Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കശ്മീരി ഹിന്ദുക്കളെ 1989-90ല്‍ കൂട്ടക്കൊല ചെയ്ത കേസുകള്‍ അന്വേഷിക്കും; ആദ്യം അന്വേഷിക്കുക റിട്ട.ജഡ്ജി നീലകാന്ത് ഗഞ്ജുവിന്റെ കൊലപാതകം

ഒരു ലക്ഷത്തോളം കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായനത്തിന് കാരണമായ 1989-90 കാലഘട്ടത്തില്‍ കശ്മീരി ബ്രഹ്മണരെ തീവ്രവാദികള്‍ കൊന്നുതള്ളിയ കേസുകള്‍ വീണ്ടും കേന്ദ്രസര്‍ക്കാര്‍ പുനരന്വേഷിക്കും. 34 വര്‍ഷത്തിന് ശേഷം വീണ്ടും ആ കൊലകള്‍ക്ക് കാരണക്കാരായവരെ കണ്ടെത്തി ശിക്ഷാവിധി നടപ്പാക്കുകയാണ് ലക്ഷ്യം.

Janmabhumi Online by Janmabhumi Online
Aug 9, 2023, 05:36 pm IST
in India
റിട്ട. ജസ്റ്റിസ് നീലകാന്ത് ഗഞ്ജു (ഇടത്ത്) തീവ്രവാദി കൊന്നെറിഞ്ഞ അദ്ദേഹത്തിന്‍റെ മൃതദേഹം (വലത്ത് മുകളില്‍)

റിട്ട. ജസ്റ്റിസ് നീലകാന്ത് ഗഞ്ജു (ഇടത്ത്) തീവ്രവാദി കൊന്നെറിഞ്ഞ അദ്ദേഹത്തിന്‍റെ മൃതദേഹം (വലത്ത് മുകളില്‍)

FacebookTwitterWhatsAppTelegramLinkedinEmail

ശ്രീനഗര‍്ഒ: രു ലക്ഷത്തോളം കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായനത്തിന് കാരണമായ 1989-90 കാലഘട്ടത്തില്‍ കശ്മീരി ബ്രഹ്മണരെ തീവ്രവാദികള്‍ കൊന്നുതള്ളിയ കേസുകള്‍ വീണ്ടും കേന്ദ്രസര്‍ക്കാര്‍ പുനരന്വേഷിക്കും.   34 വര്‍ഷത്തിന് ശേഷം വീണ്ടും ആ കൊലകള്‍ക്ക് കാരണക്കാരായവരെ കണ്ടെത്തി ശിക്ഷാവിധി നടപ്പാക്കുകയാണ് ലക്ഷ്യം.  

അസാധാരണമായ ചരിത്രനീതിയാണിതെന്ന് ജേണലിസ്റ്റ് ആദിത്യ രാജ് കൗള്‍ ട്വിറ്ററില്‍ കുറിച്ചു. അന്വേഷിക്കുന്ന ആദ്യത്തെ കേസ് 1989ല്‍ റിട്ട. ജസ്റ്റിസ് നീലകാന്ത് ഗഞ്ജുവിനെ ജെകെഎല്‍എഫ് (ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട്) നേതാവ് യാസിന്‍ മാലിക്  കൊന്നുതള്ളിയ കേസാണ്. ജെകെഎല്‍എഫ് തീവ്രവാദിയായ മഖ്ബൂള്‍ ബട്ടിനെതിരെ ശിക്ഷാവിധി പ്രഖ്യാപിച്ചതിന്റെ പേരിലാണ് റിട്ട. ജസ്റ്റിസ് നീലകാന്ത് ഗഞ്ജുവിനെ വധിച്ചത്.  

യുകെയിലെ ഇന്ത്യന്‍ നയതന്ത്രോദ്യോഗസ്ഥനായ രവീന്ദ്ര മഹ്ത്രെയെ വധിച്ച കുറ്റത്തിന് മഖ്ബൂല്‍ ഭട്ടിനെ തൂക്കിക്കൊല്ലുകയായിരുന്നു.  

നീലകാന്ത് ഗഞ്ജുവിനെ വധിച്ച കേസില്‍ പൊതുജനത്തില്‍ നിന്നും ജമ്മു കശ്മീരിലെ സ്പെഷ്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി (എസ് ഐഎ) അഭിപ്രായങ്ങള്‍ തേടിത്തുടങ്ങി. പൊതുജനങ്ങളോട് ഈ വധവുമായി ബന്ധപ്പെട്ട് അറിയാവുന്ന വിവരങ്ങളും തെളിവുകളും നല്‍കാനാണ് എസ് ഐഎ ആവശ്യപ്പെടുന്നത്. ഇങ്ങിനെ വിവരം നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കുമെന്നും എസ് ഐഎ പറഞ്ഞു. വിവരങ്ങള്‍ നല്‍കിയവര്‍ക്ക് ഉചിതമായ പ്രതിഫലവും നല്‍കും. 8899004976 എന്ന മൊബൈല്‍ നമ്പറില്‍ വിവരങ്ങള്‍ നല്‍കാനാണ് എസ് ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്.  

ജസ്റ്റിസ് നീലകാന്ത് ഗഞ്ജുവിന്റെ മകള്‍ ഊര്‍മിള റെയ്നയെ ദല്‍ഹിയില്‍വെച്ച് കണ്ടുവെന്നും ഈ വാര്‍ത്ത കേട്ടപ്പോള്‍ അവര്‍ സന്തോഷിച്ചുവെന്നും ആദിത്യ രാജ് കൗള്‍ ട്വിറ്ററില്‍ കുറിച്ചു. “ഇത് ഒരു ശുഭവാര്‍ത്തയാണ്. എന്റെ അച്ഛന്റെ കൊലയ്‌ക്ക് ഉത്തരവാദികളായ തീവ്രവാദികളെ പിടികൂടി ശിക്ഷിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരു സര്‍ക്കാരും ഞങ്ങളെ കേള്‍ക്കാന്‍ പോലും മുന്നോട്ട് വന്നിട്ടില്ല. “- ഊര്‍മ്മിള റെയ്ന പറഞ്ഞതാതിയ ആദിത്യ രാജ് കൗള്‍ കുറിച്ചു. .  

1990ല്‍ തീവ്രവാദികളെ പേടിച്ച് ഏകദേശം 1,20000 മുതല്‍ 1,40,000 വരെ കശ്മീരി പണ്ഡിറ്റുകള്‍ കശ്മീര്‍ വിട്ട് ഓടിപ്പോയി. ഏകദേശം 89 കശ്മീരി പണ്ഡിറ്റുകള്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടു. 30 മുതല്‍ 80 വരെ കശ്മീരി പണ്ഡിറ്റുകള്‍ കൊല ചെയപ്പെട്ടു എന്ന കണക്കാണ് വിക്കിപീഡിയ നല്‍കുന്നത്. അന്ന് ജെകെഎല്‍എഫിനെ ഉപയോഗിച്ച് ഹിസ്ബുള്‍ മുജാഹിദീനുകളാണ് കശ്മീര്‍ മണ്ണില്‍ കശമീരി ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തത്.  

Tags: കശ്മീരി പണ്ഡിതര്‍കശ്മീര്‍ പണ്ഡിറ്റ് ജെനോസൈഡ്ജമ്മു കശ്മീര്‍കശമീര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ കശ്മീരിലെ ദാല്‍ തടാകക്കരയില്‍ ആരംഭിച്ച തിരംഗറാലി
India

ദേശീയതയിലലിഞ്ഞ് കശ്മീര്‍

ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ വീടിനു മുന്നില്‍ സഹോദരന്‍ റായിസ് മട്ടു ദേശീയപതാക വീശുന്നു
India

ദേശീയപതാകയേന്തി ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ സഹോദരന്‍ റായിസ് മട്ടു

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

പുതിയ വാര്‍ത്തകള്‍

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ജീവനക്കാരൻ കയ്യിലുണ്ടായിരുന്ന 500 രൂപ നോട്ടുകൾ വിഴുങ്ങി

ദന്താശുപത്രിയിൽ ചികിത്സതേടിയ എട്ട് രോഗികൾ മരിച്ചു: ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

താൽക്കാലിക വെടിനിർത്തൽ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി അമേരിക്ക

പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളിയുടെ ഫോണിൽ പാകിസ്താൻ നമ്പറുകളടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പ്: മുബാറക് ഹുസൈന്‍ കസ്റ്റഡിയിൽ

പമ്പാ നദി കര കവിഞ്ഞു: മാന്നാറിൽ വീടുകളിൽ വെള്ളം കയറി, റോഡു ഗതാഗതവും താറുമാറായി

അതി തീവ്രമഴ: ഇന്ന് 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ക്ഷേത്രങ്ങളിൽ കാണുന്ന ആമയുടെ രൂപം സൂചിപ്പിക്കുന്നത് എന്തിനെ?

നവതി നിറവില്‍ കെ. രാമന്‍പിള്ള; ശതായുസ് നേരുന്നു

വിശിഷ്ട വ്യക്തിത്വം

കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന കേന്ദ്ര നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies