Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പിണറായി സര്‍ക്കാർ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ചാല പൈതൃകത്തെരുവ് പദ്ധതി ഉപേക്ഷിച്ചു; ചെലവാക്കിയ പണം കിട്ടാതെ ഹാബിറ്റാറ്റ്

പച്ചക്കറി മാര്‍ക്കറ്റിന്റെ അശാസ്ത്രീയ നിര്‍മാണം കച്ചവടക്കാരെ വലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2023, 01:28 pm IST
in Thiruvananthapuram

തിരുവനന്തപുരം: രണ്ടു നൂറ്റാണ്ടിലേറെക്കാലത്തെ ചരിത്രമുള്ള ചാല പൈതൃക കമ്പോളത്തെയും തെരുവിനെയും പഴമയുടെ പ്രൗഢി നല്‍കി പുനരുജ്ജീവിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്യപ്പെട്ട ചാല പൈതൃകത്തെരുവ് പദ്ധതി ഉപേക്ഷിച്ചു. വിനോദസഞ്ചാര വകുപ്പ് ആണ് ഈ പദ്ധതി കൊണ്ട് വന്നത്.

സ്മാര്‍ട്ട് സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി 40 കോടി രൂപ ചെലവില്‍ ആര്‍ക്കിടെക്റ്റ് ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ഗ്രൂപ്പിനെയാണ് നിര്‍മാണച്ചുമതലയേല്‍പ്പിച്ചിരുന്നത്. എന്നാല്‍ ചാല പച്ചക്കറി മാര്‍ക്കറ്റും അതിന് സമീപം പബ്ലിക് കംഫര്‍ട്ട് സ്‌റ്റേഷനും മാത്രം നിര്‍മിച്ചു. പച്ചക്കറി മാര്‍ക്കറ്റിന്റെ അശാസ്ത്രീയ നിര്‍മാണം കച്ചവടക്കാരെ വലച്ചു. സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലസൗകര്യവും ആളുകള്‍ക്ക് സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യവും ഇല്ലാത്തതിനാല്‍ കടയില്‍ കച്ചവടം നടക്കുന്നുമില്ല.

പബ്ലിക് കംഫര്‍ട്ട് സ്‌റ്റേഷന് ടിസി ലഭിക്കാത്തതിനാല്‍ ഇതുവരെ തുറന്ന് കൊടുത്തിട്ടില്ല. ചാല മാര്‍ക്കറ്റിലെ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മഴ പെയ്താല്‍ മാര്‍ക്കറ്റിലേക്ക് കടക്കാന്‍ പോലും കഴിയില്ല. ചാല പൈതൃകത്തെരുവ് പദ്ധതിക്ക് വേണ്ടി ഹാബിറ്റാറ്റ് ഇതുവരെ രണ്ടേമുക്കാല്‍ കോടി രൂപയുടെ പണി ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഒരു രൂപ പോലും സര്‍ക്കാരില്‍ നിന്നും കിട്ടിയിട്ടില്ലെന്നും ഹാബിറ്റാറ്റിനോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

സ്മാര്‍ട്ട്‌സിറ്റി പദ്ധതി: കൗണ്‍സിലര്‍ക്ക് പണി കിട്ടി
ചാല വാര്‍ഡിലെ എണ്‍പത് ശതമാനം റോഡുകളും സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ കീഴിലുള്‍പ്പെടുത്തിയതോടെ പണി കിട്ടിയത് കൗണ്‍സിലര്‍ സിമി ജ്യോതിഷിനാണ്. വാര്‍ഡിലെ മൂന്നോ നാലോ ഇടവഴികള്‍ ഒഴിച്ച് മറ്റെല്ലാ റോഡുകളുടെയും റോഡിനോട് ചേര്‍ന്നുള്ള ഓടകളുടെയും പണി സ്മാര്‍ട്ട് സിറ്റിയെ ആണ് ഏല്‍പ്പിച്ചത്. പണി പൂര്‍ത്തിയാക്കേണ്ട സമയം കഴിഞ്ഞിട്ടും പല റോഡുകളുടെയും പണി തുടങ്ങിയിട്ട് പോലുമില്ല.

ആദ്യത്തെ കരാറുകാരന്‍ പണി ഉപേക്ഷിച്ചു പോയി. പുതിയ ടെന്‍ഡര്‍ ആയി എന്നു പറയുന്നു. പക്ഷേ ഇതുവരെയും പണികള്‍ ആരംഭിച്ചിട്ടില്ല. തകര്‍ന്ന റോഡുകള്‍ കൗണ്‍സിലറുടെ ഫണ്ട് ഉപയോഗിച്ച് നന്നാക്കാനുമാകുന്നില്ല. ഇതൊന്നും പക്ഷേ വാര്‍ഡിലെ ജനങ്ങള്‍ക്ക് അറിയേണ്ട കാര്യമില്ല. തകര്‍ന്ന റോഡുകളും ഓടകളും ചൂണ്ടിക്കാട്ടി കൗണ്‍സിലറെയാണ് അവര്‍ പഴിചാരുന്നത്.

അട്ടക്കുളങ്ങരകിളളിപ്പാലം ബൈപ്പാസില്‍ നിന്നും വാട്ടര്‍ അതോറിറ്റി ഓഫീസ് വഴി ചാല മാര്‍ക്കറ്റിലേക്ക് ഉള്ള ഇടവഴിയും സ്മാര്‍ട്ട് സിറ്റി പദ്ധതിയിലുള്‍പ്പെട്ടതാണ്. ഇവിടെ ബിവറേജസ് കോര്‍പ്പറേഷന്റെ ഒരു ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കുന്നു. ഈ റോഡില്‍ പരസ്യമായ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും വ്യാപകമാണെന്ന പരാതിയുമുണ്ട്. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നഗരസഭാ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപനും കൗണ്‍സിലര്‍ സിമി ജ്യോതിഷും തിരുമല അനിലും സ്മാര്‍ട്ട് സിറ്റി ഓഫീസിനു മുന്നില്‍ കുത്തിയിരുന്നപ്പോഴാണ് റോഡ് അറ്റകുറ്റപണികള്‍ ചെയ്യാന്‍ അധികൃതര്‍ തയ്യാറായത്.

കളക്ടര്‍, മന്ത്രിമാര്‍, എംഎല്‍എ, സ്മാര്‍ട്ട്‌സിറ്റി, പൈതൃകത്തെരുവ് പദ്ധതി തുടങ്ങിയവരുടെയൊന്നും മീറ്റിംങ്ങുകളോ സന്ദര്‍ശനങ്ങളോ തന്നെ അറിയിക്കാറില്ലെന്ന് ചാലവാര്‍ഡ് കൗണ്‍സിലര്‍ സിമി ജ്യോതിഷ് അറിയിച്ചു.

Tags: ChalaThiruvananthapuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി; ഐടി മാനേജർ പിടിയിൽ, കഞ്ചാവ് അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് പതിവെന്ന് പ്രതി

Kerala

തലസ്ഥാനത്ത് പത്ത് കിലോ കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ; അറസ്റ്റ് ചെയ്ത് ഡാൻസാഫ് സംഘം

Thiruvananthapuram

തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ സിപിഎം ഗുണ്ടാപ്പിരിവ് അവസാനിപ്പിച്ച് മേയര്‍ വി.വി രാജേഷ്

Kerala

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

Kerala

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

പുതിയ വാര്‍ത്തകള്‍

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ കാറില്‍ മരിച്ച നിലയില്‍

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വച്ചു

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

പിന്തുണയ്‌ക്കാത്തവരുടെ തലയിൽ ചാണകമാണെന്ന് പാറ്റ അനുഭാവി ; രാജ്യവിരുദ്ധരെ പിന്തുണയ്‌ക്കുന്നവരിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വിദ്യാർത്ഥി

പത്തനംതിട്ടയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോയി

മമത കാവലുണ്ടാകുമെന്ന് കരുതി : ദരിദ്രർക്കുള്ള ഫണ്ടിൽ കയ്യിട്ടുവാരിയ ടിഎംസി നേതാവിനെ പിടിച്ചു കെട്ടി നാട്ടുകാർ : തലമൊട്ടയടിച്ച് , ചെരിപ്പുമാല അണിയിച്ചു

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

സിഎഎയുടെ പേരിൽ കലാപം നടത്തിയവർക്ക് വമ്പൻ പണി ; പൊതുസ്വത്ത് നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ബംഗാൾ സർക്കാർ : റെയിൽവേയ്‌ക്ക് മാത്രം 93 കോടി

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.