Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നു

തിരുവനന്തപുരം മെഡിക്കല്‍കോളേജും ആശുപത്രിയും കേന്ദ്രീകരിച്ച് മത തീവ്ര വാദപ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നു. മെഡിക്കല്‍കോളേജില്‍ പ്രത്യേക മതവിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളെ ഏകോപിപ്പിച്ച് യോഗങ്ങള്‍ നടത്താറുണ്ട്. ലവ്ജിഹാദ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും തങ്ങളുടെ മത തത്വങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. ഇതിന്റെ പരിണിത ഫലമാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബ് ധരിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്‌വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2023, 07:40 pm IST
in Kerala

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍കോളേജും ആശുപത്രിയും  കേന്ദ്രീകരിച്ച് മത തീവ്ര വാദപ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നു.  മെഡിക്കല്‍ വിദ്യാര്‍ത്ഥികളും രോഗികളും ആശങ്കയില്‍. അഭിപ്രായ സ്വാതന്ത്യം പോലും ഇല്ലാതാകുന്ന അവസ്ഥയാണ് നിലവില്‍.

മെഡിക്കല്‍കോളേജ് പരിസരത്ത് തീവ്ര മതവിഭാഗക്കാര്‍ തമ്പടിക്കുന്നത് സ്ഥിരമായിരുന്നു. നിരോധിച്ച പിഎഫ്‌ഐ സംഘടനകളിലെ  പ്രവര്‍ത്തകരായിരുന്നു ഇതിന് നേതൃത്വം നല്‍കിയിരുന്നത്. ഇടത് വലത് മുന്നണികളിലെ നേതാക്കള്‍ ഇതിന് ഒത്താശയും ചെയ്തു കൊടുത്തിരുന്നു. എന്നാല്‍ പിഎഫ്‌ഐയെ നിരോധിച്ചതോടെ ഇവര്‍  നിശബ്ദ പ്രവര്‍ത്തനത്തിലേക്ക് നീങ്ങി. സാഹൂഹിക പ്രവര്‍ത്തനങ്ങളിലൂടെ പ്രീതി പിടിച്ചു പറ്റി തങ്ങളുടെ ആധിപത്യം മെഡിക്കല്‍ കോളേജിലും ആര്‍സിസിയിലും  നേടിയെടുത്തായിരുന്നു  പ്രവര്‍ത്തനം പുനരാരംഭിച്ചത്.  

മാലി പോലുള്ള രാജ്യങ്ങളില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നും നിരവധി പേര്‍ ചികിത്സക്കായി മെഡിക്കല്‍കോളേജിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും എത്തുന്നുണ്ടണ്ട്. ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത്   സന്നദ്ധ സംഘടനകളുടെ പേരില്‍ നടത്തുന്ന ചില കേന്ദ്രങ്ങളിലാണ്. താമസം, ഭഷണം എല്ലാം സൗജന്യമായി ഇവര്‍ നല്‍കുന്നു.  ഇതിലൂടെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും അനുകമ്പ നേടിയെടുത്താണ്   പ്രവര്‍ത്തനങ്ങള്‍.

മെഡിക്കല്‍കോളേജില്‍ പ്രത്യേക മതവിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളെ ഏകോപിപ്പിച്ച് യോഗങ്ങള്‍ നടത്താറുണ്ട്. ലവ്ജിഹാദ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും തങ്ങളുടെ മത തത്വങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. ഇതിന്റെ പരിണിത ഫലമാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബ് ധരിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്‌വന്നത്. ഇവര്‍ മത തീവ്രവാദികള്‍ നടത്തുന്ന യോഗങ്ങളില്‍ പങ്കെടുക്കാറുണ്ടെന്നും ആരോപണുണ്ട്. മറ്റ് വിദ്യാര്‍ത്ഥിനികളെ ഏകോപിപ്പിക്കുന്നതിനും ഇവര്‍ നേതൃത്വം നല്‍കാറുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇവരുടെ ആഘോഷപരിപാടികളില്‍ മറ്റ് വിദ്യാര്‍ത്ഥികളും അധ്യാപകരും നിര്‍ബന്ധമായും പങ്കെടുത്തിരിക്കണം. ഇല്ലെങ്കില്‍ പുറത്ത് നിന്നുള്ളവരുടെ ഭീഷണി നേരിടേണ്ടിവരുന്നുണ്ട്.

മറ്റ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പലപ്പോഴും ഇക്കൂട്ടര്‍ ഭീഷണപ്പെടുത്തുന്നതിനാല്‍ അവര്‍ പ്രതികരിക്കാറില്ല. മെഡിക്കല്‍ കോളേജിലെയും ആശുപത്രിയിലെയും ജീവനക്കാരും ഇക്കൂട്ടരുടെ ഭീഷണി നേരിടുന്നു. ഇവരുടെ താളത്തിനൊത്ത് ജോലി നോക്കണം. ആര്‍സിസിയില്‍ ഇവരുടെ ഭീഷണി വളരെ കൂടുതലാണ്. മെഡിക്കല്‍കോളേജില്‍  ആംബുലന്‍സുകള്‍ വരെ ഇവര്‍ പറയുന്നത് അനുസരിച്ച് മാത്രമെ  മൃതദേഹങ്ങള്‍ കൊണ്ടണ്ടണ്ടു പോകാവൂ. ഇല്ലെങ്കില്‍ ഡ്രൈവര്‍മാര്‍ മര്‍ദ്ദനം നേരിടേണ്ടി വരും. സമീപത്ത് പള്ളികള്‍ നിര്‍മ്മിക്കാനുള്ള തത്രപ്പാടിലാണ് ഇവരിപ്പോള്‍. മാലിയില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നും വരുന്നവരില്‍ നിന്ന് നാട്ടില്‍ നിന്നും സംഭാവന തുകയായി പണംഅയയ്ച്ച് തരാന്‍ ആവശ്യപ്പെടുന്നു. എംഎല്‍എ ഹോസ്റ്റലിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടല്‍മുതലാളിയും ഒരു റിട്ട. ലോ സെക്രട്ടറിയുമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്ന് മെഡിക്കല്‍കോളേജുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

Tags: keralaതിരുവനന്തപുരംMedical Collegeകേരള സര്‍ക്കാര്‍ഹിജാബ് വിവാദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി,പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കവെ കയ്യൊടിഞ്ഞു

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.