Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിഡ്‌കോയില്‍ പൊടിപിടിക്കുന്നത് കോടിക്കണക്കിന് രൂപയുടെ മെഷീനുകള്‍

അത്യാധുനിക മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പ്രാവീണ്യമില്ലാത്തതിനാല്‍ കേരള ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷനില്‍ പൊടിപിടിക്കുന്നത് കോടിക്കണക്കിന് രൂപയുടെ മെഷീനുകള്‍. കമ്പ്യൂട്ടര്‍ സഹായത്തോടെ പ്രോഗ്രാം നല്കി പ്രവര്‍ത്തിപ്പിക്കേണ്ട മെഷീനുകളാണ് ഉപയോഗ ശൂന്യമായത്.

അനീഷ് അയിലം by അനീഷ് അയിലം
Jul 14, 2023, 12:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: അത്യാധുനിക മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പ്രാവീണ്യമില്ലാത്തതിനാല്‍  കേരള ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷനില്‍ പൊടിപിടിക്കുന്നത് കോടിക്കണക്കിന് രൂപയുടെ മെഷീനുകള്‍. കമ്പ്യൂട്ടര്‍ സഹായത്തോടെ പ്രോഗ്രാം നല്കി പ്രവര്‍ത്തിപ്പിക്കേണ്ട മെഷീനുകളാണ് ഉപയോഗ ശൂന്യമായത്.

പാപ്പനംകോട് എസ്റ്റേറ്റിലെ പ്രഷര്‍ ഡൈകാസ്റ്റിങ് യൂണിറ്റ്, വുഡ് വര്‍ക്കിങ് യൂണിറ്റ്, ഉമയനല്ലൂര്‍, തുടങ്ങിയ ഇടങ്ങളിലാണ് മെഷീനുകള്‍ തുരുമ്പെടുക്കുന്നത്. കോഴിക്കോട് ഒളവണ്ണയിലെ ടൂള്‍ റൂം കം ട്രെയിനിങ് സെന്ററില്‍ മെഷീനുകള്‍ പകുതിമാത്രം ഉപയോഗത്തിലാണ്. സിഡ്‌കോയെ ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും വേണ്ടി ഓരോ വര്‍ഷവും കോടികളാണ് ബജറ്റില്‍ നല്കുന്നത്. ഇതിനെല്ലാം മെഷീനുകള്‍ വാങ്ങിക്കൂട്ടും. അങ്ങനെ 85 ലക്ഷം രൂപ ചെലവഴിച്ച മെഷീന്‍ വുഡ് വര്‍ക്ക്‌ഷോപ്പില്‍ തുരുമ്പെടുക്കുകയാണ്.  

കൊത്തുപണികളടക്കം ചെയ്യാവുന്ന മെഷീന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാം അനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണ്. കൊത്തുപണിയുടെ പ്രോഗ്രാം തയാറാക്കി നല്കിയാല്‍ അതേരീതിയില്‍ വേഗത്തില്‍ ഒരേ മാതൃകയില്‍ വലിയ ഫര്‍ണിച്ചറുകളുടെ അടക്കം ഭാഗങ്ങള്‍ കൃത്യതയോടെ ഒരുമിച്ച് നിര്‍മിക്കാം. പക്ഷെ വര്‍ക്ക്‌ഷോപ്പിലെ ടെക്‌നിക്കല്‍ തലവനുള്‍പ്പെടെ പ്രോഗ്രാം സംബന്ധിച്ച് അടിസ്ഥാന വിവരം പോലും ഇല്ല. ഡൈ മെഷീനുകള്‍ മണിക്കൂറുകള്‍ക്ക് മുമ്പ് ചൂടാക്കിയിട്ടാല്‍ മാത്രമേ ഡൈ കൃത്യമായി നിര്‍മിക്കാനാകൂ. ഇത് പല ടെക്‌നിക്കല്‍ ഹെഡുമാര്‍ക്ക് പോലും അറിയില്ലെന്നും ജീവനക്കാര്‍ പറയുന്നു.

ബിടെക് യോഗ്യതയെങ്കിലും വേണ്ട സ്ഥാനത്ത് ഉള്ളത് പ്രൈവറ്റ് ഐടിഐയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഉള്ളവരാണ്. ഒളവണ്ണയിലെ  ട്രെയിനിങ് സെന്റര്‍ സ്ഥാപിക്കുമ്പോള്‍ അന്ന് അനധികൃതമായി കയറിയവരാണ് ഇപ്പോള്‍ മിക്ക യൂണിറ്റുകളിലും ടെക്‌നിക്കല്‍ ഹെഡായുള്ളതെന്നാണ് ആക്ഷേപം.  

സ്വകാര്യ ഐടിഐയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഡിപ്ലോമയ്‌ക്ക് തുല്യമാണെന്ന് വരുത്തിയാണ് പലരും ടെക്‌നിക്കല്‍ ഹെഡായി ജോലി നോക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ട്രെയിനിങ് ഉള്‍പ്പെടെ എഎംസിയോടെയാണ് കമ്പനികള്‍ മെഷീനുകള്‍ നല്കുന്നത്. എന്നാല്‍ ട്രെയിനിങ്ങിനു പോലും പലപ്പോഴും ആരും പങ്കെടുക്കില്ല. അതിന്റെ പ്രധാന കാരണവും അടിസ്ഥാനയോഗ്യത ഇല്ലാത്തതാണെന്ന് ജീവനക്കാര്‍ പറയുന്നു.  

Tags: കിന്‍ഫ്രസിഡ്‌കോമെഷീന്‍കേരള സര്‍ക്കാര്‍Pappanamcodu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം പാപ്പനംകോട് വൻ തീപിടിത്തം; രണ്ട് പേർ പൊള്ളലേറ്റ് മരിച്ചു, എ.സി പൊട്ടിത്തെറിച്ചതാകാമെന്ന് പ്രാഥമിക നി​ഗമനം

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Alappuzha

നഗരസഭ ശതാബ്ദി മന്ദിരം നിര്‍മ്മാണം; സിഡ്‌ക്കോയെ ഒഴിവാക്കും

പുതിയ വാര്‍ത്തകള്‍

അനശ്വര രാജൻ ഇത്തിരി ബോൾഡാണ്..ഒത്തിരി ബ്യൂട്ടിഫുള്ളാണ്; ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ജൂൺ 13ന്..

27 വര്‍ഷം ഒരു ആശുപത്രിയില്‍ സേവനം; പാവങ്ങളുടെ ഡോക്ടര്‍ സര്‍വീസില്‍ നിന്നും വിരമിച്ചു

‘പാക് താരങ്ങൾ പരിപാടിയിൽ ക്ഷണിക്കാതെ നുഴഞ്ഞു കയറിയവർ’; വിചിത്ര വിശദീകരണവുമായി ദുബായ് മലയാളി സംഘടന

പൊള്ളുന്ന വിലയും കുതിച്ചുയരുന്ന വിലക്കയറ്റതോതുമാണ് പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക സമ്മാനം: ബിജെപി നേതാവ് എന്‍. ഹരി

തലയും പിള്ളേരുമായി ‘ഛോട്ടാ മുംബൈ’ ജൂൺ 06ന്, ഉദയൻ 20നും തീയേറ്ററിലേക്ക്.

ടാൻസാനിയൻ ഇൻഫ്ലുവെൻസർ കിലി പോളിന്റെ ജീവിതം സിനിമയാവുന്നു; “മാസായി വാറിയർ” ഒക്ടോബറിൽ

‘ആഘോഷം’ പാലക്കാട്ട് തുടങ്ങി

നിഷ്ക്കളങ്കതയുടെ മുഖമുദ്രയായി ‘ ഇന്നസൻ്റ് ‘ ടൈറ്റിൽ ലോഞ്ച് നടന്നു

നൂറാം ദിവസവും പ്രേക്ഷകർക്കിടയിൽ ഡ്യൂട്ടി തുടർന്ന് കുഞ്ചാക്കോ ബോബന്റെ ഓഫീസർ ഓൺ ഡ്യൂട്ടി

യുഎഇയിൽ ഷാഹിദ് അഫ്രിദിക്ക് കുസാറ്റ് അലുമിനിയുടെ സ്വീകരണം; രാജ്യത്തെ ഒറ്റുകൊടുത്തവരുടെ പാസ്പോർട്ട് റദ്ദ് ചെയ്യണം: എബിവിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies