Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില: സിഡ്‌കോയില്‍ കളങ്കിതര്‍ ഇപ്പോഴും തലപ്പത്ത്

ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷന്‍നിലെ (സിഡ്‌കോ) ക്രമക്കേടുകള്‍ സ്ഥാപനത്തെ നശിപ്പിക്കുന്നു. സര്‍ക്കാര്‍, വിജിലന്‍സ് നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില. പല വകുപ്പുകളുടെയും തലപ്പത്തുള്ളവര്‍ അഴിമതിയും ക്രമക്കേടും നടത്തിയെന്ന് തെളിഞ്ഞിട്ടും നടപടിയെടുക്കാതെ കോര്‍പ്പറേഷന്‍.

അനീഷ് അയിലം by അനീഷ് അയിലം
Jul 11, 2023, 12:00 am IST
in Kerala

തിരുവനന്തപുരം: ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷന്‍നിലെ  (സിഡ്‌കോ)  ക്രമക്കേടുകള്‍ സ്ഥാപനത്തെ നശിപ്പിക്കുന്നു. സര്‍ക്കാര്‍, വിജിലന്‍സ് നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില. പല വകുപ്പുകളുടെയും തലപ്പത്തുള്ളവര്‍ അഴിമതിയും ക്രമക്കേടും നടത്തിയെന്ന് തെളിഞ്ഞിട്ടും നടപടിയെടുക്കാതെ കോര്‍പ്പറേഷന്‍. ക്രമവിരുദ്ധ നിയമനങ്ങളില്‍ കോര്‍പ്പറേഷന് പ്രതിവര്‍ഷ നഷ്ടം നാലരക്കോടിയോളം രൂപ.

2014 ല്‍ എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദേശങ്ങളും കാറ്റില്‍ പറത്തി 32 അനധികൃത നിയമനങ്ങളാണ് മാനേജിങ് ഡയറക്ടറായിരുന്ന സജി ബഷീര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന  പി.സി. കാസിം, ഡിജിഎമ്മിന്റെ ചുമതല ഉണ്ടായിരുന്ന അജിത്ത് കുമാര്‍ എന്നിവര്‍ നടത്തിയത്. രണ്ട് അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകരിച്ചത് ഏഴ് മിനിസ്റ്റീരിയല്‍ സ്റ്റാഫുകളുടെ നിയമനമായിരുന്നു. പിഎസ്‌സി വഴി നിയമനം നടത്തേണ്ടിടത്ത് സര്‍ക്കാര്‍ അംഗീകാരമില്ലാതെ നേരിട്ട് നിയമനം നടത്തുകയായിരുന്നു. ഏഴ് നിയമനത്തിന് പകരം യാതൊരു മാനദണ്ഡങ്ങളും കൂടാതെ 23 പേരെ നിയമിച്ചു. അതുതന്നെ ഇന്റര്‍വ്യൂ മാനദണ്ഡങ്ങള്‍ ലംഘിച്ചും ഇഷ്ടക്കാര്‍ക്ക് മാര്‍ക്ക് കൂട്ടി നല്‍കി എഴുത്തുപരീക്ഷയിലെ ഒന്നാം റാങ്കുകാരെ  പിന്തള്ളിയുമായിരുന്നു. അനധികൃത നിയമനങ്ങള്‍ക്ക് ശമ്പളം നല്‍കുന്നതുവഴി  4,80,74,84 രൂപയുടെ നഷ്ടം വരുത്തിയെന്ന് വിജിലന്‍സ് കണ്ടെത്തുകയും ചെയ്തു.

വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സജി ബഷീറിനെ മാറ്റി നിര്‍ത്തി. നിയമനം നടത്തിയവര്‍ക്കെതിരെ പ്രോസിക്യൂഷന് സര്‍ക്കാര്‍ അനുമതിയും നല്‍കി. പക്ഷെ കൂട്ടുപ്രതിയായ അജിത്ത്കുമാര്‍ ഇപ്പോഴും എജിഎം ആയി സര്‍വീസില്‍ തുടരുകയാണ്. മേനംകുളം മണല്‍കടത്ത് കേസില്‍ 12 കോടി രൂപ സിഡ്‌കോയ്‌ക്ക് നഷ്ടം വരുത്തിയ കേസിലെ രണ്ടാം പ്രതിയായ അജിത്ത് കുമാറിനെ  നടപടിയുടെ പേരില്‍  എറണാകുളത്തെ റോ മെറ്റീരിയല്‍ റീജിയണല്‍ ഓഫീസിന്റെ എജിഎംആയി സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. വിജിലന്‍സ് കേസുകള്‍ ഉള്ളവര്‍ക്കെതിരെ കര്‍ശന നടപടിവേണമെന്ന സര്‍ക്കാര്‍ വിജിലന്‍സ് നിര്‍ദേശങ്ങള്‍പോലും പാലിച്ചില്ല.  

അന്ന് നിയമിച്ച 23 പേരെ കൂടാതെ ഒമ്പത് നിയമനങ്ങള്‍ കൂടി ഈ സംഘം നടത്തി. ഇതോടെ അനധികൃത നിയമനം 32 ആയി. ശമ്പളയിനത്തില്‍ അഞ്ചുകോടിയോളം രൂപയാണ് പ്രതിവര്‍ഷം സ്ഥാപനത്തിന് നഷ്ടം. ഇങ്ങനെ നിയമിതരായവരില്‍ മതിയായ യോഗ്യത ഇല്ലാത്തവരുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത്തരക്കാരാണ് ഇപ്പോള്‍ പലവകുപ്പുകളുടെയും തലപ്പത്തുള്ളത്. അംഗീകാരമില്ലാത്ത സ്വകാര്യ ഐടിഐ പാസായവരാണ് ഡിപ്ലോമയും എഞ്ചിനീയറിങ്ങും യോഗ്യത വേണ്ട ടെക്‌നിക്കല്‍ വിഭാഗങ്ങളുടെ തലപ്പത്തുള്ളത്. ഇത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെപോലും ബാധിച്ചെന്ന് ജീവനക്കാര്‍ പറയുന്നു.  

സിഡ്‌കോ ഇപ്പോള്‍ കനത്ത നഷ്ടത്തിലാണ്. ജീവനക്കാര്‍ക്കുള്ള ശമ്പളം ഗഡുക്കളായാണ് നല്‍കുന്നത്. പിഎഫ് കുടിശ്ശിക ഒമ്പത് കോടി കഴിഞ്ഞു. 2017 മുതല്‍ പിരിഞ്ഞുപോയ ജീവനക്കാരുടെ ആനൂകൂല്യങ്ങള്‍ പോലും നല്‍കിയിട്ടില്ല. മൂന്നുകോടിയോളം രൂപ വാടക കുടിശ്ശിക വന്നതോടെ ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗില്‍ നിന്നും സിഡ്‌കോയുടെ ആസ്ഥാനം ഒഴിയണമെന്ന് നോട്ടീസ് നല്‍കിയിട്ടുണ്ട്.  

സാങ്കേതിക വിദ്യാഭ്യാസമുള്ളവരെ വിവിധ നിര്‍മാണ യൂണിറ്റുകളുടെ തലപ്പത്ത് എത്തിച്ചില്ലെങ്കില്‍ സ്ഥാപനം പൂട്ടേണ്ടിവരുമെന്നു ജീവനക്കാര്‍ പറയുന്നു.

Tags: keralapriceസിഡ്‌കോGrass
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പുതിയ വാര്‍ത്തകള്‍

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.