Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നു

തിരുവനന്തപുരം മെഡിക്കല്‍കോളേജും ആശുപത്രിയും കേന്ദ്രീകരിച്ച് മത തീവ്ര വാദപ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നു. മെഡിക്കല്‍കോളേജില്‍ പ്രത്യേക മതവിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളെ ഏകോപിപ്പിച്ച് യോഗങ്ങള്‍ നടത്താറുണ്ട്. ലവ്ജിഹാദ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും തങ്ങളുടെ മത തത്വങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. ഇതിന്റെ പരിണിത ഫലമാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബ് ധരിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്‌വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2023, 07:40 pm IST
inKerala

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍കോളേജും ആശുപത്രിയും  കേന്ദ്രീകരിച്ച് മത തീവ്ര വാദപ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നു.  മെഡിക്കല്‍ വിദ്യാര്‍ത്ഥികളും രോഗികളും ആശങ്കയില്‍. അഭിപ്രായ സ്വാതന്ത്യം പോലും ഇല്ലാതാകുന്ന അവസ്ഥയാണ് നിലവില്‍.

മെഡിക്കല്‍കോളേജ് പരിസരത്ത് തീവ്ര മതവിഭാഗക്കാര്‍ തമ്പടിക്കുന്നത് സ്ഥിരമായിരുന്നു. നിരോധിച്ച പിഎഫ്‌ഐ സംഘടനകളിലെ  പ്രവര്‍ത്തകരായിരുന്നു ഇതിന് നേതൃത്വം നല്‍കിയിരുന്നത്. ഇടത് വലത് മുന്നണികളിലെ നേതാക്കള്‍ ഇതിന് ഒത്താശയും ചെയ്തു കൊടുത്തിരുന്നു. എന്നാല്‍ പിഎഫ്‌ഐയെ നിരോധിച്ചതോടെ ഇവര്‍  നിശബ്ദ പ്രവര്‍ത്തനത്തിലേക്ക് നീങ്ങി. സാഹൂഹിക പ്രവര്‍ത്തനങ്ങളിലൂടെ പ്രീതി പിടിച്ചു പറ്റി തങ്ങളുടെ ആധിപത്യം മെഡിക്കല്‍ കോളേജിലും ആര്‍സിസിയിലും  നേടിയെടുത്തായിരുന്നു  പ്രവര്‍ത്തനം പുനരാരംഭിച്ചത്.  

മാലി പോലുള്ള രാജ്യങ്ങളില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നും നിരവധി പേര്‍ ചികിത്സക്കായി മെഡിക്കല്‍കോളേജിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും എത്തുന്നുണ്ടണ്ട്. ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത്   സന്നദ്ധ സംഘടനകളുടെ പേരില്‍ നടത്തുന്ന ചില കേന്ദ്രങ്ങളിലാണ്. താമസം, ഭഷണം എല്ലാം സൗജന്യമായി ഇവര്‍ നല്‍കുന്നു.  ഇതിലൂടെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും അനുകമ്പ നേടിയെടുത്താണ്   പ്രവര്‍ത്തനങ്ങള്‍.

മെഡിക്കല്‍കോളേജില്‍ പ്രത്യേക മതവിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളെ ഏകോപിപ്പിച്ച് യോഗങ്ങള്‍ നടത്താറുണ്ട്. ലവ്ജിഹാദ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും തങ്ങളുടെ മത തത്വങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. ഇതിന്റെ പരിണിത ഫലമാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബ് ധരിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്‌വന്നത്. ഇവര്‍ മത തീവ്രവാദികള്‍ നടത്തുന്ന യോഗങ്ങളില്‍ പങ്കെടുക്കാറുണ്ടെന്നും ആരോപണുണ്ട്. മറ്റ് വിദ്യാര്‍ത്ഥിനികളെ ഏകോപിപ്പിക്കുന്നതിനും ഇവര്‍ നേതൃത്വം നല്‍കാറുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇവരുടെ ആഘോഷപരിപാടികളില്‍ മറ്റ് വിദ്യാര്‍ത്ഥികളും അധ്യാപകരും നിര്‍ബന്ധമായും പങ്കെടുത്തിരിക്കണം. ഇല്ലെങ്കില്‍ പുറത്ത് നിന്നുള്ളവരുടെ ഭീഷണി നേരിടേണ്ടിവരുന്നുണ്ട്.

മറ്റ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പലപ്പോഴും ഇക്കൂട്ടര്‍ ഭീഷണപ്പെടുത്തുന്നതിനാല്‍ അവര്‍ പ്രതികരിക്കാറില്ല. മെഡിക്കല്‍ കോളേജിലെയും ആശുപത്രിയിലെയും ജീവനക്കാരും ഇക്കൂട്ടരുടെ ഭീഷണി നേരിടുന്നു. ഇവരുടെ താളത്തിനൊത്ത് ജോലി നോക്കണം. ആര്‍സിസിയില്‍ ഇവരുടെ ഭീഷണി വളരെ കൂടുതലാണ്. മെഡിക്കല്‍കോളേജില്‍  ആംബുലന്‍സുകള്‍ വരെ ഇവര്‍ പറയുന്നത് അനുസരിച്ച് മാത്രമെ  മൃതദേഹങ്ങള്‍ കൊണ്ടണ്ടണ്ടു പോകാവൂ. ഇല്ലെങ്കില്‍ ഡ്രൈവര്‍മാര്‍ മര്‍ദ്ദനം നേരിടേണ്ടി വരും. സമീപത്ത് പള്ളികള്‍ നിര്‍മ്മിക്കാനുള്ള തത്രപ്പാടിലാണ് ഇവരിപ്പോള്‍. മാലിയില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നും വരുന്നവരില്‍ നിന്ന് നാട്ടില്‍ നിന്നും സംഭാവന തുകയായി പണംഅയയ്ച്ച് തരാന്‍ ആവശ്യപ്പെടുന്നു. എംഎല്‍എ ഹോസ്റ്റലിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടല്‍മുതലാളിയും ഒരു റിട്ട. ലോ സെക്രട്ടറിയുമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്ന് മെഡിക്കല്‍കോളേജുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

Tags: keralaതിരുവനന്തപുരംMedical Collegeകേരള സര്‍ക്കാര്‍ഹിജാബ് വിവാദം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.