Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അനിവാര്യമാകുന്ന ജനിമൃതികള്‍

മരണം അനിവാര്യമായ അവസ്ഥയാണ്. മനുഷ്യന് യഥേഷ്ടം ആയുസ്സു നല്കിയിരുന്നെങ്കിലും ആരും ഒരു നീണ്ട കാലം ഭൂമിയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടില്ല. ഒരു നിശ്ചിതകാലം കഴിയുമ്പോള്‍ ഭൂലോകവാസം അവര്‍ക്ക് മടുത്തു തുടങ്ങും. അതുകൊണ്ടു തന്നെ ചിരഞ്ജീവിയായിരിക്കാന്‍ ആരും ആഗ്രഹിക്കില്ല. നല്ല സമൃദ്ധിയില്‍ ജീവിക്കുന്നവര്‍ ചിലപ്പോള്‍ പത്തോ അന്‍പതോ വര്‍ഷം കൂടി ജീവിക്കാമെന്നു കരുതും. അവര്‍ക്കും കുറച്ചു കഴിയുമ്പോള്‍ മടുക്കുമെന്നതാണ് സത്യം. അതിനാല്‍ മരണത്തെ ആരും ഭയത്തോടെ കാണേണ്ട കാര്യമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2023, 05:06 pm IST
inSamskriti

കല്ലറ അജയന്‍

”ജന്മമുണ്ടാകില്‍മരണവും നിശ്ചയം

ജന്മം മരിച്ചവര്‍ക്കും വരും നിര്‍ണ്ണയം”

അയോദ്ധ്യാകാണ്ഡത്തില്‍ ‘ഭരതവിലാ

പം’ എന്ന ഭാഗത്തു നിന്നെടുത്തതാണ് ഈ ഈരടി.

”ജാതസ്യ ഹി ധ്രുവോ മൃത്യുഃ  

ധ്രുവം ജന്മ മൃതസ്യ ച

തസ്മാദപരിഹാര്യേര്‍ത്ഥേ

ന ത്വം ശോചിതുമഹര്‍സി”    

ഭഗവദ്ഗീതയില്‍ രണ്ടാം അദ്ധ്യായമായ സാംഖ്യയോഗത്തിലെ 27ാം ശ്ലോകത്തിന്റെ തര്‍ജമയാണ് മുകളില്‍ കൊടുത്ത ഈരടി എന്നു പറയാം. അര്‍ജ്ജുനനോട് ഭഗവാന്‍ പറയുന്നു; ‘ജനിച്ചതിനെല്ലാം മരണവും മരിച്ചതിനെല്ലാം ജനനവുമുണ്ട്. പരിഹരിക്കാന്‍ പറ്റാത്ത ഈ കാര്യത്തില്‍ നീ ദുഃഖിച്ചിരുന്നിട്ടെന്തു കാര്യം?’ ഇതു തന്നെ എഴുത്തച്ഛന്‍ എടുത്തെഴുതിയിരിക്കുന്നു.  

മരണം അനിവാര്യമായ അവസ്ഥയാണ്. മനുഷ്യന് യഥേഷ്ടം ആയുസ്സു നല്കിയിരുന്നെങ്കിലും ആരും ഒരു നീണ്ട കാലം ഭൂമിയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടില്ല. ഒരു നിശ്ചിതകാലം കഴിയുമ്പോള്‍ ഭൂലോകവാസം അവര്‍ക്ക് മടുത്തു തുടങ്ങും. അതുകൊണ്ടു തന്നെ ചിരഞ്ജീവിയായിരിക്കാന്‍ ആരും ആഗ്രഹിക്കില്ല. നല്ല സമൃദ്ധിയില്‍ ജീവിക്കുന്നവര്‍ ചിലപ്പോള്‍ പത്തോ അന്‍പതോ വര്‍ഷം കൂടി ജീവിക്കാമെന്നു കരുതും. അവര്‍ക്കും കുറച്ചു കഴിയുമ്പോള്‍ മടുക്കുമെന്നതാണ് സത്യം. അതിനാല്‍ മരണത്തെ ആരും ഭയത്തോടെ കാണേണ്ട കാര്യമില്ല. വാര്‍ധക്യത്തില്‍ മനുഷ്യനു ലഭിക്കാവുന്ന ഏറ്റവും നല്ല വിശ്രമമാണ് മരണം. അതിനെ ആനന്ദത്തോടെ സ്വീകരിക്കുകയാണ് വേണ്ടത്.  

ദശരഥന്റെ മരണത്തില്‍ വിലപിക്കുന്ന ഭരതനോട് വസിഷ്ഠനാണ് ആ ഈരടി പറയുന്നത്. മരിച്ചു എന്നു കരുതി ആരും ഇല്ലാതാകുന്നില്ല എന്നു വസിഷ്ഠന്‍ പറയുന്നു. കാരണം മനുഷ്യനെന്നത് ഈ കാണുന്ന ശരീരമല്ല. അതില്‍ കുടികൊള്ളുന്ന ആത്മാവാണ്. ശരീരം ജീര്‍ണ്ണിക്കും. ആത്മാവിന് നാശമേയില്ല. അത് പുതിയ പുതിയ ജന്മങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ഗീതയില്‍ നിന്നും ഭഗവാന്റെ വാക്കുകള്‍ വീണ്ടും ഉദ്ധരിക്കാം.

”വാസാംസി ജീര്‍ണ്ണാനി യഥാവിഹായ

നവാനി ഗൃഹ്ണാതി നരോളപരാണി

തഥാ ശരീരാണി വിഹായ ജീര്‍ണ്ണാ-

ന്യന്യാനി സംയാതി നവാനി  ദേഹീ”

(മനുഷ്യന്‍ ജീര്‍ണ്ണിച്ച വസ്ത്രം ഉപേക്ഷിച്ച് എപ്രകാരമാണോ പുതിയവ സ്വീകരിക്കുന്നത്, അതുപോലെ ആത്മാവ് ജീര്‍ണ്ണിച്ച ശരീരം ഉപേക്ഷിച്ച് പുതിയ ശരീരങ്ങളെ പ്രാപിക്കുന്നു). വസിഷ്ഠന്‍ ഭരതനോടും  ഭഗവാന്‍ അര്‍ജ്ജുനനോടുമാണ് ഉപദേശിക്കുന്നതെങ്കിലും നമുക്കേവര്‍ക്കുമുള്ള ഉപദേശം തന്നെയാണിത്. ജീവിതത്തെ നേരിടാന്‍ നമ്മള്‍ കാണിക്കുന്ന ധൈര്യവും ഉത്സാഹവും മരണത്തിന്റെ കാര്യത്തിലും ഉണ്ടാകണം. കാരണം മരണം ഒന്നിന്റേയും അവസാനമല്ല.  

Tags: വേദാന്തംരാമായണംവേദ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

Kerala

രാഷ്‌ട്രപതിയുടെ വാത്സല്യം: വേദയ്‌ക്കിത് സ്വപ്‌ന സാഫല്യം; തരംഗമായി വേദയുടെ കവിളില്‍ തലോടുന്ന ചിത്രം

Samskriti

ലോകം ഒരു കുടുംബം

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.