകരം പ്രിയങ്കയുടെ ചിത്രം പതിക്കാൻ ശ്രമം

വീട്ടമ്മയുടെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുക്കുകയും ഫോണുകള്‍ കവരുകയുംചെയ്ത പ്രതി ബംഗളൂരുവില്‍ പിടിയിലായി

ഇന്ത്യയുടെ കരസേന ഉപമേധാവി രാഹുല്‍ ആര്‍ സിങ്ങ്

ഇന്ത്യയ്‌ക്ക് ഒരൊറ്റ അതിര്‍ത്തിയാണെങ്കിലും ശത്രുക്കള്‍ മൂന്നാണ്- പാകിസ്ഥാനും ചൈനയും തുര്‍ക്കിയും: ഇന്ത്യന്‍ കരസേന ഉപമേധാവി രാഹുല്‍ ആര്‍. സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies