Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യാജ സര്‍ട്ടിഫിക്കറ്റില്‍ കൂടുതല്‍ പേര്‍: അന്വേഷണം ഒരു കേസില്‍ മാത്രം

എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ കേസില്‍ അന്വേഷണ സംഘത്തിന് മേല്‍ കടുത്ത രാഷ്‌ട്രീയ സമ്മര്‍ദമെന്ന് സൂചന. പ്രധാന ഇടനിലക്കാരനായ എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടേറിയറ്റംഗം അബിന്‍ സി. രാജ് മുഖേന നിരവധി ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകരും കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയതായി വിവരം പുറത്തു വന്നിട്ടും അതേക്കുറിച്ച് അന്വേഷണം വേണ്ടെന്നാണ് പോലീസ് നിലപാട്. പരാതിയില്ലാത്തതാണ് കാരണമായി പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 10:11 pm IST
in Kerala

ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ്  വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ കേസില്‍ അന്വേഷണ സംഘത്തിന് മേല്‍ കടുത്ത രാഷ്‌ട്രീയ സമ്മര്‍ദമെന്ന് സൂചന. പ്രധാന ഇടനിലക്കാരനായ എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടേറിയറ്റംഗം അബിന്‍ സി. രാജ് മുഖേന നിരവധി ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകരും കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയതായി വിവരം പുറത്തു വന്നിട്ടും അതേക്കുറിച്ച് അന്വേഷണം വേണ്ടെന്നാണ് പോലീസ് നിലപാട്. പരാതിയില്ലാത്തതാണ് കാരണമായി പറയുന്നത്.  

നിഖില്‍ തോമസിന്റെ കേസ് മാത്രമാണ് പോലീസ് അന്വേഷിക്കുന്നത്. കായംകുളം എംഎസ്എം കോളജ് പ്രിന്‍സിപ്പാള്‍ എ. മുഹമ്മദ് താഹ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. നിഖിലുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുമ്പോള്‍ മറ്റാരിലേക്കും അന്വേഷണം പോകാതിരിക്കാന്‍ ഭരണ പക്ഷത്ത് നിന്ന് കടുത്ത സമ്മര്‍ദമുണ്ടെന്നാണ് സൂചന. കലിംഗ സര്‍വകലാശാലയുടെ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ കായംകുളത്ത് മാത്രം പത്തിലേറെ പേര്‍ കരസ്ഥമാക്കിയിട്ടുണ്ടെന്നാണ് വിവരം. സിപിഎമ്മിലെ രണ്ട് വിഭാഗങ്ങള്‍ നയിക്കുന്ന ഫേയ്‌സ് ബുക്ക് യുദ്ധത്തില്‍ ഇയാളുടെ വിവരങ്ങള്‍ രേഖകള്‍ സഹിതം ഒരു പക്ഷം പുറത്തുവിട്ടിരുന്നു. നേരത്തെ ഇയാളുടെ ഫേയ്‌സ്ബുക്ക് പ്രൊഫൈലില്‍ കലിംഗ സര്‍വകലാശാലയില്‍നിന്നുള്ള നിയമബിരുദം ചേര്‍ത്തിരുന്നു. നിഖില്‍ തോമസിന്റെ ബിരുദം വ്യാജമാണെന്ന വാര്‍ത്ത വന്നതോടെ അയാള്‍ ഫേയ്സ് ബുക്ക് ബ്ലോക്ക് ചെയ്തു.

അതിനിടെ കേസില്‍ പാലാരിവട്ടത്തെ ഓറിയോണ്‍ ഏജന്‍സി ഉടമ സജു.എസ്. ശശിധരന് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. ഇയാളെ പിടികൂടിയാല്‍ മാത്രമേ എങ്ങനെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരൂ. ഇയാള്‍ക്കെതിരെ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പത്തോളം കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. മാള്‍ട്ടയിലേക്ക് ആളുകളെ കൊണ്ടുപോകാമെന്ന് പറഞ്ഞ് വിസ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് കേസുള്ളത്. ഈ കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോകുകയായിരുന്നു.  

കേസിലെ രണ്ടാംപ്രതി അബിന്‍ സി. രാജിന് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. നിഖിലിന്റെ കസ്റ്റഡി കാലാവധി ഇന്നു തീരും. നിഖിലിന്റെ കസ്റ്റഡി ദീര്‍ഘിപ്പിക്കുന്നതിന് പോലീസ് അപേക്ഷ നല്കും. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട്. അബിന്‍ സി രാജിന്റെ ഫോണും പോലീസിന് പരിശോധിക്കാന്‍ സാധിച്ചിട്ടില്ല. ഒന്നര മാസം മുന്‍പ് വാങ്ങിയ ഫോണാണ് നിലവില്‍ അബിന്റെ കൈയിലുള്ളത്. പഴയ ഫോണ്‍ നശിച്ചുപോയെന്നാണ് അന്വേഷണ സംഘത്തോട് അബിന്‍ പറയുന്നത്. എന്നാല്‍ മാലിയിലെ അബിന്റെ വസതിയില്‍ നിന്ന് ലാപ്‌ടോപ്പും പഴയ ഫോണും കണ്ടെത്തി പരിശോധിക്കാനാണ് പോലീസിന്റെ ശ്രമം. കനാലില്‍ കളഞ്ഞു എന്ന് പറയുന്ന നിഖിലിന്റെ ഫോണ്‍, സൈബര്‍സെല്ലിന്റെ സഹായത്തോടെ കണ്ടെത്താനും  അന്വേഷണ സംഘം ശ്രമം തുടങ്ങി.

Tags: keralaകേസ്കേരള സര്‍ക്കാര്‍Universityവ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

Editorial

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

News

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ ജ്യോത്സ്യന്റെ ചീട്ട് കീറിയത് ജൂലി

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

‘ കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയുമെങ്കിൽ അതേ ലീഗിന്റെ ആസ്ഥാനം പാണക്കാടു നിന്ന് തീഹാറിലേക്ക് മാറ്റേണ്ടിവരും മറക്കണ്ട‘

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.