Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പാലക്കാട് – കുളപ്പുള്ളി പാത സീബ്രാ ലൈനും സ്പീഡ് ബ്രേക്കറുകളുമില്ല അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു

വാഹനങ്ങള്‍ക്ക് വേഗത കുറക്കുന്നതിനായി ആദ്യകാലഘട്ടങ്ങളില്‍ സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകളാകട്ടെ ഇല്ലാതായ സ്ഥിതിയിലാണ്. കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡു മുറിച്ചു കടക്കുന്നതിന് മിക്കയിടത്തും സീബ്ര ലൈനുകളുമില്ല. പാത കടന്നുപോകുന്ന 46 കിലോമീറ്റര്‍ ദുരത്തില്‍ പറളി, മങ്കര, പത്തിരിപ്പാല, ലക്കിടി കൂട്ടുപാത, മംഗലം, ഒറ്റപ്പാലം, വാണിയംകുളം, കുളപ്പുള്ളി എന്നിവയാണ് പ്രധാന കവലകള്‍. ഇവയില്‍ പറളിയില്‍ സിഗ്നലുകള്‍ പ്രവര്‍ത്തനരഹിതമാണ്. തിരക്കുള്ള കേന്ദ്രങ്ങളായ മങ്കര, പത്തിരിപ്പാല, കൂട്ടുപാത എന്നിവിടങ്ങളില്‍ സിഗ്നലുകളുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2023, 06:39 pm IST
in Palakkad

പാലക്കാട്: പാലക്കാട് – പൊന്നാനി പാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴും സുരക്ഷാ സംവിധാനങ്ങള്‍ കടലാസിലൊതുങ്ങുന്നു. രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും പാതക്ക് യാതൊരു തകരാറുമില്ല. എന്നാല്‍ പലയിടത്തും അപകടങ്ങള്‍ പതിവാണ്. മേപ്പറമ്പ് മുതല്‍ കുളപ്പുള്ളി വരെയുള്ള 46 കിലോമീററര്‍ ദുരത്തില്‍ മിക്കയിടത്തും വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കുമുള്ള സംവിധാനങ്ങളില്ല. പ്രധാന കവലകളില്‍ സിഗ്നല്‍ സംവിധാനങ്ങളുമില്ല. ഉള്ളയിടത്താകട്ടെ അവ പ്രവര്‍ത്തനരഹിതവുമാണ്.  

വാഹനങ്ങള്‍ക്ക് വേഗത കുറക്കുന്നതിനായി ആദ്യകാലഘട്ടങ്ങളില്‍ സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകളാകട്ടെ ഇല്ലാതായ സ്ഥിതിയിലാണ്. കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡു മുറിച്ചു കടക്കുന്നതിന് മിക്കയിടത്തും സീബ്ര ലൈനുകളുമില്ല. പാത കടന്നുപോകുന്ന 46 കിലോമീറ്റര്‍ ദുരത്തില്‍ പറളി, മങ്കര, പത്തിരിപ്പാല, ലക്കിടി കൂട്ടുപാത, മംഗലം, ഒറ്റപ്പാലം, വാണിയംകുളം, കുളപ്പുള്ളി എന്നിവയാണ് പ്രധാന കവലകള്‍. ഇവയില്‍ പറളിയില്‍ സിഗ്നലുകള്‍ പ്രവര്‍ത്തനരഹിതമാണ്. തിരക്കുള്ള കേന്ദ്രങ്ങളായ മങ്കര, പത്തിരിപ്പാല, കൂട്ടുപാത എന്നിവിടങ്ങളില്‍ സിഗ്നലുകളുമില്ല.  

കഴിഞ്ഞദിവസം എടത്തറയില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരനായ വയോധികന്‍ മരിച്ചിരുന്നു. കഴിഞ്ഞാഴ്ച വാണിയംകുളത്തിന് സമീപം സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അമ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മാത്രം കുളപ്പുള്ളി സംസ്ഥാനപാതയിലുണ്ടായ അപകടങ്ങളില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. പാത കടന്നുപോകുന്ന മേഖളയില്‍ മേപ്പറമ്പ്, പറളി, ലക്കിടി, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ ഇപ്പോള്‍ എഐ ക്യാമറകള്‍ വേറെയുമുണ്ട്. പാതയില്‍ കല്ലേക്കാട്, എടത്തറ, പറളി, മാങ്കുറുശ്ശി, വാണിയംകുളം മേഖലയിലാണ് കൂടുതലായും അപകടങ്ങളുണ്ടാകുന്നത്. പ്രധാന അപകട വളവായ മങ്കര വളവ് നിവര്‍ത്തിയെങ്കിലും അതിന് സമാനമായി പലയിടത്തുമുണ്ട്.  

പാത കടന്നുപോവുന്ന 46 കിലോമീറ്റര്‍ ദുരത്തില്‍ നിരവധി സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ആശുപത്രികള്‍ എന്നിവയൊക്കെയുണ്ടായിട്ടും മിക്കയിടത്തും സുരക്ഷാ സംവിധാനങ്ങളില്ല. സീബ്രാ ലൈനുകള്‍ ഇല്ലാത്തതും മറ്റൊരു കാരണമാണ്. ചെറിയ വാഹനങ്ങളുടെയും സ്വകാര്യ ബസുകളുടെയും മരണപ്പാച്ചിലാണ് പ്രധാന വില്ലന്‍. മിക്കയിടത്തും റോഡരികിലെ അനധികൃത പാര്‍ക്കിങും ചെറിയ റോഡുകളില്‍ നിന്നുള്ള വാഹനങ്ങളുടെ കടന്നുകയറ്റവും അപകടങ്ങളുടെ തോത് വര്‍ദ്ധിപ്പിക്കുന്നു.  

ആദ്യകാലങ്ങളില്‍ സ്ഥാപിച്ച തെരുവുവിളക്ക് മിക്കതും പ്രവര്‍ത്തനരഹിതമാണ്. അപകടങ്ങള്‍ വര്‍ധിക്കുമ്പോഴും സുരക്ഷാസംവിധാനമൊരുക്കാന്‍ അധികൃതര്‍ തയാറാവുന്നില്ല.  

Tags: റോഡുകള്‍പാലക്കാട്വാഹനാപകടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Pathanamthitta

പൊട്ടിയ സ്ലാബ് അപകടത്തിന് ഇടയാക്കുന്നു

Thiruvananthapuram

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും തകര്‍ന്ന റോഡിന്റെ നിര്‍മ്മാണം തുടങ്ങിയില്ല

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതി; ഷൊര്‍ണൂരില്‍ 24.72 കോടിയുടെ നവീകരണ പ്രവൃത്തികള്‍

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.