Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പരസ്പര സമ്മതത്തോടെയുളള ലൈംഗിക ബന്ധം ആറ് വര്‍ഷം; തമ്മില്‍ അകലുമ്പോള്‍ ബലാത്സംഗ കുറ്റം ആരോപിക്കാനാകില്ലെന്ന് ഹൈക്കോടതി

സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട പരാതിക്കാരിയും മുന്‍ സുഹൃത്തായ പുരുഷനും തമ്മില്‍ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഉണ്ടായത് ആറ് വര്‍ഷമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 04:03 pm IST
in India

ബംഗളുരു:  ആറ് വര്‍ഷം പരസ്പര സമ്മതത്തോടെയുളള ലൈംഗിക ബന്ധത്തിന് ശേഷം വിവാഹ വാഗ്ദാന ലംഘനം ആരോപിച്ച് പുരുഷനെതിരെ സ്ത്രീ നല്‍കിയ രണ്ട് ക്രിമിനല്‍ കേസുകള്‍ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി.നിയമനടപടിയുടെ ദുരുപയോഗമാണ് സ്ത്രീയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് കോടതി ചൂണ്ടിക്കാട്ടി.

സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട പരാതിക്കാരിയും മുന്‍ സുഹൃത്തായ പുരുഷനും തമ്മില്‍  സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഉണ്ടായത് ആറ് വര്‍ഷമാണ്.  2019 ഡിസംബര്‍ 27 മുതല്‍ ഇരുവരും തമ്മിലുള്ള അടുപ്പം കുറഞ്ഞു. ആറ്  വര്‍ഷത്തെ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശേഷം അസ്വാരസ്യങ്ങള്‍ രൂപപ്പെടുമ്പോള്‍  ബലാത്സംഗമാണ് നടന്നതെന്ന്  പറയാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.

പരാതിക്കാരി  2013ല്‍ ഫെയ്സ്ബുക്ക് വഴിയാണ് സമീപവാസിയായ യുവാവുമായി സൗഹൃദത്തിലായത്. അടുത്ത് തന്നെ  താമസിക്കുന്നതിനാല്‍ നല്ല പാചകക്കാരനാണെന്നും ഭക്ഷണം നല്‍കാമെന്നും പറഞ്ഞ് പരാതിക്കാരിയെ അയാള്‍ പലപ്പോഴും  വീട്ടിലേക്ക് കൊണ്ടുപോയിരുന്നുവെന്നും പരാതിയിലുണ്ട്.  ഭക്ഷണം തയ്യാറാക്കി കഴിച്ച ശേഷം  ബിയര്‍ കുടിക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് പതിവായിരുന്നു.

എന്നാല്‍ പിന്നീട് ഇരുവരും തമ്മിലകന്നു. തുടര്‍ന്ന്  2021 മാര്‍ച്ചില്‍ വഞ്ചനയും  ഭീഷണിയും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ആരോപിച്ച് യുവതി ഇന്ദിരാനഗര്‍ പൊലീസില്‍ പരാതി നല്‍കി. പിന്നീട്, ജാമ്യം ലഭിച്ചതിന് ശേഷം ഹരജിക്കാരന്‍ ദാവണഗരെയിലാണ് താമസിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ പരാതിക്കാരി അവിടെയുമെത്തി, ആക്രമണത്തിനും ബലാത്സംഗത്തിനും പരാതി നല്‍കി. രണ്ടാമത്തെ പരാതിയില്‍ ഹരജിക്കാരിക്കൊപ്പം മറ്റൊരു സ്ത്രീയുടെ പേരുമുണ്ട്. രണ്ട് കേസുകളിലും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

അതേസമയം സമ്പന്നരുമായി ചങ്ങാത്തം കൂടുന്നതും പണം തട്ടുന്നതും ബ്ലാക്ക് മെയില്‍ ചെയ്യുന്നതും പരാതിക്കാരിയുടെ  ശീലമാണെന്ന് യുവാവ് ആരോപിച്ചു.പരാതിക്കാരി മറ്റൊരു പുരുഷനുമായി ശാരീരികബന്ധം പുലര്‍ത്തി അയാള്‍ക്കെതിരെ ബലാല്‍സംഗ കേസ് നല്‍കിയ മറ്റൊരു കേസും യുവാവ് കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ 2016ല്‍ യുവതി മൊഴി മാറ്റിയയതിനെ തുടര്‍ന്ന് അയാളെ വെറുതെ വിട്ടതായി കോടതിയെ അറിയിച്ചു.

Tags: HighcourtSEXലൈംഗിക ബന്ധം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

Kerala

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

പുതിയ വാര്‍ത്തകള്‍

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.