Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചിദംബരം നടരാജക്ഷേത്രത്തില്‍ ഡിഎംകെ പൊലീസിന്റെ അഴിഞ്ഞാട്ടം; ക്ഷേത്രആചാരം ലംഘിച്ച് ഭക്തരെ വിശുദ്ധ വേദിയില്‍ കയറ്റി; ദീക്ഷിതര്‍മാര്‍ അറസ്റ്റില്‍

ചിദംബരത്തിലെ ശിവക്ഷേത്രത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരം ലംഘിക്കാന്‍ ഭക്തരെ സഹായിക്കുന്നതിനായി പൊലീസ് പടയെ അയച്ച് ഡിഎംകെ സര്‍ക്കാര്‍. അവിടെ ഭക്തര്‍ കയറാന്‍ പാടില്ലാത്ത വിശുദ്ധ വേദിയില്‍ (കനകസഭാ മേടൈ) ഭക്തരെ കയറ്റാനും പൊലീസ് സഹായിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 10:11 pm IST
in India
ചിദംബരം നടരാജക്ഷേത്രത്തിന്‍റെ കനകസഭാ മേ‍ടൈയില്‍ ഭക്തര്‍ ഉത്സവത്തിന്‍റെ മൂന്ന് ദിവസങ്ങള്‍ കയറരുതെന്ന് വിലക്കുന്ന ബോര്‍ഡ് എച്ച് ആര്‍ ആന്‍റ് സിഇ ഉദ്യോഗസ്ഥര്‍ പൊലീസ് സഹായത്തോടെ നീക്കുന്നു (ഇടത്ത്) ക്ഷേത്രം ട്രസ്റ്റികളായ 11 ദീക്ഷിതര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത് )

ചിദംബരം നടരാജക്ഷേത്രത്തിന്‍റെ കനകസഭാ മേ‍ടൈയില്‍ ഭക്തര്‍ ഉത്സവത്തിന്‍റെ മൂന്ന് ദിവസങ്ങള്‍ കയറരുതെന്ന് വിലക്കുന്ന ബോര്‍ഡ് എച്ച് ആര്‍ ആന്‍റ് സിഇ ഉദ്യോഗസ്ഥര്‍ പൊലീസ് സഹായത്തോടെ നീക്കുന്നു (ഇടത്ത്) ക്ഷേത്രം ട്രസ്റ്റികളായ 11 ദീക്ഷിതര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത് )

ചെന്നൈ: ചിദംബരത്തിലെ നടരാജക്ഷേത്രത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരം ലംഘിക്കാന്‍ ഭക്തരെ സഹായിക്കുന്നതിനായി പൊലീസ് പടയെ അയച്ച് ഡിഎംകെ സര്‍ക്കാര്‍. അവിടെ ഭക്തര്‍ കയറാന്‍ പാടില്ലാത്ത വിശുദ്ധ വേദിയില്‍ (കനകസഭാ മേടൈ) ഭക്തരെ കയറ്റാനും പൊലീസ് സഹായിച്ചു.  

എന്താണ് കനകസഭാ മേടൈ? അവിടെ സംഭവിച്ച ആചാരലംഘനം എന്ത്? 

ഇതിനെ എതിര്‍ത്ത ക്ഷേത്രത്തിലെ അധികാരമുള്ള ദീക്ഷിതര്‍മാരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ആനി തിരുമഞ്ജനം എന്നറിയപ്പെടുന്ന ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവക്കാലത്തെ മൂന്ന് ദിവസമാണ് ഭക്തര്‍ക്ക് വിശുദ്ധ വേദിയില്‍ കയറുന്നതിന് വിലക്ക് കല്‍പിച്ചിരിക്കുന്നത്. എന്നാല്‍ ഇങ്ങിനെ ഭക്തരെ വിലക്കുന്നതായ ബോര്‍ഡും  നീക്കി. പൊലീസ് സഹായത്തോടെ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ ചുമതലയുള്ള ഹിന്ദി റിലിജ്യസ് ആന്‍റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്‍റ് ഡിപാര്‍ട് മെന്‍റ് (എച്ച്ആര്‍ ആന്‍റ് സിഇ) ഉദ്യോഗസ്ഥരാണ് ഈ ബോര്‍ഡ് മാറ്റിയത്. ദീക്ഷിതര്‍മാരുടെയും അവരെ പിന്തുണയ്‌ക്കുന്നവരില്‍ നിന്നും എതിര്‍പ്പുണ്ടായെങ്കിലും പൊലീസ് അവരെ ബലം പ്രയോഗിച്ച് പിടിച്ചുമാറ്റുകയായിരുന്നു.ക്ഷേത്രവിശ്വാസങ്ങളും ആചാരങ്ങളും തകര്‍ത്ത് ഭക്തര്‍ കനകസഭാ മേടൈയില്‍ തള്ളിക്കയറി പ്രാര്‍ത്ഥിച്ചു. എച്ച് ആര്‍ ആന്‍റ് സിഇ ഉദ്യോഗസ്ഥരും കനകസഭാ മേടൈയില്‍ കയറി ശിവനെ പ്രാര്‍ത്ഥിച്ചു. കനകസഭാ മേടൈ എന്നത് സ്വര്‍ണ്ണത്തിന്റെ കോടതി വേദി എന്നാണ് അര്‍ത്ഥം. ശിവന്‍ നടരാജ നൃത്തം ചവിട്ടുന്ന വേദിയാണ് സ്വര്‍ണ്ണത്തില്‍ പണിത ഈ വേദി. അവിടെ ദീക്ഷിതര്‍ക്കല്ലാതെ സാധാരണ ഭക്തര്‍ക്ക് കയറാന്‍ ക്ഷേത്രാചാരപ്രകാരം അനുവാദമില്ല.അതാണ് ലംഘിക്കപ്പെട്ടത്. 

ക്ഷേത്രട്രസ്റ്റികളായ പൂജാരിമാര്‍ കൂടിയായ ദീക്ഷിതര്‍മാര്‍ അറസ്റ്റില്‍ 

 ബോര്‍ഡ് നീക്കാനുള്ള എച്ച് ആര്‍ ആന്‍റ് സിഇ ഉദ്യോഗസ്ഥരുടെ നീക്കം തടഞ്ഞുവെന്ന് ആരോപിച്ച് ഉദ്യോഗസ്ഥയായ ശരണ്യ നല്‍കിയ പരാതിയില്‍ 11 പൊതു ദീക്ഷിതന്മാര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. എന്നാല്‍ പൊലീസ് അനധികൃതമായി ക്ഷേത്രത്തിന്റെ അധികാരികളായ ദീക്ഷിതന്മാരെ തള്ളി നീക്കുകയായിരുന്നു എന്ന് പറയുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചിദംബരം ശിവക്ഷേത്രം പിടിച്ചെടുക്കാന്‍ സര്‍ക്കാരും എച്ച് ആര്‍ ആന്‍റ് സിഇ വകുപ്പും ശ്രമിച്ചുവരികയാണെന്ന് ദീക്ഷിതന്മാര്‍ ആരോപിക്കുന്നു.  

ചിദംബരം ക്ഷേത്രത്തെ വൈകാതെ എച്ച് ആര്‍ ആന്‍റ് സിഇ വകുപ്പിന്റെ കീഴിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എച്ച് ആര്‍ ആന്‍റ് സിഇ വകുപ്പിന്റെ മന്ത്രി പി.കെ. ശേകര്‍ ബാബു പറഞ്ഞു. ദീക്ഷിതര്‍മാര്‍ ക്ഷേത്രത്തിന്റെ അധികാരകേന്ദ്രം പോലെ പ്രവര്‍ത്തിക്കുകയാണെന്നും ഇത് അനുവദിക്കില്ലെന്നും ശേകര്‍ ബാബു അഭിപ്രായപ്പെട്ടു. ചിദംബരം ക്ഷേത്രത്തിന്റെ ഭരണം പിടിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു.  

ആരാണ് ദീക്ഷിതര്‍മാര്‍?

വേദ ശൈവ ബ്രാഹ്മണരാണ് ചിദംബരത്തിലെ ദീക്ഷിതര്‍മാര്‍. ചിദംബരത്തിലെ നടരാജ ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റികള്‍ കൂടിയാണ് ഈ ദീക്ഷിതര്‍മാര്‍. നൂറ്റാണ്ടുകളായി ഇവരാണ് ചിദംബരം നടരാജക്ഷേത്രം ഭരിച്ചുപോരുന്നത്. അതാണ് ഇപ്പോള്‍ തമിഴ്നാട് സര്‍ക്കാരിന്റെ ക്ഷേത്രകാര്യങ്ങള്‍ നിയന്ത്രിക്കുന്ന എച്ച് ആര്‍ ആന്‍റ് സിഇ വകുപ്പ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. 

Tags: Tamilnaduക്ഷേത്രംഎം.കെ. സ്റ്റാലിന്‍ഡിഎംകെചിദംബരം ക്ഷേത്രംദീക്ഷിതര്‍മാര്‍ഡിഎംകെ സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

India

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

News

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

India

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

India

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.