Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയില്‍ പൂട്ടിയിരുന്ന യുവാവിനെ അധികൃതര്‍ പുറത്തിറക്കി; ആര്‍പിഎഫ് ചോദ്യം ചെയ്യുന്നു

വൻ പൊലീസ് സംഘം ചേർന്ന് പുറത്തിറക്കിയ യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്. ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത ഇയാളുടെ കൈവശം യാത്രാബാഗോ ലഗേജോ ഇല്ലായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വ്യക്തത വരുത്തുമെന്ന് ആർ.പി.എഫ്. അസി.കമാൻഡൻ്റ് ഷാജു പ്രഭാകർ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2023, 08:15 pm IST
in Kerala
വന്ദേ ഭാരത് ട്രെയിനിൻ്റെ ശുചി മുറിയുടെ വാതിൽ പൊളിച്ച് പിടികൂടിയ മഹാരാഷ്ട്ര സ്വദേശി ചരൺ നാരായണനെ ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ ആർ.പി.എഫ് ഉദ്യോഗസ്ഥർ പുറത്തിറക്കുന്നു.

വന്ദേ ഭാരത് ട്രെയിനിൻ്റെ ശുചി മുറിയുടെ വാതിൽ പൊളിച്ച് പിടികൂടിയ മഹാരാഷ്ട്ര സ്വദേശി ചരൺ നാരായണനെ ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ ആർ.പി.എഫ് ഉദ്യോഗസ്ഥർ പുറത്തിറക്കുന്നു.

ഷൊർണൂർ: കാസർകോഡ് – തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിനിന്റെ ശുചിമുറിയിൽ കയറിയ യുവാവ് മണിക്കൂറുകളോളം വാതിൽ തുറക്കാൻ കൂട്ടാക്കാതെ യാത്രക്കാരെയും റെയിൽവെ ജീവനക്കാരെയും മറ്റും ആശങ്കയിലാക്കി. 

മഹാരാഷ്‌ട്ര ഛത്രപതി സ്വദേശി എന്ന് പറയുന്ന ചരൺ നാരായണൻ (26) ആണ്  വന്ദേ ഭാരത് ട്രെയിനിൽ “ശുചി മുറി നാടകം ” നടത്തിയത്. ടിക്കറ്റെടുക്കാതെ കാസർഗോഡ് സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ ഓടികയറിയ യുവാവ് പിന്നീട് ശുചി മുറിയിൽ കയറി വാതിൽ അടച്ചിരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇയാൾ  ടോയ്ലറ്റിൽ നിന്ന് പുറത്തിറങ്ങാതിരുന്നത് ശ്രദ്ധിച്ച യാത്രക്കാർ റെയിൽവെ ജീവനക്കാരെ വിവരം അറിയിച്ചു.  അകത്ത് നിന്ന് പൂട്ടിയ  ഡോറിന്റെ ലോക്ക് തുറക്കാനാവാതെ യുവാവ് കുടുങ്ങി എന്നാണ് ആദ്യം ധരിച്ചത്. സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടപ്പോൾ ഇയാൾ ആത്മഹത്യ ചെയ്തിരിക്കുമോ എന്ന നിലയിലേക്ക് ആശങ്ക വളർന്നു. യാത്രക്കാരും ട്രെയിനിലെ ജീവനക്കാരും ആർ.പി.എഫ് – ആർ.പി ഉദ്യോഗസ്ഥരും അനുനയത്തിൽ ഇടപെട്ടിട്ടും ഇയാൾ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. ഡോർ ഉള്ളിൽ നിന്ന് പൂട്ടിയതിന് പുറമെ ഇയാൾ കയറിട്ട് കെട്ടുകയും ചെയ്തു.

ഇയാളെ പുറത്തിറക്കാൻ കണ്ണൂർ, കോഴിക്കോട് റെയിൽവെ സ്റ്റേഷനുകളിൽ നടത്തിയ ശ്രമം വിജയിച്ചില്ല. ഒടുവിൽ വന്ദേ ഭാരത് വൈകീട്ട് 5.25 ന് ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ കാത്തു നിന്ന റെയിൽവെ സംരക്ഷണസേന, റെയിൽവെ പൊലീസ്, റെയിൽവെ സാങ്കേതിക വിഭാഗം ജീവനക്കാർ എന്നിവർ ചേർന്ന് ശുചിമുറിയുടെ വാതിൽ കുത്തി പൊളിച്ച് യുവാവിനെ പുറത്തിറക്കി. ശുചി മുറിയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയതിന് പുറമെ കയർ കൊണ്ട് മുറുക്കി കെട്ടുകയും ചെയ്തിരുന്നു. ഇതോടെ സെൻസർ ഉപയോഗിച്ച് ഡോർ തുറക്കാനുളള ആദ്യ ശ്രമം നടന്നില്ല.

പതിനഞ്ച് മിനിറ്റ് നേരത്തോളം വന്ദേ ഭാരത് ഇതിനായി ഇവിടെ നിർത്തിയിടേണ്ടി വന്നു. വൻ പൊലീസ് സംഘം ചേർന്ന് പുറത്തിറക്കിയ യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്. ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത ഇയാളുടെ കൈവശം യാത്രാബാഗോ ലഗേജോ ഇല്ലായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വ്യക്തത വരുത്തുമെന്ന് ആർ.പി.എഫ്. അസി.കമാൻഡൻ്റ് ഷാജു പ്രഭാകർ പറഞ്ഞു.

Tags: റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്)Custodyവന്ദേഭാരത് എക്സ്പ്രസ്ഷൊർണൂരിൽ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

Kerala

കൊയിലാണ്ടിയില്‍ സ്ത്രീ വെട്ടേറ്റ് മരിച്ച നിലയില്‍: ഭര്‍ത്താവ് കസ്റ്റഡിയില്‍

Kerala

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

Kerala

രഞ്ജിത്തിനെ ശനിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കും

Kerala

പരസ്യം കണ്ട് ഷൂ വാങ്ങാനെത്തിയത് ഇരുപതിനായിരത്തോളം പേര്‍, കട ഉടമകളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.