Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐ സി സി ലോകകപ്പ്; പാകിസ്ഥാന്‍ ഇന്ത്യയില്‍ കളിക്കുമോ ? ഉന്നത സമിതിക്ക് രൂപം നല്‍കി പാക് പ്രധാനമന്ത്രി

ഒക്ടോബര്‍ 5 ന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിനായി പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് പോകുമെന്ന പ്രതീക്ഷയിലാണ് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലും (ഐസിസി) ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും (ബിസിസിഐ)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2023, 06:12 pm IST
in Cricket

 ഇസ്ലാമബാദ്: ഐ സി സി ലോകകപ്പിനായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്  ഉന്നതതല സമിതിക്ക് രൂപം നല്‍കി. ടീമിനെ ഇന്ത്യയിലേക്ക് അയയ്‌ക്കുന്നതില്‍  ഉപദേശം തേടി പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്ട്രോള്‍ ബോര്‍ഡ് സര്‍ക്കാരിന് കത്തയച്ചിരുന്നു.

ഇതുപ്രകാരം വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി അധ്യക്ഷനായ സമിതിക്കാണ് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് രൂപം നല്‍കിയത്.

കായിക മന്ത്രി അഹ്സന്‍ മസാരി, നിയമ-നീതി മന്ത്രി അസം നസീര്‍ തരാര്‍, മറിയം ഔറംഗസേബ്, അസദ് മഹ്മൂദ്, അമിന്‍ ഉള്‍ ഹഖ്, ഖമര്‍ സമാന്‍ കൈറ, മുന്‍ നയതന്ത്രജ്ഞന്‍ താരിഖ് ഫാത്മി , രഹസ്യാന്വേഷണ ഏജന്‍സികളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും സമിതിയില്‍ ഉള്‍പ്പെടുന്നു.  

ഒക്ടോബര്‍ 5 ന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിനായി പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് പോകുമെന്ന പ്രതീക്ഷയിലാണ് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലും (ഐസിസി) ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും (ബിസിസിഐ).എന്നാല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള  ബന്ധം സുഖകരമല്ലാത്തതിനാല്‍  ടീമിനെ ഇന്ത്യയിലേക്ക് അയയ്‌ക്കുന്നത് സര്‍ക്കാര്‍ അനുമതിക്ക് ശേഷമാകുമെന്ന് പിസിബി അറിയിച്ചിട്ടുണ്ട്.

ലോകകപ്പില്‍ പാകിസ്ഥാന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവിടേണ്ടത് ഹൈദരാബാദിലാണ്. രാജിവ് ഗാന്ധി സ്റ്റേഡിയത്തില്‍ രണ്ട് സന്നാഹ മത്സരങ്ങള്‍ കളിച്ചതിന് ശേഷം, നെതര്‍ലന്‍ഡ്സിനും ശ്രീലങ്കയ്‌ക്കുമെതിരെ ഈ വേദിയില്‍ തന്നെ കളിക്കും.ഇന്ത്യയ്‌ക്കെതിരെ അഹമ്മദാബാദില്‍ ഒരു മത്സരം, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് ടീമുകള്‍ക്കെതിരെ ബെംഗളൂരുവില്‍ രണ്ട്, ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ കൊല്‍ക്കത്തയില്‍ രണ്ട്, അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ചെന്നൈയില്‍ രണ്ട് മത്സരങ്ങള്‍ എന്നിങ്ങനെയാണ് നിശ്ചയിച്ചിട്ടുളളത്.പാകിസ്ഥാന്‍ സെമിഫൈനല്‍ യോഗ്യത നേടിയാല്‍ കൊല്‍ക്കത്തയിലാകും മത്സരം.  

ഷെഡ്യൂള്‍ പ്രഖ്യാപിക്കും മുമ്പ് അഹമ്മദാബാദില്‍ കളിക്കുന്നതില്‍ പിസിബി താത്പര്യമില്ലായ്‌മ പ്രകടിപ്പിച്ചിരുന്നു. ബെംഗളൂരുവില്‍ ഓസ്ട്രേലിയയ്‌ക്കെതിരെയും ചെന്നൈയില്‍ അഫ്ഗാനിസ്ഥാനെതിരെയും കളിക്കുന്നതിലും താത്പര്യം ഇല്ലായിരുന്നു.

അതേസമയം  പാകിസ്ഥാന്റെ മത്സരങ്ങള്‍ നടക്കുന്ന വേദികള്‍ പരിശോധിക്കാന്‍ ഉന്നതതല സുരക്ഷാ സംഘത്തെ ഇന്ത്യയിലേക്ക് അയക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഓഗസ്റ്റില്‍ നടക്കുന്ന ഏഷ്യാ കപ്പിനായി പാകിസ്ഥാനിലേക്ക് പോകേണ്ടെന്നാണ് ഇന്ത്യയുടെ തീരുമാനം. പാകിസ്ഥാനില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് ഇപ്പോള്‍ ഹൈബ്രിഡ് മോഡില്‍ സംഘടിപ്പിക്കാനാണ്  തീരുമാനം. ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലും ബാക്കിയുളള മത്സരങ്ങള്‍ പാകിസ്ഥാനിലും നടക്കും.

Tags: indiapakistanപ്രധാനമന്ത്രിലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)
World

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

India

പാകിസ്ഥാനില്‍ വീണ്ടും അജ്ഞാതന്റെ വിളയാട്ടം; ലഷ്കര്‍ നേതാവ് ഹാഫിസ് സയിദിന്റെ അനുയായി മിര്‍ ഷുക്ര്‍ ഖാന്‍ റൈസാനി വെടിയേറ്റ് മരിച്ചു

India

ഭാവിലോകത്തെ നയിക്കുക ഭാരതം: ക്രിസ്റ്റഫര്‍ ലാന്‍ഡോ

India

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

പുതിയ വാര്‍ത്തകള്‍

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.