Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സ്വന്തം വീട്ടില്‍ നിന്ന് പടിയിറങ്ങേണ്ട ഗതികേടില്‍ അവിവാഹിതരായ നാല് സഹോദരിമാര്‍; ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലം തട്ടിയെടുക്കാൻ ഉന്നതരുടെ ഒത്താശ

ഇവരുടെ അച്ഛന്‍ കുഞ്ഞുവറീത് പണം കൊടുത്ത് വാങ്ങിയ 27 സെന്റ് സ്ഥലത്തില്‍ അവകാശം ഉന്നയിച്ച് സഹോദരി നിയമ നടപടി സ്വീകരിച്ചതോടെയാണ് ഈ നിര്‍ധന കുടുംബം പ്രതിസന്ധിയിലായത്.

ഷാലി മുരിങ്ങൂര്‍ by ഷാലി മുരിങ്ങൂര്‍
Jul 17, 2023, 11:18 am IST
in Thrissur
dummy

dummy

ചാലക്കുടി: നാല് പതിറ്റാണ്ടിലധികം താമസിച്ച സ്വന്തം വീട്ടില്‍ നിന്ന് പടിയിറങ്ങേണ്ട ഗതികേടില്‍ അവിവാഹിതരായ നാല് സഹോദരിമാര്‍. തിരുമുടിക്കുന്ന് പയ്യപ്പിള്ളി പരേതനായ കുഞ്ഞുവറീതിന്റെ മക്കളായ റോസി, മേരി, എല്‍സി, ലിസി എന്നിവരാണ് കുടിയിറക്കല്‍ ഭീഷണി നേരിടുന്നത്. ഇവരുടെ ബന്ധു ഇരിഞ്ഞാലക്കുട മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസിനെ തുടര്‍ന്ന് ഈ മാസം 18 ന് ഇവര്‍ താമസിക്കുന്ന ഷീറ്റ് മേഞ്ഞ ചെറിയ വീട് അടക്കം 17 പേര്‍ക്കായി ഭാഗം വെക്കണമെന്നാണ് കോടതി നിര്‍ദ്ദേശം.  

സ്വന്തം അച്ഛന്‍ പണം കൊടുത്ത് സ്ഥലം വാങ്ങിയതിന്റെ എല്ലാ രേഖകളും ഇവരുടെ കൈവശം ഉള്ളപ്പോഴാണ് ഒരു രേഖയുമില്ലാത്ത ബന്ധുവിനടക്കം സ്ഥലം പങ്കുവെച്ച് കൊടുക്കേണ്ടി വരുന്നത്. പാവങ്ങളായ ഈ കുടുംബത്തെ സഹായിക്കാന്‍ ആരുമില്ലാത്തതാണ് ഇവരുടെ ഗതികേട്. ആകെയുള്ള ഈ വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്നാല്‍ പിന്നെ മരണം മാത്രമേ തങ്ങളുടെ മുന്നിലുള്ളുവെന്ന് സഹോദരിമാര്‍ പറയുന്നു. ഇതില്‍ മേരി കുറച്ചുനാളുകളായി അസുഖബാധിത കൂടിയാണ്. 

ഇവരുടെ അച്ഛന്‍ കുഞ്ഞുവറീത് പണം കൊടുത്ത് വാങ്ങിയ 27 സെന്റ് സ്ഥലത്തില്‍ അവകാശം ഉന്നയിച്ച് സഹോദരി നിയമ നടപടി സ്വീകരിച്ചതോടെയാണ് ഈ നിര്‍ധന കുടുംബം പ്രതിസന്ധിയിലായത്. കഴിഞ്ഞ 40 വര്‍ഷത്തോളമായി ഇവര്‍ നിയമ പോരാട്ടത്തിലാണ്. ഇതിനിടയില്‍ കുഞ്ഞുവറീതും ഭാര്യയും ഇവരുടെ ഒരു മകളും മരിച്ചു. വല്ലപ്പോഴും കിട്ടുന്ന ചെറിയ കൂലിപ്പണിയെടുത്താണ് ഈ സഹോദരിമാര്‍ ജീവിക്കുന്നത്. 

മറ്റൊരു വ്യക്തിക്ക് വിറ്റ സ്ഥലത്തിന് വരെ ഭാഗം വേണമെന്നെല്ലാമാണ് ഇവരുടെ ബന്ധു നല്‍കിയ കേസില്‍ ആവശ്യപ്പെട്ടിരിക്കുന്നതത്രെ. കയറിക്കിടക്കാന്‍ മറ്റൊരു ഇടമില്ലാത്ത ഈ പാവപ്പെട്ട സഹോദരിമാരെ സഹായിക്കുവാന്‍ ആരെങ്കിലും തയ്യാറാവണമെന്നാണ് ഇവരുടെ അഭ്യര്‍ത്ഥന. കോടതിയെ തെറ്റിദ്ധരിപ്പിച്ചും ഇല്ലാത്ത രേഖകള്‍ ഹാജരാക്കിയുമാണ് ഇവര്‍ക്കെതിരെ കേസ് നല്‍കിയ ബന്ധു നിയമ നടപടികളുമായി മൂന്നോട് പോകുന്നതെന്ന് പറയുന്നു. 

നിലവില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇവരുടെ സ്ഥലം തട്ടിയെടുക്കാന്‍ ചില ഉന്നതരാണ് ഇവരുടെ ബന്ധുവിന് വേണ്ട ഒത്താശ  നല്‍കിവരുന്നതെന്നും സഹോദരിമാര്‍ ആരോപിക്കുന്നു. രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെയും മറ്റും സ്വാധീനിച്ചാണ് കേസിനുള്ള രേഖകള്‍ കൈവശപ്പെടുത്തിയതെന്നും പാവങ്ങളായ തങ്ങളെ സഹായിക്കാന്‍ ആരുമില്ലെന്നും സഹോദരങ്ങളായ റോസിയും എല്‍സിയും പരിതപിക്കുന്നു.  

Tags: courtlandSisters
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

India

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

Kerala

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

Kerala

സമയമാറ്റം കോടതി അംഗീകരിച്ചു, ആര്‍ടി ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടുള്ള സേവനം ഉച്ചവരെ മാത്രം

പുതിയ വാര്‍ത്തകള്‍

ടിനി ടോമിനെതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

ഏത് സമയത്തും തിരിച്ചടിക്കാം ; ഇന്ത്യ സദാ സജ്ജമാക്കിയിരിക്കുന്നത് 12 ആണവായുധങ്ങൾ ; SIPRI റിപ്പോർട്ട്

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.