Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കായംകുളം വാളായി ‘ചെമ്പടയും, സഖാക്കളും’ സിപിഎം പരിഭ്രാന്തിയില്‍

കായംകുളത്തെ പാര്‍ട്ടി രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാക്കി സിപിഎമ്മിലെ രണ്ട് വിഭാഗങ്ങള്‍ ഫെയ്സ്ബുക്ക് പോരാട്ടം നടത്തുന്നത് ശക്തമാക്കിയതോടെ നേതൃത്വത്തിന്റെ മുഖം മൂടികള്‍ അഴിഞ്ഞു വീഴുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 08:28 pm IST
in Kerala
cpm

cpm

ആലപ്പുഴ: കായംകുളത്തെ പാര്‍ട്ടി രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാക്കി സിപിഎമ്മിലെ രണ്ട് വിഭാഗങ്ങള്‍ ഫെയ്സ്ബുക്ക് പോരാട്ടം നടത്തുന്നത് ശക്തമാക്കിയതോടെ നേതൃത്വത്തിന്റെ മുഖം മൂടികള്‍ അഴിഞ്ഞു വീഴുന്നു.  ‘കായംകുളത്തിന്റെ വിപ്ലവം’, ‘ചെമ്പട കായംകുളം’ എന്നീ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെ നേതൃത്വത്തിനെയും തെറ്റായ പ്രവണതകള്‍ക്കെതിരെയും ആഞ്ഞടിക്കുകയാണ്. എസ്എഫ്‌ഐ എരിയ സെക്രട്ടറിയായിരുന്ന നിഖില്‍ തോമസിന്റേത് വ്യാജ ബിരുദമാണെന്ന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വെളിപ്പെടുത്തിയത് ഇതില്‍ ഒരു വിഭാഗത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ്.  

ആലപ്പുഴ ജില്ലാപഞ്ചായത്ത്‌ വൈസ്‌  പ്രസിഡന്റായിരുന്ന ബിപിന്‍ സി. ബാബുവിനെ സി.പി.എമ്മില്‍നിന്നു പുറത്താക്കിയതു മുതല്‍ രണ്ട് എസ്എഫ്‌ഐ മുന്‍നേതാക്കളെ ജയിലിലാക്കിയ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം വരെ ആളിക്കത്തിച്ചത് ഈ ഫെയ്സ്ബുക്ക് അക്കൗണ്ടുകളാണ്. ഇപ്പോഴാകട്ടെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം കെ. എച്ച്. ബാബുജാനെ ലക്ഷ്യമാക്കിയാണ് ഒരു പക്ഷം ഫെയ്‌സബുക്ക് പോസ്റ്റുകളിലൂടെ ആഞ്ഞടിക്കുന്നത്. ഇത് അപകീര്‍ത്തികരമാണെന്നാരോപിച്ച് സിപിഎം. കായംകുളം ഏരിയാ സെക്രട്ടറി പി. അരവിന്ദാക്ഷന്‍ മുഖ്യമന്ത്രി, ജില്ലാ പോലീസ് മേധാവി, കായംകുളം ഡിവൈഎസ്പി തുടങ്ങിയവര്‍ക്കു പരാതി നല്‍കി. എന്നാല്‍ ഇതിന് ശേഷവും പോരാട്ടം ചെമ്പട കായംകുളം പോരാട്ടം  തുടരുകയാണ്.  

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ നിഖില്‍ തോമസ് ഉള്‍പ്പടെയുള്ളവരാണു കായംകുളത്തിന്റെ വിപ്ലവം എന്ന അക്കൗണ്ടിനു പിന്നിലെന്നാണ് ഏരിയാ നേതൃത്വത്തിന്റെ പരാതി. ബിപിന്‍ സി. ബാബുവിന്റെ നേതൃത്വത്തില്‍ ഏരിയാ നേതൃത്വത്തെ പിന്തുണയ്‌ക്കുന്നവരാണ് ചെമ്പട കായംകുളം എന്ന അക്കൗണ്ട് നിയന്ത്രിക്കുന്നതെന്ന് മറുപക്ഷവും ആരോപിക്കുന്നു. ഇരുകൂട്ടരും എതിരാളികളെ ആക്രമിക്കാന്‍ പരമാവധി തെളിവുകള്‍ ശേഖരിച്ചും പുറത്തുവിട്ടും പോരടിക്കുകയാണ്. ഗാര്‍ഹികപീഡനപരാതിയില്‍ ബിപിനെതിരേ പാര്‍ട്ടി നടപടിയുണ്ടായശേഷമാണു നിഖിലിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം ചെമ്പട ഗ്രൂപ്പ് ഉയര്‍ത്തിയത്. നിഖില്‍ പിടിയിലായപ്പോള്‍ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്താന്‍ കൂട്ടുനിന്ന അബിന്‍ സി. രാജിനെ പ്രതിക്കൂട്ടിലാക്കി അവര്‍ തിരിച്ചടിച്ചു. പിന്നാലെ, അബിന്‍ മുഖേന സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി സഹകരണ ബാങ്കുകളിലടക്കം ജോലി നേടിയവരുണ്ടെന്ന ആക്ഷേപവും പുറത്തുവന്നു.  

നിഖിലിനു മാത്രമല്ല നിരവധി പേര്‍ക്ക് അബിന്‍ രാജ് കലിംഗ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് പണം വാങ്ങി തരപ്പെടുത്തിനല്‍കിയതായി കായംകുളത്തിന്റെ വിപ്ലവം കൂട്ടായ്‌മ ആരോപിക്കുന്നു. സിപിഎം. കായംകുളം ഏരിയ സെക്രട്ടറിയുടെ ഉറ്റസുഹൃത്തിന്റെ മകനാണ് അബിനെന്ന ആക്ഷേപവും അവര്‍ ഉയര്‍ത്തി. വരും ദിവസങ്ങളില്‍ ഇരു വിഭാഗവും കൂടുതല്‍ സത്യങ്ങള്‍ പുറത്തു വിടാനാണ് സാദ്ധ്യത. അടുത്ത നിയമസഭാ സീറ്റ് മോഹികളായ രണ്ട് നേതാക്കളുടെ ഉള്ളറക്കഥകള്‍ ഇരുപക്ഷവും പുറത്തുവിട്ടതോടെ പാര്‍ട്ടിയുടെ ജീര്‍ണതയാണ് വെളിച്ചം കണ്ടെതെന്നാണ് സാധാരണ സഖാക്കള്‍ പറയുന്നത്. സിപിഎമ്മിന് കായംകുളം വാളായി മാറിയിരിക്കുകയാണ് ചെമ്പടയും കായംകുളം സഖാക്കളും.

Tags: cpmരാഷ്ട്രീയംKayamkulam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.