Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അനാഥമായി നീന്തല്‍ക്കുളം; ഒരാള്‍പോലും നീന്താത്ത കുളത്തിനായി മുടക്കിയത് 80 ലക്ഷം രൂപ

ഇത് വരെ ഒരാള്‍പോലും നീന്താത്ത കുളത്തിനായി മുടക്കിയത് 80 ലക്ഷം രൂപ. സംസ്ഥാന യുവജനക്ഷേമ വകുപ്പ് നഗരസഭയുമായി കരാര്‍വെച്ചാണ് കുളംപണിതത്. പണി തീര്‍ത്ത് നഗരസഭയ്‌ക്ക് കുളം കൈമാറുമെന്നതായിരുന്നു കരാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2023, 09:22 pm IST
in Pathanamthitta

തിരുവല്ല:  നീന്തല്‍ക്കുളം അനാഥമായി കിടക്കുന്നു. കുട്ടികള്‍ക്ക് സൗജന്യ നീന്തല്‍ പരിശീലനം, ആരോഗ്യം ക്രമപ്പെടുത്താന്‍ എല്ലാവര്‍ക്കും നീന്താനുളള അവസരം. പ്രതീക്ഷകള്‍  നല്‍കിയാണ് ഒന്‍പതുവര്‍ഷംമുമ്പ് നഗരമധ്യത്തില്‍ നീന്തല്‍ക്കുളം പണിതുടങ്ങിയത്.  

ഇത് വരെ ഒരാള്‍പോലും നീന്താത്ത കുളത്തിനായി മുടക്കിയത് 80 ലക്ഷം രൂപ. സംസ്ഥാന യുവജനക്ഷേമ വകുപ്പ് നഗരസഭയുമായി കരാര്‍വെച്ചാണ് കുളംപണിതത്.   പണി തീര്‍ത്ത് നഗരസഭയ്‌ക്ക് കുളം കൈമാറുമെന്നതായിരുന്നു കരാര്‍. 2014- ല്‍ തുടങ്ങിയ പണികള്‍ രണ്ടുവര്‍ഷത്തിനിടെ തീര്‍ന്നു. മേല്‍ക്കൂര, ചുറ്റുമതില്‍ എന്നിവ ഇല്ലാതെയാണ് പൂള്‍ പണിതത്. പിന്നീട് 29.69 ലക്ഷം രൂപ നഗരസഭ മുന്‍കൈയെടുത്ത് മുടക്കി. മേല്‍ക്കൂരയിട്ടു. ചുറ്റുമതില്‍ പൂര്‍ത്തിയായില്ല. ഈ പണികളെല്ലാം പിന്നീട് വിവാദത്തിലുമായി. പുഷ്പഗിരി റോഡില്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിനോടുചേര്‍ന്നുള്ള അരേയക്കര്‍ സ്ഥലമാണ് പൂളിനായി നഗരസഭ വിട്ടുനല്‍കിയത്. ആധുനിക രീതിയില്‍ പണിത കുളവും മുകളിലെ മറയും എല്ലാം നാശാവസ്ഥയിലായി. പബ്ലിക് സ്റ്റേഡിയത്തിന്റെ മാസ്റ്റര്‍പ്ലാനില്‍പ്പെടുന്ന സ്ഥലമാണ്്.  

  വന്‍തുക മുടക്കിയ കുളത്തിലെ ജല സംവിധാനങ്ങള്‍ കുറ്റമറ്റതായിരുന്നില്ല. ക്രമമായി വെള്ളം ഒഴുക്കിക്കളയുകയും പുതിയത് നിറയ്‌ക്കുകയും ചെയ്ത് ശുചീകരണ നിലവാരം നിലനിര്‍ത്താനുള്ള സംവിധാനം പാളി. നിരവധി പരിശോധനകള്‍ നടത്തിയശേഷം മോട്ടോറിലെ തകരാര്‍ പരിഹരിച്ചു. നടത്തിപ്പ് സംബന്ധിച്ചും തര്‍ക്കങ്ങളുണ്ടായി.  

  ജില്ലാ അക്വാട്ടിക് അസോസിയേഷന് സൗജന്യമായി നടത്തിപ്പ് വിട്ടുനല്‍കണമെന്ന ആവശ്യം ഉയര്‍ന്നു. 2017-ലായിരുന്നു ഈ തര്‍ക്കങ്ങള്‍. ഭൂരിപക്ഷം കൗണ്‍സിലര്‍മാരും നഗരസഭ നേരിട്ട് നടത്തണമെന്ന ആവശ്യം ഉന്നയിച്ചിരിന്നു.  

 നടത്തിപ്പിന് നഗരസഭ പലരില്‍നിന്നു താത്പര്യപത്രം ക്ഷണിച്ചു. എന്നാല്‍, സ്വകാര്യ ഏജന്‍സി നീന്തല്‍ക്കുളം ഏറ്റെടുത്തുനടത്തുന്നത് കരാറിന് വിരുദ്ധമാണെന്ന് കായിക യുവജനക്ഷേമ വകുപ്പ് ചൂണ്ടിക്കാണിച്ചതോടെ നഗരസഭ പിന്മാറി. നീന്തല്‍ മത്സരങ്ങള്‍ നടത്തുമ്പോള്‍ പങ്കെടുക്കുന്നവരുടെ ഡ്രസിങ് മുറിയടക്കം പലകാര്യങ്ങളും ഇവിടെ പൂര്‍ത്തീകരിച്ചില്ല.  

  ഈ വിഷയം സര്‍ക്കാരുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കാന്‍ 2018 ഒക്ടോബര്‍ 12-ലെ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. നവംബര്‍ 28-ന് സ്‌പോര്‍ട്‌സ് ഡയറക്ടറുമായി ചെയര്‍മാന്റെ നേതൃത്വത്തില്‍ ചര്‍ച്ചയും നടത്തി. കിറ്റ്‌കോയില്‍നിന്ന് എന്‍ജിനീയര്‍മാരെത്തി പണി പൂര്‍ത്തീകരിക്കുന്നതിന് 30 ലക്ഷം രൂപ ആവശ്യമാണെന്ന് റിപ്പോര്‍ട്ടുനല്‍കി.  

  എസ്റ്റിമേറ്റ് സര്‍ക്കാറിന് അയച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍യാതൊരു നീക്കമുണ്ടായിട്ടില്ല.

Tags: pathanamthittathiruvallaനീന്തല്‍ക്കുള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

Kerala

ഗവി മീനാറിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ, മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളിൽ

പുതിയ വാര്‍ത്തകള്‍

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.