Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഭയപ്പെടുത്തുന്ന കാലം

രാമായണമാസമാണ്. വിനായക ചതുര്‍ത്ഥി വരുന്നു. പല ഹിന്ദുക്കുട്ടികളും കുളിച്ചു കുറിയും തൊട്ടാണ് സ്‌കൂളില്‍ പോകുന്നത്. ഗണപതിയും സരസ്വതിയും ശ്രീരാമനുമൊക്കെ അവരുടെ മനസ്സിന്റെ ആഴങ്ങളില്‍ പ്രതിഷ്ഠിതമായിട്ടുള്ള ഈശ്വര സങ്കല്‍പ്പമാണ്. പ്രാര്‍ത്ഥനാപൂര്‍വമിരിക്കുന്ന ആ കുട്ടികളുടെ മുഖത്തേക്കുള്ള കാറിത്തുപ്പലായിപ്പോയി സ്പീക്കറുടെ പ്രസംഗം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2023, 05:00 am IST
in Article

ഞാന്‍ ഒരു പൂജാരിയാണ്. രാവിലെ ഗണപതി ഹോമ പ്രസാദവും ധരിച്ചുവന്നിരുന്ന് പത്രം നിവര്‍ത്തിയപ്പോഴാണ് ഷംസീറിന്റെ ഗണപതി നിന്ദ കണ്ടത്. എന്തെന്നില്ലാത്ത വിഷമം തോന്നി.

പണ്ട് പെരുമ്പാവൂര്‍ ടൗണിലൂടെ റോഡിലൂടെ നടന്നുപോകുമ്പോള്‍ ചില കാസറ്റു കടകളില്‍ നിന്ന് മദനിയുടെ പ്രസംഗം കേട്ടിട്ടുണ്ട്; സ്വന്തം മതത്തെ ആകാശത്തോളം പുകഴ്‌ത്തിയും ഹൈന്ദവധര്‍മത്തെ അങ്ങേയറ്റം ചിവിട്ടിത്തേച്ചുമുള്ള പ്രസംഗം. ഷംസീറിന്റെ ചാനല്‍ ചര്‍ച്ചകളും പഴയ ചില യുട്യൂബ് പ്രസംഗങ്ങളും തുറന്നുവച്ച് കടയിരുപ്പില്‍ നടത്തിയ പ്രസംഗവുമായി കൂട്ടിച്ചിന്തിച്ചപ്പോള്‍ പെട്ടെന്നോര്‍മ വന്നത് ആ മദനിയെയാണ്. മദനി മദനിയാണ്; എല്ലാ അശാസ്ത്രീയതകളോടും ഒരേ സമീപനം വേണ്ടേ?  

രാമായണമാസമാണ്. വിനായക ചതുര്‍ത്ഥി വരുന്നു. പല ഹിന്ദുക്കുട്ടികളും കുളിച്ചു കുറിയും തൊട്ടാണ് സ്‌കൂളില്‍ പോകുന്നത്. ഗണപതിയും സരസ്വതിയും ശ്രീരാമനുമൊക്കെ അവരുടെ മനസ്സിന്റെ ആഴങ്ങളില്‍ പ്രതിഷ്ഠിതമായിട്ടുള്ള ഈശ്വര സങ്കല്‍പ്പമാണ്. പ്രാര്‍ത്ഥനാപൂര്‍വമിരിക്കുന്ന ആ കുട്ടികളുടെ മുഖത്തേക്കുള്ള കാറിത്തുപ്പലായിപ്പോയി അദ്ദേഹത്തിന്റെ പ്രസംഗം. അവിശ്വാസ മിത്തുകള്‍ എല്ലാ മതങ്ങളിലുമുണ്ടെങ്കിലും, തന്റെ സ്വന്തം മതത്തിലേയൊ, ആ വേദിയിലുണ്ടായിരുന്ന സിസ്റ്ററുടെ മതത്തിലെയോ ഏതെങ്കിലും സങ്കല്‍പ്പത്തെ ഈ വിധം അവഹേളിക്കുന്നതായി കണ്ടില്ല. ഒരിക്കല്‍ക്കൂടി ചോദിച്ചോട്ടെ, ശാസ്ത്രവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമൊക്കെ എല്ലാ മതങ്ങള്‍ക്കും ബാധകമാവേണ്ടതല്ലേ?

വെറും ഷംസീറിന് വെറും മദനിയെപ്പോലെ എന്തും പറയാം. എന്നാല്‍, ഒരു പൊതുവിദ്യാലയത്തില്‍, പല മതക്കാരായ കുട്ടികളുടെയും രക്ഷിതാക്കളുടെയും മുന്നില്‍, അതും ആദരണീയമായ സ്പീക്കര്‍ക്കസേരയിലിരിക്കുന്ന ഒരു ജനപ്രതിനിധി, ഇത്തരം മതനിന്ദാ പ്രസംഗം നടത്തുന്നത് അങ്ങേയറ്റം അനുചിതവും പ്രതിഷേധാര്‍ഹവുമാണ്.  ഇവിടെ പുരാണങ്ങളും ഗണപതിയുമൊക്കെ, ഏതെങ്കിലും സംഘടനകളുടേതല്ല, മറിച്ച് മുഴുവന്‍ ഹിന്ദുവിശ്വാസികളുടേതുമാണെന്നിരിക്കെ ആ വക ന്യായീകരണങ്ങള്‍ക്കൊന്നും യാതൊരു പ്രസക്തിയുമില്ല. കൊല്ലപ്പെട്ട മഹാരാജാസിലെ സഖാവ് അഭിമന്യു അവസാനമായിക്കുറിച്ചതുപോലെ ഏതെങ്കിലും സംഘടനയെ മുന്‍നിര്‍ത്തി ”തള്ളു”മ്പോള്‍, കൊള്ളുന്നത് മുഴുവന്‍ ഹിന്ദുക്കളുടേയും (വിശ്വാസികളുടെ) നെഞ്ചിലേക്ക് എന്നതാണ് വസ്തുത.

രാജിവയ്‌ക്കണമെന്നോ പുറത്താക്കണമെന്നോ ആവശ്യപ്പെടാനുള്ള മൗഢ്യമൊന്നുമില്ല. ചുരുങ്ങിയതു കുറ്റബോധം പ്രകടിപ്പിക്കാനുള്ള മര്യാദപോലും കാണിക്കുന്നില്ലെങ്കില്‍, ഇരുപതുവര്‍ഷങ്ങള്‍ക്കുള്ളില്‍ സംഭവിക്കുമെന്ന്, മുമ്പ് വയോധികനായ സഖാവു സൂചിപ്പിച്ച ആ കാലത്തേക്കാണ് കേരളത്തിന്റെ പോക്കെന്ന് ആശങ്കപ്പെടേണ്ടിവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

Entertainment

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

Kerala

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

Kerala

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

New Release

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

“സിദ്ധു ” പ്രദർശനത്തിന്.

മലമുകളിൽ രണ്ടു പെൺകുട്ടികൾ;ജൂഡ് ആൻ്റണി വിസ്മയാ മോഹൻലാൽ തുടക്കം പുതിയ പോസ്റ്റർ

ഫിഫ ലോകകപ്പ് 2026: ചരിത്രനേട്ടവുമായി ആഫ്രിക്ക 9 ടീമുകള്‍ നോക്കൗട്ടില്‍

ഷാജി കൈലാസിന്റെ വരവ് ജൂലൈ പതിനാറിന്

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ട്രെയ്‌ലർ പുറത്ത്; ചിത്രം ജൂലൈ 3 ന് കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

സഖ്യം വിട്ടതിന് പിന്നാലെ വൈകോയ്‌ക്ക് തിരിച്ചടി നൽകി പാർട്ടിയിൽ നിന്ന് 150-ലധികം നേതാക്കൾ ഡിഎംകെയിൽ ചേർന്നു

ചലച്ചിത്ര പ്രവർത്തകർക്ക് വഴികാട്ടിയായി, സൂര്യ ചിത്ര ഫിലിം ഡയറക്ടറി റിലീസായി

ഫിഫ ലോകകപ്പ് 2026: ഇനി തീ പാറും; ഇംഗ്ലണ്ട് നോക്കൗട്ടില്‍

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളി

പി. നാരായണക്കുറുപ്പ് അനുസ്മരണത്തില്‍ ശ്രീകുമാരന്‍ തമ്പി സംസാരിക്കുന്നു. വിജയകൃഷ്ണന്‍, ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍, ജോര്‍ജ് ഓണക്കൂര്‍, പ്രൊഫ. പി.ജി. ഹരിദാസ്, പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍, കലാധരന്‍, കെ.വി. രാജേന്ദ്രന്‍, ഡി. നാരായണശര്‍മ്മ സമീപം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.