Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദേശ ഇടപെടലുകള്‍ തള്ളിക്കളയാനാകില്ല; മണിപ്പൂരിലേത് മതാധിഷ്ഠിത അക്രമമെന്നതിന് തെളിവില്ലെന്ന് യുഎസ് റിപ്പോര്‍ട്ട്

ചരിത്രപരമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍, ഗോത്ര സമുദായങ്ങള്‍ക്കിടയിലുള്ള വിള്ളലുകള്‍, ലഹരിവസ്തുക്കള്‍, സായുധ കലാപം എന്നിവയാണ് മണിപ്പൂരിലെ നിലവിലെ സാഹചര്യത്തിന് കാരണമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2023, 10:31 pm IST
in India

വാഷിങ്ടണ്‍: മണിപ്പൂര്‍ കലാപം മതാധിഷ്ഠിത അക്രമമെന്നതിന് തെളിവുകളില്ലെന്ന് അമേരിക്ക ആസ്ഥാനമായ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ ആന്‍ഡ് ഇന്ത്യന്‍ ഡയസ്‌പോറ സ്റ്റഡീസിന്റെ (എഫ്‌ഐഐഡിഎസ്) റിപ്പോര്‍ട്ട്.

ചരിത്രപരമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍, ഗോത്ര സമുദായങ്ങള്‍ക്കിടയിലുള്ള വിള്ളലുകള്‍, ലഹരിവസ്തുക്കള്‍, സായുധ കലാപം എന്നിവയാണ് മണിപ്പൂരിലെ നിലവിലെ സാഹചര്യത്തിന് കാരണമായത്. കൂടാതെ, വിദേശ ശക്തികളുടെ ഇടപെടലും തള്ളിക്കളയാനാകില്ലെന്ന് എഫ്‌ഐഐഡിഎസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും എല്ലാ നടപടികളും കൈക്കൊണ്ടു. ദുരിതബാധിതര്‍ക്ക് ആശ്വാസം നല്കാനായും എല്ലാവിധ സഹായ സൗകര്യങ്ങളുമൊരുക്കി.

ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും കലാപം മതാധിഷ്ഠിത അക്രമമെന്നതിന് തെളിവില്ല. മറിച്ച് വംശീയ വിഭജനം, ചരിത്രപരമായ അവിശ്വാസം, ഗോത്രങ്ങള്‍ തമ്മിലുള്ള മത്സരം എന്നിവയാണ് കലാപത്തിന് കാരണമായിരിക്കുന്നത്.

ഗോത്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തെ വിവിധ ഭീകരവാദ സംഘങ്ങള്‍ മുതലെടുക്കുകയായിരുന്നു. തോക്കെടുത്ത് അവര്‍ സ്വയം പുനരുജ്ജീവനത്തിന് ശ്രമിച്ചു. മ്യാന്‍മറിലൂടെയുള്ള ലഹരിവസ്തുക്കളുടെ കയറ്റുമതി ലക്ഷ്യമിടുന്ന മാഫിയകള്‍ ആയുധങ്ങളും ഫണ്ടും നല്കി ഭീകരരെ പിന്താങ്ങി. ഇത് കലാപം ആളിക്കത്തിച്ചു. അതുകൊണ്ടു തന്നെ മണിപ്പൂരില്‍ വിദേശ ഇടപെടല്‍ നടന്നിട്ടുണ്ട് എന്നത് തള്ളിക്കളയാന്‍ കഴിയില്ല.

കഴിഞ്ഞ ആഴ്ചകളില്‍ സംസ്ഥാനത്തെ സ്ഥിതി ശാന്തമായെങ്കിലും ജനങ്ങള്‍ക്ക് വിശ്വാസ്യത വന്നിട്ടില്ല. കലാപത്തിന്റെ പശ്ചാത്തലത്തില്‍ സ്വദേശം വിട്ട് പോയവര്‍ അവിടേക്ക് തിരികെയെത്തുന്നതിനോട് വിമുഖത കാട്ടുകയാണ്.

ജനങ്ങളില്‍ വിശ്വാസം വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ പ്രയത്‌നിക്കേണ്ടതുണ്ട്. അതിനായി ചര്‍ച്ചകള്‍ നടത്തണം, വിശ്വാസയോഗ്യമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്‌ക്കണം. ഇതവരുടെ മുന്നോട്ടുള്ള ജീവിതത്തിന് സഹായകമാകുമെന്നും എഫ്‌ഐഐഡിഎസ് വ്യക്തമാക്കുന്നു.

Tags: indiamanipurManipur violence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

India

ഹോർമുസ് കടലിടുക്ക് പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കണം : വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നത് തെറ്റെന്നും ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

India

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

US

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

India

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.