Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

22കാരനായ യുവാവിനെ വിവാഹം കഴിയ്‌ക്കാന്‍ നാലു കുട്ടികളുടെ അമ്മയായ പാകിസ്ഥാന്‍കാരി ഇന്ത്യയില്‍; ചാരവനിതയോ കാമുകിയോ? ചോദ്യം ചെയ്യുമെന്ന് പൊലീസ്

22കാരനായ ഇന്ത്യന്‍ യുവാവിനെ വിവാഹം കഴിയ്‌ക്കാന്‍ നാലു കുട്ടികളുടെ അമ്മയായ പാകിസ്ഥാന്‍ കാരി ഇന്ത്യയിലെത്തി. പബ് ജി വഴിയാണ് ഇരുവരും പ്രണയബദ്ധരായത്. 27 വയസ്സുണ്ട് പാകിസ്ഥാന്‍കാരിയ്‌ക്ക്.

Janmabhumi Online by Janmabhumi Online
Jul 4, 2023, 11:36 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: 22കാരനായ ഇന്ത്യന്‍ യുവാവിനെ വിവാഹം കഴിയ്‌ക്കാന്‍ നാലു കുട്ടികളുടെ അമ്മയായ പാകിസ്ഥാന്‍ കാരി ഇന്ത്യയിലെത്തി. പബ് ജി വഴിയാണ് ഇരുവരും പ്രണയബദ്ധരായത്. 27 വയസ്സുണ്ട് പാകിസ്ഥാന്‍കാരിയ്‌ക്ക്.  

ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് സീമ ഹൈദര്‍ എന്ന പാകിസ്ഥാന്‍കാരി ഇന്ത്യയിലെത്തിയത്. ഇവര്‍ പറയുന്ന കഥ ശരിയാണോ എന്ന് സ്ഥിരീകരിക്കാന്‍ പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് ഉത്തര്‍പ്രദേശിലെ നോയിഡയിലെ അസി. പൊലീസ് കമ്മീഷണര്‍ സുരേഷ് റാവു കുല്‍ക്കര്‍ണി മാധ്യമങ്ങളോട് പറഞ്ഞു.  

കേന്ദ്ര ഏജന്‍സികളും ഈ കേസില്‍ അന്വേഷണം നടത്തും. യുവതിയെ ഇന്ത്യയില്‍ പൊലീസ് പിടികൂടിയ വിവരം പാകിസ്ഥാന്‍ എംബസിയെ അറിയിച്ചു. വേണ്ടത്ര രേഖകളില്ലാതെയാണ് നാലു കുട്ടികളുമായി സീമ ഹൈദര്‍ ഇന്ത്യയിലെത്തിയത്. അമ്മയേയും മക്കളെയും യുപി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. നേപ്പാള്‍ വഴിയാണ് ഇവര്‍ ഇന്ത്യയിലെത്തിയത്.  

ഗ്രേറ്റര്‍ നോയിഡ സ്വദേശിയായ 22 കാരനായ സച്ചിനുമായാണ് യുവതി പബ് ജി കളിച്ച് പ്രണയത്തിലായത്. ഇതിനിടെ സച്ചിനെ വിവാഹം കഴിയ്‌ക്കാന്‍ നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് യുവതി കഴിഞ്ഞ ദിവസം ഒരു അഭിഭാഷകനോട് അന്വേഷിച്ചിരുന്നതായും പറയുന്നു. ഈ അഭിഭാഷകനാണ് അനധികൃതമായി ഇന്ത്യയില്‍ തങ്ങുന്ന പാകിസ്ഥാന്‍ യുവതിയെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് പൊലീസ് സംഘം സച്ചിന്റെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ മനസ്സിലാക്കി ഇരുവരെയും അറസ്റ്റ് ചെയ്തു.  

നോയിഡയില്‍ ഒരു പലചരക്ക് കടയില്‍ ജോലി ചെയ്യുകയാണ് സച്ചിന്‍. തന്റെ ഭര്‍ത്താവ് സൗദിയിലാണ് ജോലി ചെയ്യുന്നതെന്നും കഴിഞ്ഞ നാല് വര്‍ഷമായി അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും സീമ ഹൈദര്‍ പറയുന്നു. പാകിസ്ഥാനിലെ ഖൈര്‍പൂര്‍ എന്ന സ്ഥലത്ത് നിന്നാണ് താന്‍ വരുന്നതെന്ന് സീമ ഹൈദര്‍ പറയുന്നു. തന്റെ വീടും സ്ഥലവും 12 ലക്ഷം രൂപയ്‌ക്ക് വിറ്റ ശേഷമാണ് ഇന്ത്യയിലെ കാമുകനെ തേടി എത്തിയതെന്ന് സീമ ഹൈദര്‍ പറയുന്നു. ഈ പണത്തില്‍ നിന്നാണ് വിമാനടിക്കറ്റെടുത്തതും ഇന്ത്യയില്‍ താമസത്തിനുള്ള ചെലവ് കണ്ടെത്തുന്നതും. തന്റെ സഹോദരന്‍ പാക് സൈന്യത്തില്‍ ജോലി ചെയ്യുകയാണെന്നും സീമ ഹൈദര്‍ പറയുന്നു.  

2023 ജനവരിയില്‍ സച്ചിനുമായി പ്രഥമ കൂടിക്കാഴ്ച നടത്തിയിരുന്നതായി സീമ ഹൈദര്‍ പറയുന്നു. അന്ന് നേപ്പാളില്‍ വെച്ചാണ് ഇരുവരും കണ്ടത്. യുവതി പാകിസ്ഥാനില്‍ നിന്നും നേപ്പാളിലെത്തിയപ്പോള്‍ സച്ചിന്‍ നോയിഡയില്‍ നിന്നും നേപ്പാളില്‍ എത്തി. പിന്നീട് ഇരുവരും ഒരുമിച്ച് ഇന്ത്യയില്‍ താമസിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നുവെന്ന് സീമ ഹൈദര്‍ പറയുന്നു.  

പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ നിന്നും നാല് കുട്ടികള്‍ക്കൊപ്പം ദുബായ് വഴി നേപ്പാളിലെത്തിയ യുവതി കാഠ്മണ്ഡുവില്‍ നിന്നും ഇന്ത്യന്‍ അതിര്‍ത്തി വരെ ബസില്‍ എത്തിച്ചേര്‍ന്നു. പിന്നീട് കുട്ടികളെയും കൂട്ടി അതിര്‍ത്തി കടക്കുകയും ദല്‍ഹിയിലേക്ക് എത്തുകയും ചെയ്തു. അവിടെ യമുന എക്സ്പ്രസ് വേയില്‍ സച്ചിന്‍  യുവതിയെ കാത്ത് നിന്നു. തുടര്‍ന്ന് ഇരുവരും യുവതിയെ നോയിഡയിലെ രാബുപുരയില്‍ എത്തിച്ച ശേഷം ദമ്പതിമാരാണെന്ന വ്യാജേന വാടകവീട് എടുക്കുകയായിരുന്നു. നേപ്പാള്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് വരുന്ന യുവതിയോടൊപ്പം നാല് കുട്ടികള്‍ ഉള്ളതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയിരുന്നില്ലെന്ന് പറയുന്നു. ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരായി കുട്ടികള്‍ക്കൊപ്പം താമസിച്ച് വരുന്നതിനിടയിലാണ് യുവതി വിവാഹം കഴിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ അഭിഭാഷകനെ കണ്ടത്. ഇവരുടെ കൈവശം പാകിസ്ഥാന്‍ പാസ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അനധികൃതമായാണ് വിസ കാലാവധിയില്ലാതെ പാകിസ്ഥാന്‍ യുവതി ഇന്ത്യയില്‍ തങ്ങുന്നതെന്നറിഞ്ഞ അഭിഭാഷകന്‍ പൊലീസിനെ വിവരമറിയിച്ചു. എന്നാല്‍ ഇവര്‍ മേല്‍വിലാസം നല്‍കിയിരുന്ന വീട്ടില്‍ പൊലീസ് അന്വേഷിച്ചപ്പോള്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച് മഥുര ഭാഗത്തുണ്ടെന്ന് കണ്ടെത്തി പിടികൂടുകയായിരുന്നു.  

Tags: സീമ ഹൈദര്‍പബ്ജിഐഎസ്വനിതലോകാരോഗ്യ സംഘടനപാകിസ്ഥാന്‍കാരി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

Kerala

ദേശീയ സേവാഭാരതി കേരളത്തിന്റെ ജില്ലാ ഘടകങ്ങളുടെ വാര്‍ഷിക പൊതുയോഗം

Kerala

ലോഡ്ജ് മുറിയില്‍ എംഡിഎംഎ കൊണ്ടുവച്ച് എക്‌സൈസ് കുടുക്കിയെന്ന് പ്രതി റഫീന, ആരോപണം തളളി എക്‌സൈസ്

Kerala

ജിമ്മില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചത് തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവം മൂലം

Kerala

മലപ്പുറം, ഇടുക്കി ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികളടക്കം 9 പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഹൈടെക് റോഡ് നിര്‍മാണോദ്ഘാടനം കഴിഞ്ഞു; റോഡ് പണി തുടങ്ങിയില്ല, വാട്ടര്‍ അതോറിറ്റിയും മരാമത്ത് വകുപ്പും രണ്ടു തട്ടില്‍

രാജ്യം മുഴുവൻ കുറയുമ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; നോക്കുകുത്തി സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പിഎസ്‌സിയെ നോക്കുകുത്തിയാക്കുന്നു; കോര്‍പ്പറേഷന്‍ സിപിഎമ്മുകാരെ തിരുകി കയറ്റാനുള്ള കേന്ദ്രം, ലക്ഷങ്ങളുടെ കമ്മീഷന്‍ ഇടപാടെന്നും ആരോപണം

പുവര്‍ഹോം സുരക്ഷയുടെ കാര്യത്തിലും പുവര്‍; പഠിക്കാന്‍ പോകുന്നവരെ നിരീക്ഷിക്കാന്‍ സംവിധാനമില്ല; സ്ഥിരം കൗണ്‍സിലര്‍മാരില്ല

വിദേശത്തു വേറെയും കുറെ മലയാളികൾ തെറ്റ് ചെയ്ത് ജയിലിൽ ഉണ്ട് ; ഭാവിയിൽ അവരെയും കോടികൾ കൊടുത്ത് രക്ഷിക്കുമോ? സന്തോഷ് പണ്ഡിറ്റ്

ജാർഖണ്ഡിലെ ബൊക്കാറോയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു ; ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു

ഹിന്ദു യുവതികളെ പ്രണയ കുരുക്കിൽപെടുത്തി മതം മാറ്റും ; ചങ്കൂർ ബാബയുടെ നിയമവിരുദ്ധ മതപരിവർത്തനത്തിന് കൂട്ട് നിന്നത് സർക്കാർ ഉദ്യോഗസ്ഥരും

വകതിരിവ് എന്നൊരു വാക്കുണ്ട്, അത് ട്യുഷൻ ക്ലാസിൽ പോയാൽ കിട്ടില്ല; ട്രാക്ടർ യാത്രയിൽ എഡിജിപിയെ രൂക്ഷമായി വിമർശിച്ച് മന്ത്രി കെ.രാജൻ

മതമൗലികവാദികൾക്ക് ഒരു ഇളവും നൽകില്ല ; മഹാരാഷ്‌ട്രയിൽ മതപരിവർത്തന വിരുദ്ധ നിയമം പാസാക്കും 

നിമിഷപ്രിയയ്‌ക്ക് മാപ്പ് നൽകില്ല ; വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies