Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്നാട്ടിലെ 80ശതമാനം സ്ത്രീകള്‍ക്കും അര്‍ഹതയില്ലാത്ത പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചതിന് സ്റ്റാലിനെ പരിഹസിച്ച് അണ്ണാമലൈ

കുടുംബനാഥയായ സ്ത്രീകള്‍ക്ക് മാസം തോറും ആയിരം രൂപ വീതം ധനസഹായം നല്‍കുന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ പദ്ധതി തമിഴ്നാട്ടിലെ 80 ശതമാനം സ്ത്രീകള്‍ക്കും കിട്ടാന്‍ പോകുന്നില്ലെന്ന് പരിഹസിച്ച് ബിജെപി സംസ്ഥാനപ്രസിഡന്‍റ് കെ. അണ്ണാമലൈ. ഒരു സ്ത്രീക്കും പെന്‍ഷന്‍ ലഭിയ്‌ക്കാത്ത വ്യവസ്ഥകളാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നതെന്നും അണ്ണാമലൈ കളിയാക്കുന്നു. ഇതോടെ ഈ വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2023, 07:09 pm IST
in India

ചെന്നൈ: കുടുംബനാഥയായ സ്ത്രീകള്‍ക്ക് മാസം തോറും ആയിരം രൂപ വീതം ധനസഹായം നല്‍കുന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ പദ്ധതി തമിഴ്നാട്ടിലെ 80 ശതമാനം സ്ത്രീകള്‍ക്കും കിട്ടാന്‍ പോകുന്നില്ലെന്ന് പരിഹസിച്ച് ബിജെപി സംസ്ഥാനപ്രസിഡന്‍റ് കെ. അണ്ണാമലൈ. ഒരു സ്ത്രീക്കും പെന്‍ഷന്‍ ലഭിയ്‌ക്കാത്ത വ്യവസ്ഥകളാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നതെന്നും അണ്ണാമലൈ കളിയാക്കുന്നു. ഇതോടെ ഈ വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.  

‘കലൈഞ്ജര്‍ മകളിര്‍ ഉറിമൈ തൊകൈ’ എന്ന പദ്ധതിയുടെ പേരിലാണ് മാസം തോറും കുടുംബനാഥകളായ സ്ത്രീകള്‍ക്ക് ധനസഹായം നല്‍കാന്‍ ഡിഎംകെ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ തമിഴ്നാട്ടിലെ 80 ശതമാനം സ്ത്രീകള്‍ക്കും ധനസഹായം ലഭിക്കാത്ത രീതിയിലുള്ള വ്യവസ്ഥകളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.  

പെന്‍ഷന്‍ ലഭിക്കാന്‍ 21 വയസ്സ് തികഞ്ഞിരിക്കണം. രണ്ടര ലക്ഷത്തില്‍ താഴെ വരുമാനമുള്ള, കുടുംബത്തിന്റെ ഭൂസ്വത്ത് അഞ്ചേക്കറിലും (തണ്ണീര്‍ത്തടവും) 10 ഏക്കറിലും (വരണ്ട ഭൂമിയും) അധികം സ്വന്തമായില്ലാത്ത, 3600 യൂണിറ്റില്‍ കുറവ് വാര്‍ഷിക വൈദ്യുതി ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമാണ് ഈ പെന്‍ഷന് അര്‍ഹതയുള്ളതെന്നാണ് ഡിഎംകെ സര്‍ക്കാര്‍ മുന്നോട്ട് വെയ്‌ക്കുന്ന ഒരു വ്യവസ്ഥ. റേഷന്‍ കടയിലാണ് അപേക്ഷ നല്‍കേണ്ടത്. റേഷന്‍ കാര്‍ഡ് നോക്കിയാണ് പെന്‍ഷന്‍ നല്‍കേണ്ട സ്ത്രീകളെ കണ്ടെത്തുക. റേഷന്‍ കാര്‍ഡില്‍ വീടിന്റെ നാഥ സ്ത്രീ ആയിരിക്കണം. പുരുഷനാണ് വീടിന്റെ നാഥനെങ്കില്‍ ഭാര്യയ്‌ക്ക് പെന്‍ഷന് അര്‍ഹതയില്ല. വിവാഹം കഴിയാത്ത സ്ത്രീകള്‍, ട്രാന്‍സ് ജെന്‍ഡര്‍ സ്ത്രീകള്‍, അഗതികളായ സ്ത്രീകള്‍ എന്നിവര്‍ കുടുംബനാഥയാണെന്ന റേഷന്‍ കാര്‍ഡുണ്ടെങ്കില്‍ അവര്‍ക്ക് പെന്‍ഷന്‍ ലഭിക്കും. സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല, ബാങ്കുകള്‍, ബോര്‍ഡുകള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, സഹകരണ സൊസൈറ്റികള്‍, പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ട സ്ത്രീകള്‍ എന്നിവര്‍ക്ക് ഈ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കുന്നതല്ലെന്നും വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ വെച്ച് നോക്കിയാല്‍ തമിഴ്നാട്ടിലെ 80 ശതമാനം സ്ത്രീകള്‍ക്കും പെന്‍ഷന്‍ കിട്ടില്ലെന്നാണ് അണ്ണാമലൈയുടെ വിമര്‍ശനം.  

സെപ്തംബര്‍ 15 മുതല്‍ പദ്ധതി ആരംഭിയ്‌ക്കാനാണ് ഡിഎംകെ സര്‍ക്കാരിന്റെ നീക്കം. അന്നാണ് മുന്‍ തമിഴ്നാട് മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മദിനം. ‘കലൈഞ്ജര്‍ മകളിര്‍ ഉറിമൈ തൊകൈ’ എന്ന പദ്ധതിപ്രകാരം തമിഴ്നാട്ടിലെ ഭൂരിഭാഗം സ്ത്രീകള്‍ക്കും പെന്‍ഷന്‍ കിട്ടാന്‍ പോകുന്നില്ലെന്ന വിമര്‍ശനം ഇപ്പോള്‍ ജനങ്ങളും ഏറ്റെടുത്തിരിക്കുകയാണ്.  

Tags: womenഎം.കെ. സ്റ്റാലിന്‍അണ്ണാമലൈഡിഎംകെK Annamalaiതമിഴ്നാട്സ്ത്രീകലൈഞ്ജര്‍ മകളിര്‍ ഉറിമൈ തൊകൈ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരി ശക്തി വന്ദന്‍ ബില്‍;സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരും- ആര്‍.ശ്രീലേഖ

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

India

‘ മത്സരിക്കാനില്ലെന്ന് ഞാൻ തന്നെയാണ് തീരുമാനിച്ചത് , പ്രചാരണത്തിന് മുന്നിൽ ഞാൻ ഉണ്ടാകും ‘ ; മാസ് മറുപടിയുമായി  അണ്ണാമലൈ

India

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

പുതിയ വാര്‍ത്തകള്‍

സിപിഎം കൂട്ടുനിന്നത് ലൗജിഹാദിനു തന്നെ

ഇന്‍ഡി അഥവാ സ്ത്രീവിരുദ്ധ മുന്നണി

സ്വദേശിയിലെ സ്വ

പശ്ചിമേഷ്യയിലെ യുദ്ധം: ലോകശ്രദ്ധയാകര്‍ഷിച്ച് വിഴിഞ്ഞം തുറമുഖം

വൈറല്‍’ പെണ്‍കുട്ടിയുടേത് ശൈശവവിവാഹം തന്നെ; രേഖകള്‍ പുറത്ത്

ബംഗാളില്‍ ടിഎംസി ആക്രമണം വ്യാപകം

മേരാ ബൂത്ത് സബ്സെ മസ്ബൂത്ത് സംവാദ്; ബംഗാളിലെ പ്രവര്‍ത്തനങ്ങള്‍ മോദി വിലയിരുത്തി

ഡോ. ബി.ആര്‍. അംബേദ്കര്‍ ജയന്തി ദിനത്തോടനുബന്ധിച്ച് സംവിധാന്‍ സദന്‍ സെന്‍ട്രല്‍ ഹാളിലെ അദ്ദേത്തിന്റെ ഛായാചിത്രത്തിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാര്‍ച്ചന നടത്തുന്നു

ഭരണഘടനാ ശില്പി ഡോ. അംബേദ്കര്‍ക്ക് ശ്രദ്ധാഞ്ജലി

കോടതിയില്‍ നിന്നെത്തിയ ആമീന്റെ നേതൃത്വത്തില്‍ തൊണ്ടിക്കുഴ ശ്രീഅമൃതകലശ ശാസ്താക്ഷേത്ര ക്ഷേത്രഭൂമി അളന്ന് തിട്ടപ്പെടുത്തുന്നു

നാലര പതിറ്റാണ്ടിന്റെ നിയമപോരാട്ടം; ദേവന്റെ ഭൂമി തിരികെപ്പിടിച്ച് തൊണ്ടിക്കുഴ ക്ഷേത്ര ഭരണസമിതി

സ്വയം യേശുവായി; കനത്ത പ്രതിഷേധം, വിവാദമായ സമൂഹമാധ്യമ പോസ്റ്റ് പിന്‍വലിച്ച് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.