Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നു

തിരുവനന്തപുരം മെഡിക്കല്‍കോളേജും ആശുപത്രിയും കേന്ദ്രീകരിച്ച് മത തീവ്ര വാദപ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നു. മെഡിക്കല്‍കോളേജില്‍ പ്രത്യേക മതവിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളെ ഏകോപിപ്പിച്ച് യോഗങ്ങള്‍ നടത്താറുണ്ട്. ലവ്ജിഹാദ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും തങ്ങളുടെ മത തത്വങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. ഇതിന്റെ പരിണിത ഫലമാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബ് ധരിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്‌വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2023, 07:40 pm IST
in Kerala

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍കോളേജും ആശുപത്രിയും  കേന്ദ്രീകരിച്ച് മത തീവ്ര വാദപ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നു.  മെഡിക്കല്‍ വിദ്യാര്‍ത്ഥികളും രോഗികളും ആശങ്കയില്‍. അഭിപ്രായ സ്വാതന്ത്യം പോലും ഇല്ലാതാകുന്ന അവസ്ഥയാണ് നിലവില്‍.

മെഡിക്കല്‍കോളേജ് പരിസരത്ത് തീവ്ര മതവിഭാഗക്കാര്‍ തമ്പടിക്കുന്നത് സ്ഥിരമായിരുന്നു. നിരോധിച്ച പിഎഫ്‌ഐ സംഘടനകളിലെ  പ്രവര്‍ത്തകരായിരുന്നു ഇതിന് നേതൃത്വം നല്‍കിയിരുന്നത്. ഇടത് വലത് മുന്നണികളിലെ നേതാക്കള്‍ ഇതിന് ഒത്താശയും ചെയ്തു കൊടുത്തിരുന്നു. എന്നാല്‍ പിഎഫ്‌ഐയെ നിരോധിച്ചതോടെ ഇവര്‍  നിശബ്ദ പ്രവര്‍ത്തനത്തിലേക്ക് നീങ്ങി. സാഹൂഹിക പ്രവര്‍ത്തനങ്ങളിലൂടെ പ്രീതി പിടിച്ചു പറ്റി തങ്ങളുടെ ആധിപത്യം മെഡിക്കല്‍ കോളേജിലും ആര്‍സിസിയിലും  നേടിയെടുത്തായിരുന്നു  പ്രവര്‍ത്തനം പുനരാരംഭിച്ചത്.  

മാലി പോലുള്ള രാജ്യങ്ങളില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നും നിരവധി പേര്‍ ചികിത്സക്കായി മെഡിക്കല്‍കോളേജിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും എത്തുന്നുണ്ടണ്ട്. ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത്   സന്നദ്ധ സംഘടനകളുടെ പേരില്‍ നടത്തുന്ന ചില കേന്ദ്രങ്ങളിലാണ്. താമസം, ഭഷണം എല്ലാം സൗജന്യമായി ഇവര്‍ നല്‍കുന്നു.  ഇതിലൂടെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും അനുകമ്പ നേടിയെടുത്താണ്   പ്രവര്‍ത്തനങ്ങള്‍.

മെഡിക്കല്‍കോളേജില്‍ പ്രത്യേക മതവിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളെ ഏകോപിപ്പിച്ച് യോഗങ്ങള്‍ നടത്താറുണ്ട്. ലവ്ജിഹാദ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും തങ്ങളുടെ മത തത്വങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. ഇതിന്റെ പരിണിത ഫലമാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബ് ധരിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്‌വന്നത്. ഇവര്‍ മത തീവ്രവാദികള്‍ നടത്തുന്ന യോഗങ്ങളില്‍ പങ്കെടുക്കാറുണ്ടെന്നും ആരോപണുണ്ട്. മറ്റ് വിദ്യാര്‍ത്ഥിനികളെ ഏകോപിപ്പിക്കുന്നതിനും ഇവര്‍ നേതൃത്വം നല്‍കാറുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇവരുടെ ആഘോഷപരിപാടികളില്‍ മറ്റ് വിദ്യാര്‍ത്ഥികളും അധ്യാപകരും നിര്‍ബന്ധമായും പങ്കെടുത്തിരിക്കണം. ഇല്ലെങ്കില്‍ പുറത്ത് നിന്നുള്ളവരുടെ ഭീഷണി നേരിടേണ്ടിവരുന്നുണ്ട്.

മറ്റ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പലപ്പോഴും ഇക്കൂട്ടര്‍ ഭീഷണപ്പെടുത്തുന്നതിനാല്‍ അവര്‍ പ്രതികരിക്കാറില്ല. മെഡിക്കല്‍ കോളേജിലെയും ആശുപത്രിയിലെയും ജീവനക്കാരും ഇക്കൂട്ടരുടെ ഭീഷണി നേരിടുന്നു. ഇവരുടെ താളത്തിനൊത്ത് ജോലി നോക്കണം. ആര്‍സിസിയില്‍ ഇവരുടെ ഭീഷണി വളരെ കൂടുതലാണ്. മെഡിക്കല്‍കോളേജില്‍  ആംബുലന്‍സുകള്‍ വരെ ഇവര്‍ പറയുന്നത് അനുസരിച്ച് മാത്രമെ  മൃതദേഹങ്ങള്‍ കൊണ്ടണ്ടണ്ടു പോകാവൂ. ഇല്ലെങ്കില്‍ ഡ്രൈവര്‍മാര്‍ മര്‍ദ്ദനം നേരിടേണ്ടി വരും. സമീപത്ത് പള്ളികള്‍ നിര്‍മ്മിക്കാനുള്ള തത്രപ്പാടിലാണ് ഇവരിപ്പോള്‍. മാലിയില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നും വരുന്നവരില്‍ നിന്ന് നാട്ടില്‍ നിന്നും സംഭാവന തുകയായി പണംഅയയ്ച്ച് തരാന്‍ ആവശ്യപ്പെടുന്നു. എംഎല്‍എ ഹോസ്റ്റലിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടല്‍മുതലാളിയും ഒരു റിട്ട. ലോ സെക്രട്ടറിയുമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്ന് മെഡിക്കല്‍കോളേജുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

Tags: keralaതിരുവനന്തപുരംMedical Collegeകേരള സര്‍ക്കാര്‍ഹിജാബ് വിവാദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.